Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നവഭാവങ്ങളില്‍ ദേവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2017, 09:08 pm IST
in Samskriti

തിന്മക്കുമേല്‍ നന്മ നേടിയ വിജയമാണ്, അജ്ഞാനത്തിനുമേല്‍ ജ്ഞാനം കൈവരിച്ച വിജയമാണ് നവരാത്രി. അക്ഷരവും ആയുധവും ഒരേപോലെ പൂജിക്കപ്പെടുന്ന വേള. അറിവിന്റെ പുതിയ ലോകത്തേക്ക് നാം കടന്നെത്തുന്ന സമയം. ദേവിയെ സരസ്വതിയായും ദുര്‍ഗയായും കൈവണങ്ങുന്നു.

ദക്ഷിണേന്ത്യയിലാണ്, പ്രത്യേകിച്ച് കേരളത്തില്‍, സരസ്വതി ആരാധന.

ശാക്തേയപുരാണങ്ങള്‍ നവരാത്രം എന്നും മലയാളത്തില്‍ നവരാത്രി എന്നും വിളിക്കുന്നു. രാത്രം എന്നാല്‍ ജ്ഞാനം എന്നര്‍ത്ഥം. നവരാത്രികളിലൂടെ ഒമ്പതു അറിവുകള്‍ കരസ്ഥമാക്കുകയെന്നാണ് എന്നര്‍ത്ഥം. അജ്ഞാനത്തില്‍നിന്നും ജ്ഞാനത്തിലേക്കുള്ള യാത്രയാണ് ഒമ്പതു ദിവസത്തിലൂടെ വര്‍ണ്ണിക്കുന്നത്. യാത്രാവസാനം വിദ്യയും വിജയവും ലഭിക്കുന്നു, അതാണ് വിജയദശമി.

ദേവിയുടെ ഒമ്പത് അവതാരങ്ങളെയാണ് ആ ദിവസങ്ങളില്‍ നാം ആരാധിക്കേണ്ടത്.(1) ശൈലപുത്രി (2) ബ്രഹ്മചാരിണി (3) ചന്ദ്രഖണ്ഡ (4) കൂശ്മാണ്ട (5) സ്‌കന്ദമാതാ (6) കാത്യായനി (7) കാളരാത്രി (8) മഹാഗൗരി (9) സിദ്ധിദ എന്നിങ്ങനെയാണ് ആ അവതാരങ്ങള്‍.

ഒന്നാം ദിവസം ശൈലപുത്രി

പര്‍വ്വതപുത്രിയായ പാര്‍വ്വതി ഇച്ഛാശക്തിയുടെ പ്രതീകമാണ്. ശരിയായ തീരുമാനമെടുക്കുക, അതില്‍ ഉറച്ചു നില്‍ക്കുക. ഓരോരുത്തര്‍ക്കും സമൂഹത്തിനും ഇന്നു വേണ്ടതും ഈ ഇച്ഛാശക്തി തന്നെ.

ശൈലപുത്രിയായ പാര്‍വ്വതി സ്വന്തം ജീവിതത്തിലൂടെ നമുക്കു നല്‍കുന്ന സന്ദേശം ഇച്ഛാശക്തിയുടേതാണ്. ഏതുസാഹചര്യത്തിലും പതറാതെ നില്‍ക്കുന്ന മനസ്സാണ് ശൈലപുത്രി. ശൈലപുത്രിയെ മനസാ സ്മരിക്കാനും അത്തരമൊരു മാനസികാവസ്ഥ കൈവരിക്കാനും നമുക്ക് ലഭിക്കുന്ന അവസരമാണ് നവരാത്രിയുടെ ആദ്യദിനം.

രണ്ടാം ദിവസം ബ്രഹ്മചാരിണി

മനോനിയന്ത്രണം കൈവരിക്കാനുള്ള ദിനം. ആഗ്രഹങ്ങള്‍ അടക്കി, മനസ്സ് നിയന്ത്രിച്ച് സിദ്ധി കൈവരിക്കാം. മനസ്സിന് ശാന്തിയാണ് വേണ്ടത്. അന്തരീക്ഷം കലുഷിതമാകുമ്പോള്‍, പകയും, വിദ്വേഷവും കൊണ്ട് നിറയുമ്പോള്‍ അനാരോഗ്യമുണ്ടാകും. ശാന്തി നല്‍കേണ്ടവര്‍ പോലും ശാന്തരല്ല. പാഞ്ഞു നടക്കുന്ന മനസ്സ് ശാന്തമാകണം. മനസ്സിനെ അടക്കാന്‍ ചിട്ടയായ കര്‍മ്മപദ്ധതികള്‍ വേണം. ബ്രഹ്മചര്യത്തിലൂടെ ശരീരത്തെയടക്കി മനസ്സിന്റെ വ്യാപാരം നിയന്ത്രിക്കണം. അപ്പോഴാണ് യോഗിയുടെ സിദ്ധി ഉണ്ടാവുക. അങ്ങനെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തിയിലെത്തും.

ദേവീ ആരാധനയിലൂടെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനും അതിലൂടെ തളരാത്ത ആവേശം ലഭിക്കാനും ശ്രമിക്കണം. സംഘര്‍ഷപൂരിതമായ അവസ്ഥയില്‍ മനസ്സിനെ എങ്ങനെയാണ് നിയന്ത്രിക്കേണ്ടതെന്ന് ദേവീമാഹാത്മ്യം പാരായണം ചെയ്താല്‍ മനസ്സിലാകും. ദേവിയും അസുരന്മാരുമായുള്ള യുദ്ധം മനുഷ്യന്റെ ആത്മസംഘര്‍ഷത്തെയാണ് സൂചിപ്പിക്കുന്നത്. ആത്മസംഘര്‍ഷത്തില്‍ നന്മ ജയിക്കുമ്പോള്‍ മനസ്സ് ശാന്തമാകും. മനസ്സിലെ കാമക്രോധലോഭാദികളാകുന്ന ശത്രുക്കളെ കീഴ്‌പ്പെടുത്തുകയാണ് ഉദ്ദേശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

Article

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

Article

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.