Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇപ്പോഴത്തെ ഇടതുപക്ഷത്തുനിന്ന് അത് പ്രതീക്ഷിക്കാനാവില്ലല്ലോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2017, 08:36 pm IST
in Vicharam

ലോകമെമ്പാടുമുള്ള ഇടതുപക്ഷത്തിനും പുരോഗമനവാദികളെന്ന് നടിക്കുന്നവര്‍ക്കും പൊതുവെ കാണുന്ന ചില ലക്ഷണങ്ങളുണ്ട്. സത്യസന്ധതയില്ലായ്‌മയോ സ്വാതന്ത്ര്യ ഹാനിയോ അവകാശ ലംഘനങ്ങളോ ഒന്നുമല്ല അവരെ അലോസരപ്പെടുത്തുന്നത്, ഭൂരിപക്ഷാഭിപ്രായമാണ്. അശാസ്ത്രീയതയോ അക്രമങ്ങളോ അധാര്‍മ്മികതയോ ഇവര്‍ എതിര്‍ക്കണമെങ്കില്‍, അത് അതത് ദേശങ്ങളിലെ ഭൂരിപക്ഷം ചെയ്യണം, പ്രത്യേകിച്ച് മതാടിസ്ഥാനത്തില്‍. മതന്യൂനപക്ഷങ്ങളുടെ ആഭാസത്തരങ്ങളോടും ആക്രമണങ്ങളോടും കണ്ണടയ്‌ക്കുന്ന ഈ ബുദ്ധിജീവികള്‍ അവയെ എതിര്‍ക്കാന്‍ നിര്‍ബ്ബന്ധിതരാവുന്നത്, ‘സ്റ്റാറ്റസ് കോ’ ചോദ്യംചെയ്യപ്പെടുമ്പോള്‍ മാത്രമാണ്.

ഒരുദാഹരണം പറയാം. മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ സഖാക്കള്‍ കാണിക്കുന്ന ഔത്സുക്യം അറിയാമല്ലോ. എന്നാല്‍, മദര്‍ തെരേസയെ വാഴ്‌ത്തപ്പെട്ടവളാക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ നമ്മുടെ നാട്ടില്‍നിന്ന് ‘കമ്മി’കള്‍ മന്ത്രിയായ തോമസ് ഐസക്കിനെയും മറ്റും സര്‍ക്കാര്‍ ചെലവില്‍ അയയ്‌ക്കുകയാണുണ്ടായത്. ഇതേ ചടങ്ങിനോടനുബന്ധിച്ച് യൂറോപ്പിലുടനീളമുള്ള ഇടതുപക്ഷം കത്തോലിക്ക സഭയെ പരിഹസിച്ചതിന്റെ തോത് അക്കാലത്തെ അവിടങ്ങളിലെ പത്രങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാവും.

ഇസ്രായേലിന്റേയും ബഹുരാഷ്‌ട്രകുത്തകകളുടേയും മറ്റും കാര്യത്തില്‍ ഒറ്റക്കെട്ടാവുന്ന ‘സര്‍വ്വരാജ്യ’ ചിന്തകര്‍, മതന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ മാത്രം വിരുദ്ധാഭിപ്രായങ്ങള്‍ പറയാന്‍ വാശിപിടിക്കുന്നു. ഇസ്ലാമിക രാജ്യങ്ങളിലെ, മുസ്ലിങ്ങളായിത്തന്നെ ജനിച്ച ശേഷിക്കുന്ന ഇടതുപക്ഷനിലപാടുകാര്‍ അവരുടെ ജീവന്‍ പണയംവച്ചാണ് ഇസ്ലാം മതത്തിന്റെ കൊള്ളരുതായ്‌മകള്‍ തുറന്നുകാട്ടുന്നത്.

ഇതിനെ പാശ്ചാത്യരാജ്യങ്ങളിലെ ‘പുരോഗമനവാദികള്‍’ എയര്‍ കണ്ടീഷന്‍ ചെയ്ത മുറികളിലിരുന്ന്, ‘ഇസ്ലാമോഫോബിയ’ എന്ന് മുദ്രകുത്തി അധിക്ഷേപിക്കുന്നതും പ്രീണനമനസ്സുകൊണ്ടാണ്.

ഇനി, ഇടതുപക്ഷം മതന്യൂനപക്ഷങ്ങളെ എതിര്‍ക്കാന്‍ നിര്‍ബ്ബന്ധിതരാവുന്നത്, ആദ്യം പറഞ്ഞതുപോലെ, സ്റ്റാറ്റസ് കോ ചോദ്യം ചെയ്യപ്പെടുമ്പോള്‍ മാത്രമാണ്. പെണ്‍കുട്ടികളില്‍ ‘ചേലാകര്‍മ്മം’ ചെയ്യുന്നത് ചര്‍ച്ചയാവുന്നത് അതുകൊണ്ടാണ്. അനുദിനം ലോകമെമ്പാടും ആയിരക്കണക്കിന് ആണ്‍കുട്ടികളെ ഇസ്ലാമിന്റെ പേരില്‍ ഇങ്ങനെ അംഗഭംഗം വരുത്തുന്നതില്‍ ഇക്കൂട്ടര്‍ പ്രകോപിതരാകാത്തത്, അത് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരമായതിനാലാണ്.

പെണ്‍കുട്ടികളുടെമേലുള്ള ഈ പ്രശ്‌നം നമ്മുടെ നാട്ടില്‍ പുതിയതാണ്. നമ്മുടെ ബുദ്ധിജീവികള്‍ ഉരുട്ടിവിഴുങ്ങിയ ശരിയുടെ ചിരപരിചിതത്വത്തെ അത് ചോദ്യം ചെയ്യുന്നു.

എല്ലാ മതഭക്തരേയും പോലെ, ഇടതുപക്ഷത്തിന്റെ ചട്ടക്കൂട്ടിലകപ്പെട്ട ഇക്കൂട്ടര്‍ക്ക്, സ്വതന്ത്ര ചിന്തയും സത്യസന്ധതയും അപ്രാപ്യമാണ്.

അതുകൊണ്ട്, ന്യൂനപക്ഷമാണെങ്കില്‍ക്കൂടി പെണ്‍കുഞ്ഞുങ്ങളുടെ നേരെയുള്ള ഈ ക്രൂരതയെ എതിര്‍ക്കാതിരിക്കാനാവാതെ വരുന്നു. കാതുകുത്തുന്നതുപോലുള്ള, ഭൂരിപക്ഷത്തിന്റേതെന്ന് കരുതപ്പെടുന്ന ചടങ്ങുകളെ, ഗൗരവം വച്ചുനോക്കുമ്പോള്‍ ഇതുമായി താരതമ്യം പോലും ചെയ്യാനാവില്ല. എങ്കിലും, ഈ വിഷയത്തോട് അവയെ ചേര്‍ത്തുപിടിച്ച്, ഇല്ലാത്ത നിഷ്പക്ഷത തെളിയിക്കാന്‍ ഇവര്‍ വെമ്പല്‍കൊള്ളുകയും ചെയ്യുന്നുണ്ട്. ന്യൂനപക്ഷത്തിനെ പാടേ നിരാകരിച്ചാല്‍ തങ്ങളുടെ വിശാലമനസ്‌കത എങ്ങാനും ചോദ്യം ചെയ്യപ്പെട്ടാലോ എന്ന ആശങ്കയിലാണിത്.

റാം റഹീമിന്റെ അനുയായികളെ ഇടതുപക്ഷവും ബുദ്ധിജീവികളും പുച്ഛിക്കുന്നത് സ്വാഭാവികം മാത്രം. പക്ഷെ, സംഘടിത സെമിറ്റിക് മതങ്ങളും റാം റഹീമും തമ്മിലുള്ള സാദൃശ്യം ഇക്കൂട്ടര്‍ക്ക് കാണാന്‍ സാധിക്കുന്നില്ല, അല്ലെങ്കില്‍ കണ്ടെന്ന് സമ്മതിക്കാനാകുന്നില്ല. ”ദൈവം ഏഴ് ദിവസം കൊണ്ട് ഭൂമി സൃഷ്ടിച്ചു” എന്ന് പറഞ്ഞ് നിങ്ങള്‍ പുതിയൊരു മതമുണ്ടാക്കി, കുറച്ച് അനുയായികളെ സംഘടിപ്പിച്ചു എന്നിരിക്കട്ടെ.

നമ്മുടെ ഇടതുപക്ഷം ഉറഞ്ഞുതുള്ളും. പക്ഷേ, ക്രിസ്തീയ മതവിശ്വാസപ്രകാരമുള്ളതുപോലെ, ദിവസക്കണക്ക് ആറാണെങ്കിലോ? ഒരു പ്രശ്‌നവുമില്ല! യുക്തിയല്ല ഇവര്‍ക്ക് പ്രധാനം, ‘സ്റ്റാറ്റസ് കോ’ ആണ്. അത് തിരിച്ചറിയണമെങ്കില്‍ സത്യസന്ധത സമ്മാനിക്കുന്ന സ്വതന്ത്ര ചിന്തവേണം. ഇപ്പോഴത്തെ ഇടതുപക്ഷത്തില്‍നിന്ന് അത് പ്രതീക്ഷിക്കാനാവില്ലല്ലോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്വേത ഇല്ലാത്ത ‘അമ്മ’ പെൺമക്കൾ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

Kerala

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

Kerala

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

India

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

Kerala

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

പുതിയ വാര്‍ത്തകള്‍

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയിലുള്ള ജനനി അവാര്‍ഡ് അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിക്കുന്നു. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എ.പി.ജെ.എം. നസീമ മരക്കാര്‍, എപിജെഎം ജൈനുലബ്ദീന്‍, എപിജെഎം ഷൈയ്ക് സലീം എന്നിവര്‍ സമീപം

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയില്‍… ജനനി അവാര്‍ഡ് മാതാ അമൃതാനന്ദമയീ ദേവിക്ക് സമ്മാനിച്ചു

ചെമ്പൈ സംഗീതോത്സവം: സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

സത്യസായി ജീവന ഉപാധി പദ്ധതിയുടെ ഉദ്ഘാടനം
മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കുന്നു

സത്യസായി ജീവന ഉപാധി പദ്ധതി: 100 ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു

നിഹാങ്ങുകളുടെ വേഷവിധാനത്തില്‍ ഒരു സംഘം വാളുകളും കുന്തങ്ങളുമായി ജന്തര്‍ മന്തറില്‍ തമ്പടിച്ചിരിക്കുന്നു

പാറ്റാ സമരത്തില്‍ പോലീസിന് നേരെ വീണ്ടും അക്രമം

പാലത്തോള്‍ ശ്രീരാമസ്വാമി ക്ഷേത്രം, പാലത്തോള്‍ മഹാവിഷ്ണു ക്ഷേത്രം (ലക്ഷ്മണസങ്കല്പം)

ഏലംകുളത്തെ നാലമ്പലങ്ങള്‍

ഗുഹസംഗമം

ചിത്രരാമായണം7: വനയാത്ര

കൊച്ചിയിലെ സിജെപി ഐക്യദാര്‍ഢ്യ പരിപാടി: റോഡ് തടസ്സപ്പെടുത്തി പ്രതിഷേധ പരിപാടി നടത്തിയതിന് വേടനെതിരെ കേസ്

നമാമി രാമം-7: ആന്തരികസൗന്ദര്യം, ആത്മീയശോഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.