Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന മൂഷികവാഹനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2017, 08:44 pm IST
in Samskriti

ഒരു എലിയുടെ പുറത്തുകയറി യാത്ര ചെയ്യുന്ന കുടവയറും ആനത്തലയുമുള്ള ഒരു വലിയ രൂപം മനസ്സില്‍ കാണുമ്പോള്‍ ചിലര്‍ക്ക് അതിശയവും ചിലര്‍ക്കു തമാശയും എലിയുടെ കാര്യമോര്‍ത്ത് സങ്കടവുമൊക്കെ തോന്നാം. ഇതു സംഭാവ്യമാണോ എന്നു ചിലര്‍ സംശയിച്ചേക്കാം.

പണ്ട് കേരളത്തിന്റെ വടക്കേ അറ്റത്ത് മൂഷികവംശം എന്ന ഒരു രാജവംശമുണ്ടായിരുന്നു. തുളുനാട്, വയനാട്, കര്‍ണാടകത്തിലെ കുടക് മുതലായ ഭാഗങ്ങള്‍, തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ തുടങ്ങിയ ഭാഗങ്ങള്‍ ഈ വംശത്തിന്റെ പ്രതാപകാലത്ത് അവരുടെ കീഴിലായിരുന്നു. ഏഴിമലയായിരുന്നു അവരുടെ തലസ്ഥാനം.

ഏതാണ്ട് പതിനഞ്ചു നൂറ്റാണ്ടിനു മുന്‍പായിരുന്നു ഈ വംശത്തിന്റെ പ്രതാപകാലം. അക്കാലത്തു തന്നെയാണ് ഗണേശനെ മൂഷികവാഹനനായി കൂടുതല്‍ വാഴ്‌ത്തപ്പെട്ടതും. ആദികാലങ്ങളില്‍ സിംഹവാഹനന്‍ എന്ന നിലയിലായിരുന്നു ഗണേശനെ അറിയപ്പെട്ടിരുന്നത്.

ശ്രീഗണേശന്റെ അനുഗ്രഹത്താലായിരിക്കണം ഈ വംശം ഐശ്വര്യസമ്പന്നമായത്.

മൂഷികന് എവിടെയും കടന്നുകയറാന്‍ എളുപ്പമുണ്ട്. എളിമയുള്ളവര്‍ക്ക് എവിടെയും ചെല്ലാം. മൂഷികന്റെ ലഘുത്വമാണ് അവന് ആ അവകാശമുണ്ടാക്കിക്കൊടുക്കുന്നത്.

മൂഷികന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് പരാശര മഹര്‍ഷി ശ്രീഗണേശന്റെ സഹായം തേടിയത്. അതായത് സാധാരണയില്‍ കവിഞ്ഞ പാടവമുള്ളവര്‍ക്കുപോലും മൂഷികനെ നിയന്ത്രിക്കുക പ്രയാസമാണ്.

ഗണപതിക്ക് മൂഷികന്‍ വാഹനമാണെന്നത് ഗണേശന്റെ നിയന്ത്രണ ശക്തിയാണ് കാട്ടുന്നത്. ഉദ്ദിഷ്ട സ്ഥാനങ്ങളില്‍ എന്തെല്ലാം ബന്തവസുണ്ടെങ്കിലും അതെല്ലാം ഭേദിച്ച് അവിടെ എത്താന്‍ മൂഷികന് കഴിവുണ്ട്. വലയില്‍ കുടുങ്ങിയ സിംഹരാജനെ വല മുറിച്ച് രക്ഷിച്ച കഥയും പ്രസിദ്ധമാണല്ലോ. ആധുനിക യുഗത്തിലും കമ്പ്യൂട്ടറുകളില്‍ മൗസ് നിയന്ത്രണത്തിന്റെ അധികാര ചിഹ്നമാണ്. നിയന്ത്രണമില്ലാതെ നടക്കുന്ന മൂഷികനെ നിയന്ത്രണവിധേയനായി കൊണ്ടുനടക്കാനാണ് ശ്രീഗണേശന്‍ മൂഷികനെ വാഹനമാക്കിയത്.

മറ്റൊരു പ്രധാന കാര്യവും കൂടി മൂഷിക വിഷയത്തിലുണ്ട്. ഏറ്റവും ഉപദ്രവിയായിരുന്ന ഒരു ജീവിയെപ്പോലും സ്‌നേഹിച്ച് കൂടി നിര്‍ത്തുവാന്‍ പൊതുസമൂഹത്തിനു നല്‍കുന്ന പ്രേരണയാണത്.

എലിയേയും പുലിയേയും സിംഹത്തിനേയും പന്നിയേയും പാമ്പിനേയും പരുന്തിനേയും എല്ലാം സ്‌നേഹിക്കാനും ആരാധനാഭാവത്തോടെ കാണാനുമുള്ള പ്രേരണ. വലിയ ആല്‍മരത്തിനേയും ചെറിയ കറുകപ്പുല്ലിനേയും ഒരുപോലെ ആരാധിക്കാന്‍ പഠിപ്പിക്കുന്ന ഒരു സംസ്‌കാരമാണ് ഇതിന്റെ പ്രേരകശക്തി. ആ സംസ്‌കാരം തന്നെയാണ് ശ്രീകൈലാസത്തിലെ സാഹചര്യങ്ങളും കാണിക്കുന്നത്. ശ്രീപരമേശ്വരന്റെ വാഹനം സസ്യഭുക്കായ കാള. ശ്രീപാര്‍വതി ദേവിയുടെ വാഹനം മൃഗഹിംസ നടത്തുന്ന സിംഹം. ശിവന്റെ ആഭരണം പാമ്പ്. മുരുകന്റെ വാഹനം പാമ്പിനെ കൊല്ലുന്ന മയില്‍. ഗണേശന്റെ വാഹനം എലി. ഇവരെല്ലാം ഒരുമയോടെ കൈലാസത്തില്‍ വസിക്കുന്നു.

ഇവിടെയും വഴക്കടിപ്പിക്കാന്‍ മായാശക്തിയുടെ പ്രേരണയാല്‍ ചിലര്‍ ശ്രമം നടത്തിക്കൊണ്ടിരിക്കും. അത്തരം ഒരു പ്രേരണയ്‌ക്ക് ശ്രീനാരദമഹര്‍ഷിയും പാത്രമായി. അവിചാരിതമായാണ് നാരദമഹര്‍ഷി അത് ശ്രദ്ധിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

Kerala

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

India

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

Kerala

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

Kerala

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

പുതിയ വാര്‍ത്തകള്‍

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണം ട്രസ്റ്റി ഏറ്റെടുത്തതായുള്ള
അറിയിപ്പില്‍ ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മരാജ ഒപ്പുവെക്കുന്നു

തിരുമാന്ധാംകുന്ന് ഭരണം ഏറ്റെടുത്ത് ട്രസ്റ്റി കുടുംബം; പിടിവിടാതെ ദേവസ്വം ബോര്‍ഡ്

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍; മനം തകര്‍ന്ന് എയ്ഡ്‌സ് രോഗികള്‍, ദുരിതം തുറന്നു പറയാന്‍ പോലും കഴിയാതെ രോഗികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.