Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭരണ നിപുണന്‍ ഭരതന്റെ ഭാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2017, 08:21 am IST
in Samskriti

കേകേയ രാജ്യത്തിലായിരുന്ന ഭരത ശത്രുഘ്‌നന്മാര്‍ രാമന്‍ വനവാസത്തിനു പോയതോ തുടര്‍ന്ന് ദശരഥന്‍ പുത്രദുഃഖത്തില്‍ മരിച്ചതോ അറിഞ്ഞില്ല.

അയോധ്യയില്‍ നിന്നുള്ള ദൂതന്മാര്‍ കേകേയ നഗരത്തില്‍ പ്രവേശിച്ച നാള്‍ ഭരതന്‍ ഒരു ദുഃസ്വപ്‌നം കണ്ടു. അച്ഛന്‍ പാറിപ്പറന്ന മുടിയുമായി ഒരു പര്‍വത ശിഖരത്തില്‍ നില്‍ക്കുന്നു. തേജസറ്റ് താഴെ കൊക്കയിലേക്കു വീഴുന്നു. താഴെ നിന്ന് കലങ്ങിയ വെള്ളത്തില്‍ നീന്തിയും ആ വെള്ളം കൈകളാല്‍ കോരിക്കുടിച്ചും പൊട്ടിച്ചിരിച്ചു. തലകീഴായി നിന്നും ദേഹമാസകലം എണ്ണ തേച്ച് എണ്ണയില്‍ മുങ്ങിയും നില്‍ക്കുന്നു. സാഗരം വറ്റി. ചന്ദ്രന്‍ ഭൂമിയില്‍ പതിച്ചു. ഇരുട്ടു പരന്നു. ഭൂമി പിളര്‍ന്നു. കൊമ്പന്റെ കൊമ്പൊടിഞ്ഞു. അച്ഛനെ ഒരു രാക്ഷസി പിടിച്ചു വലിച്ചു.

ഇതെല്ലാം ഒരു മരണ സൂചനയായി ഭരതന്‍ ഗ്രഹിച്ചു. ചേട്ടനോ ഞാനോ അച്ഛനോ ലക്ഷ്മണനോ മരിക്കുന്നു.

പിറ്റേന്നു പുലര്‍ച്ചെ തന്നെ അയോധ്യാ ദൂതന്മാര്‍ കൊട്ടാരത്തിലെത്തി ഭരത ശത്രുഘ്‌നന്മാരെ അയോധ്യയിലേക്കു കൂട്ടിക്കൊണ്ടുപോയി.

അയോധ്യയില്‍ എത്തിയതിനു ശേഷമാണ് ഭരതന്‍ സത്യാവസ്ഥകള്‍ മനസിലാക്കിയത്. രാമാ, ലക്ഷ്മണാ, സീതേ എന്നു വിലപിച്ചു കൊണ്ട് അച്ഛന്‍ മരിച്ചു. രാമലക്ഷ്മണാദികള്‍ വനവാസത്തിനു പോയിരിക്കയാണത്രെ.

ഭരതന്‍ കൈകേയീ മാതാവിനോട് കയര്‍ത്തു. ഇതല്ലാതെ ഇനി എന്തൊക്കെയാണ് ചെയ്യാന്‍ സാധിക്കുക. വസിഷ്ഠാദികളെയും കൂട്ടി വനത്തിലേക്കുന പോയി രാമാദികളെ തിരിച്ചു കൊണ്ടു വരണം.

കൈകേയീ പുത്രന്‍ വന്നതറിഞ്ഞ കൗസല്യ സുമിത്രയോടൊത്ത് ഭരതനെ കാണാന്‍ ഒരുങ്ങി. എന്നാല്‍ അപ്പോഴേക്കും ഭരതന്‍ കൗസല്യയുടെ കാല്‍ക്കല്‍ വീണു കരഞ്ഞു നമസ്‌ക്കരിച്ചു. സര്‍വപാപങ്ങള്‍ക്കുമുള്ള ശിക്ഷ എനിക്കു നല്‍കിയാലും. കൗസല്യ ഭരതനെ മടിയില്‍ പിടിചിച്ചിരുത്തി.

ചേട്ടന്‍ ലക്ഷ്മണന്‍ രാജാവിനെ വധിച്ചും രാജ്യത്തെ രക്ഷിക്കാതിരുന്നതെന്തായിരുന്നു ശത്രുഘ്‌നന്റെ സംശയം. മന്ഥരയെ വധിക്കാന്‍ ശത്രുഘ്‌നന്‍ തയ്യാറായി. എന്നാല്‍ സ്ത്രീകള്‍ അവധ്യകളാണെന്നതിനാല്‍ ഭരതന്‍ അതൊഴിവാക്കി.

പിറ്റേന്നു തന്നെ ഭരതാദികള്‍ വനത്തിലേക്കു യാത്രയായി. അച്ഛന്‍ മരിച്ചതറിഞ്ഞ് തളര്‍ന്നു വീണെങ്കിലും വീണ്ടും ഉണര്‍ന്നെണീറ്റപ്പോള്‍ ഉദകദാനത്തിനുള്ള ശ്രമം തുടങ്ങി. ‘സീത മുന്‍പില്‍ നടക്കൂ. പിന്നാലെ ലക്ഷ്മണനും അതിനു പിന്നില്‍ ഞാനും’ ശ്രീരാമന്‍ വിധിച്ചു.

ഉദകക്രിയക്കു ശേഷം രാമഭരത സംഭാഷണത്തില്‍ രാമന്‍ തിരിച്ചു വന്ന് ഭരണം ഏറ്റെടുക്കണമെന്ന് ഭരതന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ശ്രീരാമന്‍ ഉറച്ചു നിന്നു. തുടര്‍ന്ന് ജാബാലി മഹര്‍ഷിയുടെ കൂടി നിര്‍ദേശത്തോടെ ഭരതന്‍ രാമപാദുകവുമായി മടങ്ങി, ഭരണം ഏറ്റെടുത്ത് നന്ദി ഗ്രാമത്തില്‍ വ്രതസ്വഭാവത്തില്‍ ജീവിക്കാനാരംഭിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.