Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

വൈകാരിക മൂർഛയുടെ എഴുത്തുലോകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2017, 10:22 am IST
in Literature

അങ്ങനെ അതു സംഭവിച്ചു എന്നാണ് ഇത്തവണത്തെ സാഹിത്യ നോബലിനെക്കുറിച്ചു പറയുന്നത്. അതു പക്ഷേ പരിഹാസമല്ല,മികവിനുള്ള അലങ്കാരമാണ്. ജപ്പാന്‍ വംശജനും ഇംഗ്‌ളീഷ് എഴുത്തുകാരനുമായ കാസുവോ ഇഷിഗുറോ നോബല്‍ സമ്മാനം നേടുമ്പോള്‍ പലരും മനസില്‍ വിധിയെഴുതിയവര്‍ക്കു ലഭിച്ചില്ല എന്നേയുള്ളൂ.അതിനാല്‍ തികച്ചും അപ്രതീക്ഷിതം എന്നും പറയാം. പക്ഷേ അര്‍ഹതയ്‌ക്കു മികവുള്ള എഴുത്തുകാരന്‍ തന്നെയാണ് ഇഷിഗുറോ.

എഴുത്തിന്റെ വൈകാരികമായ ശക്തി എന്നാണ് സ്വീഡിഷ് അക്കാഡമി വാഴ്‌ത്തിയത്.

ലോകത്തിനു തന്നെയല്ല ഇഷിഗുറോവിനുപോലും വിശ്വസിക്കാനായില്ല തനിക്കാണോ നോബല്‍ എന്നത്.വാര്‍ത്ത കേട്ട് തലമുടിമുടി രാവിലെ കൊഴിഞ്ഞുപോയെന്നാണ് അദ്ദേഹം പറഞ്ഞത്.വ്യാജ വാര്‍ത്ത എന്ന നിലയിലാണ് അദ്ദേഹം അത് ആദ്യം കേട്ടത്. തന്റെ ഏജന്റ് വാര്‍ത്ത സത്യമാണെന്നു പറഞ്ഞതിനു ശേഷവുംവ്യാജം എന്നതിന്റെ നേര്‍ത്ത അലകള്‍ എഴുത്തുകാരനെ വട്ടം ചുറ്റിയിരുന്നു. ദി റിമെയ്ന്‍സ് ഓഫ് ദി ഡേ എന്ന നോവലിനാണ് പരുസ്‌ക്കാരം.1989 ല്‍ പുറത്തിറങ്ങിയ ഈ കൃതിക്ക് ആ വര്‍ഷത്തെ മാന്‍ ബുക്കര്‍ അവാര്‍ഡ് കിട്ടി. പ്രശസ്ത നടന്‍ ആന്റണി ഹോപ്കിന്‍സ് പ്രധാന വേഷം ചെയ്ത സിനിമയായും ഈ രചന പുറത്തുവന്നു.

1954 ല്‍ ജപ്പാനിലെ നാഗസാക്കിയില്‍ ജനിച്ച ഇഷിഗുറോ അച്ഛന്റെ ജോലി സംബന്ധമായി 1960 ല്‍ കുടുംബത്തോടൊപ്പം ഇംഗ്‌ളണ്ടിലേക്കു വരികയായിരുന്നു.

നോവല്‍,തിരക്കഥ,ചെറുകഥ എന്നിവയില്‍ സര്‍ഗവ്യാപാരം നടത്തുന്ന ഈ എഴുത്തുകാരന്റെതായി ഏഴുനോവലുകളുണ്ട്.പതിറ്റാണ്ടുകളായി എഴുതുന്നുണ്ടെങ്കിലും വലിച്ചുവാരി എഴുതുന്ന കൂട്ടത്തിലല്ല അദ്ദേഹം. 1982 ല്‍ ആദ്യനോവലായ എ പെയ്ല്‍ വ്യൂ ഓഫ് ദ ഹില്‍സ് പ്രസിദ്ധീകരിച്ചതോടെയാണ് മുഴുവന്‍ സമയ എഴുത്തുകാരനായി മാറുന്നത്.ഓര്‍മ,കാലം,സ്വത്വബോധം എന്നിങ്ങനെ അടിസ്ഥാന വിഷയങ്ങളില്‍ ഊന്നിക്കൊണ്ടുള്ള രചനാ സവിശേഷതകള്‍ക്കുള്ളില്‍ കാഫ്ക്കയുടേയും ജയ്ന്‍ ഓസ്റ്റിന്റെയും പ്രൂസ്റ്റിന്റെയും വിചാര തന്തുക്കള്‍ ഇഴുകിച്ചേര്‍ന്നു കിടക്കുന്നതായി കാണാം. റിയലിസത്തോടും ഒപ്പം സറിയലിസത്തോടുമുള്ള പ്രണയം അദ്ദേഹത്തിലുണ്ടെങ്കിലും പ്രൂസ്റ്റിന്റെ ഭൂതകാല ആഴം അത്രയ്‌ക്കൊന്നും കാണാനാവില്ല. അതായത് ഇന്നലെകളുടെ അടിമയാകാതെ തന്നെ ഭൂതകാലത്തില്‍ നീന്തുന്നുവെന്ന്.

ഇഷിഗുറോവിന്റെ എഴുത്തിനെക്കുറിച്ചു മാത്രമല്ല അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ചും അടുത്തറിയാവുന്നവര്‍ക്കു പറയാനുള്ളതും നല്ലതു തന്നെ. നല്ല എഴുത്തുകാരന്‍ സ്‌നേഹ സമ്പന്നന്‍.സുന്ദരനും ലാളിത്യമുള്ളവനും മനോഹരമായി സംസാരിക്കുന്നവനും ആദരിക്കേണ്ടവനുമാണ്.ഇങ്ങനെ എഴുത്തുകാര്‍ക്കു സാധാരണ ലഭിക്കാത്ത സ്വഭാവ സവിശേഷതയുടെകൂടി ചാര്‍ത്തുകള്‍ ഇഷിഗുറോയ്‌ക്കു കിട്ടുന്നുണ്ട്. എന്റെ ചിരകാല സുഹൃത്തായ ഇഷിന് ഒത്തിരി അഭിനന്ദനങ്ങള്‍.

ആ രചനകളെ ഞാന്‍ ഇഷ്ടപ്പെടുന്നു.എ പെയ്ല്‍ വ്യൂ ഓഫ് ഹില്‍സ് ആദ്യമായി വായിച്ചപ്പോള്‍ തുടങ്ങിയതാണ് അദ്ദേഹത്തോടുള്ള ആദരവ്. ഇഷ് ഗിറ്റാര്‍ വായിക്കുന്നു.പാട്ടുകളെഴുതുന്നു,ബോബ് ഡിലനും അപ്പുറത്തായി.വിഖ്യാത എഴുത്തുകാരന്‍ റുഷ്ദി പറഞ്ഞതാണിത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.