Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ചരിത്രമുറങ്ങുന്ന ചെക്കിട്ട മണ്ഡപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2017, 02:28 pm IST
in Thiruvananthapuram

തിരുവനന്തപുരം: പദ്മനാഭപുരം കൊട്ടാരവളപ്പിലെ സരസ്വീദേവി ക്ഷേത്രത്തിലെ സരസ്വതീദേവി വര്‍ഷത്തിലൊരിക്കല്‍ എഴുന്നളളി ഭക്തര്‍ക്ക് ദര്‍ശനമരുളുന്ന ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ മണ്ഡപമാണ് ചെക്കിട്ട മണ്ഡപം എന്ന സരസ്വതീ മണ്ഡപം.

വര്‍ഷം തോറും നവരാത്രി പൂജയ്‌ക്ക് സരസ്വതീദേവിയെ എഴുന്നെള്ളിച്ച് ഈ മണ്ഡപത്തില്‍ കുടിയിരുത്തിയാണ് നവരാത്രി ഉത്സവം ആഘോഷിക്കുന്നത്. പദ്മനാഭപുരം കൊട്ടാരവളപ്പിലെ സരസ്വീക്ഷേത്രത്തിലെ സരസ്വതീ ദേവിയെ മലയാളികള്‍ക്ക് ആരാധിക്കാനും ദര്‍ശനം നടത്താനും രാജഭരണകാലത്ത് അവസരമൊരുക്കുകയായിരുന്നു.പദ്മനാഭപുരം കൊട്ടാരത്തില്‍നിന്ന് രാജഭരണം തിരുവിതാംകൂറിലേക്ക് മാറിയതോടെ രാജകുടുംബാംഗങ്ങള്‍ താമസിക്കുന്നിടത്തേക്ക് എഴുന്നെള്ളിച്ച് എല്ലാ ആചാരങ്ങളോടും കൂടി തുടര്‍ന്നും ഇവിടെ എത്തിച്ച് ആരാധന നടത്തുന്നതിനും തിരിച്ച്് അവിടെ എത്തിച്ചുകൊള്ളുന്നതിനും സ്വാതിതിരാനാള്‍ മഹാരാജാവ് ശ്രമം നടത്തി. അതിനായി പദ്മനാഭപുരം കൊട്ടാരത്തിനു നല്‍കിയ പ്രതിജ്ഞ ഇന്നും ഒരു തടസവുമില്ലാതെ തുടര്‍ന്നു പോരുന്നു.രാജഭരണം അവസാനിച്ചിട്ടും ഈ ആചാരത്തിന് ഒരു മാറ്റവും വരുത്താതെ നവരാത്രി ഉത്സവം നടത്താനാകുന്നതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് നവരാത്രി ട്രസ്റ്റ്.

ക്രിസ്തുവര്‍ഷം 12 ാം നൂറ്റാണ്ടില്‍ കമ്പര്‍ തന്റെ പേരിലുള്ള കമ്പരാമായണം എഴുതിക്കൊണ്ടിരുന്നപ്പോള്‍ ആരാധിച്ചിരുന്ന സരസ്വതീ വിഗ്രഹമാണ് ഇന്നും നവരാത്രി പൂജയ്‌ക്ക് ഇവിടെ എത്തിച്ച് കുടിയിരുത്തി പൂജ നടത്തുന്നത്. കമ്പര്‍ സമാധി അടയുന്നതിനുമുന്‍പായി സരസ്വതീവിഗ്രഹം അന്നത്തെ രാജാവിയിരുന്ന കുലശേഖരപ്പെരുമാളിനു കൈമാറി.തുടര്‍ന്ന് പത്മനാഭപുരം കൊട്ടാരവളപ്പില്‍ ഈ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ച് ആരാധിച്ചുവരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്ര തന്ത്രിയായ തരണനെല്ലൂര്‍ തന്ത്രിയാണ് ആചാരപരമായി നവരാത്രി മണ്ഡപത്തിലും ആരാധന നടത്തുന്നത്. ഈ ആഘോഷത്തിനു വ്യക്തമായ നിയമാവലി നടപ്പാക്കി സംഗീതാവതരണ സമ്പ്രദായം നിര്‍വഹിച്ചതും അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന സ്വാതിതിരുനാള്‍ ആയിരുന്നു. ഒന്‍പതു ദിവസവും സ്വാതിതിരുനാള്‍ രചിച്ച കീര്‍ത്തനങ്ങളാണ് മണ്ഡപത്തില്‍ ആലപിച്ചുവരുന്നത്. ആ രീതി ഇന്നും തുടരുന്നു.

1971 ല്‍ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് നവരാത്രിപൂജയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി നവരാത്രി ട്രസ്റ്റ് രൂപീകരിച്ചു. നവരാത്രി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പ്രഗല്ഭരുടെ സംഗീതക്കച്ചേരി വൈകുന്നേരങ്ങളില്‍ 6 മണിക്ക് അവതരിപ്പിച്ചുവരുന്നു. ദിവസവും 5.30 ന് കൊട്ടാരം ഭാഗവതരുടെ (മുല്ലമൂട് ഭാഗവതര്‍) കച്ചേരി ആസ്വദിക്കാം.ഭക്തജനങ്ങള്‍ക്കായി അനുവദിച്ച ദര്‍ശന സമയം കൂടാതെ ദിവസവും രാവിലെയും രാത്രിയും 8.30 മുതല്‍ 9 വരെ ക്ഷേത്ര മൂലസ്ഥാനിയുടെ ദര്‍ശനവും ദീപാരാധനയും ഉണ്ടാകും. നാലുവര്‍ഷത്തിലൊരിക്കല്‍ ക്ഷേത്ര ഉത്സവവും നവരാത്രി മഹോത്സവവും ഒന്നിച്ചുവരുന്ന അവസരങ്ങളില്‍ ദര്‍ശനസമയങ്ങളിലും പൂജാസമയങ്ങളിലും മാറ്റം ഉണ്ടാകാറുണ്ട്. മണ്ഡപത്തില്‍ 9 ദിവസവും കുട്ടികളുടെയും മുതിര്‍ന്നവരുടെയും സംഗീതവും നൃത്തവും അരങ്ങേറ്റവും നടന്നുവരുന്നു. കൂടാതെ ഭക്തരുടെ നൃത്ത സംഗീതാര്‍ച്ചയും ദിവസവും ഉണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.