Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിഭൂതികള്‍ വിസ്തരിച്ച് പറഞ്ഞതുകൊണ്ട് പ്രയോജനമില്ല(10-42)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2017, 08:21 pm IST
in Samskriti

അര്‍ജ്ജുനാ എല്ലാ വിഭൂതികളേയും പ്രത്യേകം പ്രത്യേകം അറിയേണ്ട ആവശ്യമില്ല. എളുപ്പമായ വഴി പറയാം. കേട്ടോളൂ!.

കൃത്സ്‌നം ഇദം ജഗത്

ഈ ലോകവും ദിവ്യലോകങ്ങളും അവയില്‍ ഉള്‍ക്കൊള്ളുന്ന ബ്രഹ്മാവ് മുതല്‍ ഉറുമ്പ് വരെയുള്ള സകല ദേവന്മാരും മഹര്‍ഷിമാരും മനുഷ്യ-മൃഗ-പക്ഷി-വൃക്ഷ ലതാദികളും എന്റെ- ഈ കൃഷ്ണന്റെ ലക്ഷത്തില്‍ ഒരു അംശം പ്രഭാവം കൊണ്ടാണ് ഉണ്ടാകുന്നതും നിലനില്‍ക്കുന്നതും.

ബ്രഹ്മാവ്, ശിവന്‍ തുടങ്ങിയ എല്ലാ ദേവന്മാര്‍ക്കും ശ്രീകൃഷ്ണഭഗവാന്റെ പ്രഭാവത്തിന്റെ ഏറ്റവും ചെറിയ ഒരംശം പ്രഭാവമേയുള്ളൂ എന്ന് നാം മനസ്സിലാക്കണം. ശ്രീകൃഷ്ണനേക്കാള്‍ ശ്രേഷ്ഠനായി ഒരു ദേവനുമില്ല. ഭഗവാന് തുല്യനായിട്ടുപോലും ഒരുദേവനുമില്ല.

അടുത്ത അധ്യായത്തില്‍ അര്‍ജ്ജുനന്‍ ഈ വസ്തുത പ്രഖ്യാപിക്കുന്നതും ശ്രദ്ധിക്കണം.

ന ത്വത്സമോസ്താ; അഭ്യധിക:കുതോളന്യ:

(അങ്ങേയ്‌ക്ക് തുല്യനായിപ്പോലും വേറൊരു ഈശ്വരനും ഇല്ല; അങ്ങയേക്കാള്‍ അധികം പ്രഭാവമുള്ള ഈശ്വരന്‍ വേറെ ഇല്ല എന്നും പറയേണ്ടതില്ലല്ലോ?)

പത്താം അധ്യായം കഴിഞ്ഞു. ഈ അധ്യായത്തിന്റെ താല്‍പര്യ സംഗ്രഹം.

മോക്ഷം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ ബുദ്ധിശക്തി കുറഞ്ഞവരാണ.് അധികമാളുകളും, ജീവാത്മാവിന്റേയോ പരമാത്മാവിന്റേയോ തത്ത്വം മനസ്സിലാക്കാന്‍ കഴിവില്ലാത്തവരാണ്. യോഗചര്യ അനുഷ്ഠിക്കാനോ നിഷ്‌കാമ കര്‍മ്മം ചെയ്യാനോ അവര്‍ ഒരുങ്ങുകയില്ല. അത്തരം ആളുകള്‍ക്കും പരമപദം പ്രാപിക്കണമല്ലോ?. അവരേയും കണക്കാക്കിയാണ് ഭഗവാന്‍ വിഭൂതികളും യോഗവും ഉപദേശിക്കാന്‍ തുടങ്ങിയത്. അല്ലാതെ അര്‍ജ്ജുനനെ മാത്രം ഉദ്ദേശിച്ചല്ല-‘ ആദിത്യാനാം അഹം വിഷ്ണും’.-എന്ന് തുടങ്ങി-ജ്ഞാനം ജ്ഞാനവതാമഹം’ എന്നുവരെയുള്ള ശ്ലോകങ്ങളിലൂടെ ഉപദേശിച്ച വിഭൂതികള്‍ മാത്രമല്ല എണ്ണിയാല്‍ ഒടുങ്ങാത്ത വിധം വിഭൂതികളുണ്ട് എന്നും എല്ലാം പ്രത്യേകം പ്രത്യേകം മനസ്സിലാക്കേണ്ട കാര്യമില്ല എന്നും പറഞ്ഞു.

വെയിലത്ത് നടന്ന് തളര്‍ന്ന് വിവശനായ യാത്രക്കാരന്‍ ഒരു ആല്‍മരം കണ്ടാല്‍ ആ മരത്തണലില്‍ എത്തിച്ചേരുകയല്ലേ വേണ്ടത്. ആ മരത്തിന് എത്ര കവരങ്ങള്‍ ഉണ്ട്, എത്ര പുഷ്പങ്ങളുണ്ട്, എത്ര ഫലങ്ങളുണ്ട്, ഇവയുടെ പരസ്പര വ്യത്യാസം എന്താണ് എന്ന് അറിയേണ്ട ആവശ്യമില്ലല്ലോ.

യച്ഛക്തിലേശാല്‍ സൂര്യാദ്യാഃ

ഭവന്ത്യത്യുഗ്ര തേജസഃ

യദംശേന ധൃതം വിശ്വം

സകൃഷ്‌ണോ ദശമേള ര്‍ച്യതേ

(=യാതൊരു ഭഗവാന്റെ പ്രഭാവത്തിന്റെ അത്യുഗ്രമായ ഭാഗം ഉള്‍ക്കൊണ്ടാണോ സൂര്യന്‍ മുതലായ ദേവന്മാര്‍ തേജസ്സും പ്രഭാവവും പൊഴിക്കുന്നത്, ഏതൊരു ഭഗവാന്റെ തേജസ്സിന്റെ അത്യുല്‍പ ഭാഗം കൊണ്ടാണോ ഈ വിശ്വം നിലനില്‍ക്കുന്നത്, ആ ശ്രീകൃഷ്ണനെയാണ് നാം ധ്യാനിക്കേണ്ടതും പൂജിക്കേണ്ടതും കീര്‍ത്തിക്കേണ്ടതും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

Article

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

പുതിയ വാര്‍ത്തകള്‍

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.