Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മനുഷ്യരെ വേദനകള്‍ ഒന്നാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2017, 11:00 am IST
inWorld

അമേരിക്ക എന്നു കേള്‍ക്കുമ്പോള്‍ കെട്ടിപ്പൊക്കിയ ആഢംബരത്തിന്റെയും പൊങ്ങച്ചത്തിന്റെയും എടുപ്പുകളെക്കുറിച്ചാവും ആദ്യം മനസില്‍ വരിക.പക്ഷേ എന്തും ഒരു പനിക്കേ ഉള്ളൂ എന്നു പറയുംപോലെ ഒരുകാറ്റിലോ മഴയിലോ തീരുന്നതാണെല്ലാമെന്ന് അമേരിക്കയും സാക്ഷി. ലോകം പറയുന്ന അമേരിക്കയുടെ വലിപ്പങ്ങളെല്ലാം രണ്ടുകാറ്റില്‍ തലകുനിച്ചു.

ഹാര്‍വി,ഇര്‍മ കൊടുങ്കാറ്റുകള്‍ ചീറിയടിച്ചപ്പോള്‍ സുരക്ഷയുടെ വിലകൂടിയ ജീവിതമുണ്ടെന്നു കരുതിയ അമേരിക്ക വലിയ ബലൂണ്‍പോലെ പൊട്ടുന്നതാണുകണ്ടത്. മറ്റുരാജ്യക്കാരെപ്പോലെ അമേരിക്കയും ഭയന്നുനിലവിളിച്ചു. നിലവിളികള്‍ക്കെല്ലാം ഒരേ ശബ്ദവും വികാരവുമാണല്ലോ.

ആദ്യം ഹൂസ്റ്റണ്‍. പിന്നെ ഫ്്‌ളോറിഡ. ഹാര്‍വികൊടുങ്കാറ്റിനുശേഷം ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ഹൂസ്റ്റണ്‍ പാടെ മാറുകയായിരുന്നു.

വാഹനങ്ങള്‍ കുതിച്ചു പായുന്നനിരത്തിലൂടെ ആള്‍ക്കാരേയും അവരുടെ വേണ്ടപ്പെട്ട വസ്തുക്കളേയും വഹിച്ചുകൊണ്ട് ബോട്ടുകളാണ് ഓടിയത്. കൊടുംമഴയില്‍ റോഡുകള്‍ പുഴയാവുകയായിരുന്നു. അവിടത്തെ ജനങ്ങള്‍ അഭയാര്‍ഥികളെപ്പോലെ തങ്ങളുടെ വീടുകളെ താല്‍ക്കാലികമായി ഉപേക്ഷിച്ചുകൊണ്ട് കൈയ്യില്‍കിട്ടിയതുമായി രക്ഷപെട്ടുകൊണ്ടിരുന്നു. വലിയ കെട്ടിടങ്ങളും വന്‍മരങ്ങളും പലയിടങ്ങളിലും നിലംപൊത്തി.

അതല്ലാത്ത വീടുകളുടേയും കെട്ടിടങ്ങളിലേയും കീഴ്‌നിലകള്‍ വെള്ളംകൊണ്ടു നിറഞ്ഞിരുന്നു.ലോകത്തിലെ മികച്ച നഗരങ്ങളിലൊന്നായ ഹൂസ്റ്റണില്‍ പ്രാകൃത ദേശം എന്നപോലെ പെരുമ്പാമ്പും ചീങ്കണ്ണിയും മറ്റും നീന്തി നടക്കുകയായിരുന്നു. മുന്‍കൂട്ടി എല്ലാം അറിഞ്ഞ് സുരക്ഷാ ഏര്‍പ്പാടുകള്‍ ഒരുക്കിയിരുന്നെങ്കിലും കരുതലുകളെ കടന്നാണ് വെള്ളം ഒഴുകിയത്.പതിറ്റാണ്ടിനുശേഷം അമേരിക്കയില്‍ ശക്തമായി വീശിയടിച്ച കൊടുങ്കാറ്റായിരുന്നു ഹാര്‍വി.

ആരോ മനപ്പൂര്‍വം കരുതിവെച്ച കെണിപോലെ ഹാര്‍വിക്കുശേഷം പിന്നേയും വന്നു മറ്റൊരു കൊടുങ്കാറ്റ്്. അതിന്റെ പേരും മനോഹരമായിരുന്നു,ഇര്‍മ. കരീബിയന്‍ ദ്വീപുകളെ കടപുഴക്കിയെറിഞ്ഞു കടന്നുവന്ന ഇര്‍മ നാശംവിതച്ചത് ഫ്്‌ളോറിഡയിലായിരുന്നു. ഭീമാകാരനായ രാക്ഷസന്‍ എന്നാണ് ഇര്‍മയെ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപ്് വിശേഷിപ്പിച്ചത്.

128 കിലോ മീറ്റര്‍ വേഗതയിലാണ് ഇര്‍മ ആഞ്ഞുവീശിയത്.

വെള്ളപ്പൊക്കത്തില്‍ കനത്ത നാശംവിതച്ച ഇവിടെ അപൂര്‍വമായ പ്രതിഭാസമാണ് ഉണ്ടായത്. പെട്ടെന്ന് കടല്‍ പിന്നോട്ടുവലിഞ്ഞ് കര മരുഭൂമിപോലെ വരണ്ടു. സുനാമി വന്നപ്പോള്‍ കടലിന്റെ ഇത്തരമൊരു പിന്‍വലിയല്‍ ഉണ്ടായിരുന്നു. സുനാമി വരുന്നതിന്റെ അടയാളമാണോ ഇതെന്നുപോലും എല്ലാവരും ഭയന്നു. 58 ലക്ഷം ജനങ്ങളാണ് ഫ്്‌ളോറിഡയില്‍ ഇര്‍മയുടെ ദുരിതം അനുഭവിച്ചത്.

അതിനിടയില്‍ മണിക്കൂറുകളോളം വൈദ്യുതിയും പോയി. ഇല്ലാവരും ഇരുട്ടു നരകത്തിലായി. വെളിച്ചംകണ്ടുശീലിച്ച നഗരം ഇരുട്ടിനേടുപൊരുത്തപ്പെടാതെ കനത്ത ആശങ്കയിലായിരുന്നു. ഇരുട്ടിനെ ചൂഷണംചെയ്തുകൊണ്ട് വന്‍ മോഷണവും അവിടെ അരങ്ങേറി.ഒറ്റ ദിവസംകൊണ്ട് ഫ്‌ളോറിഡ പ്രേത നഗരമായി.

ഒരുകാര്യം എവിടേയും എപ്പോഴും സത്യമാണ്,പ്രകൃതി വരുത്തുന്ന നാശങ്ങളുടെ വിലാപങ്ങള്‍ ഒരുപോലെയാകും.എല്ലാവരേയും ഒന്നുപോലെയാക്കുന്നത് ആഹ്‌ളാദങ്ങളെക്കാള്‍ വേദനകളാണ്. അവിടെ കെട്ടിയുയര്‍ത്തുന്ന സുരക്ഷകള്‍ക്ക് മനക്കോട്ടകളുടെ ആയുസേയുള്ളൂ.

വര്‍ഷങ്ങളായി സിറിയയില്‍നിന്നും അഫ്ഘാന്‍,ഈജിപ്ത്,ഇറാക്ക് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുമുള്ള യുദ്ധത്തിന്റെയും അരക്ഷിതാവസ്ഥയുടേയും പേരിലുള്ള അഭയാര്‍ഥി പലായന സ്വഭാവം പോലെയല്ലെങ്കിലും കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും അമേരിക്കയില്‍ സംഭവിച്ചതും മറ്റൊരു തരത്തില്‍ പലായനം തന്നെയായിരുന്നു, മനസുകൊണ്ട്.

പിന്ന അത് ശരീരംകൊണ്ടും ആകാമെന്നും അവര്‍ ഭയന്നുകാണും.യുദ്ധത്തില്‍ മരിക്കുംവരെയെങ്കിലും പിടിച്ചുനില്‍ക്കാം. കൊടുങ്കാറ്റിലുംവെള്ളപ്പൊക്കത്തിലുമോ. ചിന്തിക്കാന്‍പോലും നേരംകിട്ടുംമുന്‍പേ പലായനം സംഭവിച്ചിരിക്കും. നിലവിലുള്ള ജാഗ്രതകള്‍ പ്രകൃതി ക്ഷോഭങ്ങള്‍ക്കു മുന്നില്‍ ഒന്നുമല്ല. ലോകം പരിസ്ഥിതിയോടു നിരന്തരം പിണങ്ങിക്കൊണ്ടിരിക്കുമ്പോള്‍ പ്രത്യേകിച്ചും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

Entertainment

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരെ അതിക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

‘ എന്നെ പോലെ പസ്മാണ്ട മുസ്ലീമിന് ഇതു പോലെ മറ്റൊരു പാർട്ടിയിലും പ്രവർത്തിക്കാനാകില്ല ‘ ; രാജി വച്ചാലും പ്രത്യയശാസ്ത്രം ഒപ്പമുണ്ടെന്ന് പൂനാവാല

മെസി തട്ടിപ്പ്/റിപ്പോർട്ടർ കൊള്ള; ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ചാർജ് മെമ്മോ നൽകി

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.