Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗംഗയും ഉമയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2017, 07:56 pm IST
in Samskriti

വിശ്വാമിത്രനും സംഘവും ഗംഗാതീരത്തെത്തി. അങ്ങ് ഉത്തരദേശത്ത് എല്ലാ ധാതുക്കളുടേയും കലവറയായ ഹിമാലയ പര്‍വ്വതം. ഹിമാലയത്തിന്റെ ദേവനായ ഹിമവാന് അനുപമ സൗന്ദര്യത്തിന്റെ ഉദാഹരണങ്ങളായി രണ്ടുപുത്രിമാര്‍- ഗംഗയും ഉമയും. ഗംഗ ദേവകാര്യാര്‍ത്ഥം ഒരു നദിയായി പ്രവഹിക്കുന്നു. ഉമയാകട്ടേ ശിവന്റെ പത്‌നിയുമായി.

ഇവരെപ്പറ്റി ഇനിയുമറിയുവാന്‍ രാമന് ആഗ്രഹം. നൂറുദേവസംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു, അപ്പോഴും ശിവനും ദേവിക്കും പുത്രനോ പുത്രിയോ ജനിച്ചിട്ടില്ല. ദേവന്മാരുടെ പ്രാര്‍ത്ഥനയുടെ ഫലമായി ശിവന് ദേവിയിലൂടെയല്ലാതെ, അഗ്‌നിദേവന്റേയും ഗംഗാദേവിയുടേയും സഹായത്തോടെ, ഭൂമിയില്‍ നേരിട്ടൊരു പുത്രനുണ്ടായി-കാര്‍ത്തികേയന്‍. ഇതേത്തുടര്‍ന്ന് ഉമ ദേവന്മാരെ ശപിച്ചു-തങ്ങളുടെ പത്‌നിമാരിലൂടെ അവര്‍ക്ക് മക്കളുണ്ടാകാതെ പോകട്ടേയെന്ന്. ഭൂമിദേവിക്കും ലഭിച്ചു ഒരു ശാപം.

പിന്നീട് സഗരന്‍ എന്നൊരു രാജാവ് അയോദ്ധ്യ ഭരിച്ചിരുന്നു. മക്കളില്ലാതെയിരുന്ന അദ്ദേഹത്തിന്റെ മൂത്തപത്‌നി വിദര്‍ഭയിലെ കേശിനിയായിരുന്നു. രണ്ടാമത്തെ പത്‌നി സുമതി അരിഷ്ടനേമിയുടെ (കാശ്യപന്‍) പുത്രിയും സുപര്‍ണ്ണന്റെ (ഗരുഡന്‍) സഹോദരിയുമായിരുന്നു. ഹിമാലയത്തിലെത്തി തപസ്സുചെയ്ത സഗരന് ഭൃഗുമഹര്‍ഷി ഒരു അനുഗ്രഹം നല്‍കി- ഒരു ഭാര്യയില്‍ അദ്ദേഹത്തിന് ഒരു പുത്രന്‍ ജനിക്കും. അതിലൂടെ അദ്ദേഹം അതുല്യമായ ശ്രേയസ്സിന് അര്‍ഹനാകും. മറ്റേ പത്‌നിയിലൂടെ അറുപതിനായിരം പുത്രന്മാരേയും ലഭിക്കും. ആര്‍ക്കാണ് പുത്രനെ വേണ്ടത്, ആര്‍ക്കാണ് പുത്രന്മാരെ വേണ്ടത് എന്നുചോദിച്ച ഭൃഗുവിനോട് തനിക്കു വംശം നിലനിര്‍ത്തുവാന്‍ ഒരു പുത്രനെ മതിയെന്ന് കേശിനിയും പുത്രന്മാരെ വേണമെന്ന് സുമതിയും അഭിപ്രായപ്പട്ടു.

കാലംകടന്നു പോയപ്പോള്‍ കേശിനിക്ക് ഒരു പുത്രന്‍ ജനിച്ചു -അസമഞ്ജസ്സ് എന്നുപേര്. സുമതി കയ്‌പക്കയുടെ രൂപത്തിലുള്ള ഒരു പിണ്ഡത്തെ പ്രസവിച്ചു.

അത് തുറന്നപ്പോള്‍ സൂക്ഷ്മൂപത്തിലുള്ള അറുപതിനായിരം പുത്രന്മാര്‍ പിറന്നു. അവരെ വിശേഷാല്‍ പാത്രങ്ങളിലാക്കി ആയമാര്‍ സംരക്ഷിക്കുകയും അവര്‍ വളര്‍ന്ന് അത്രയും പുത്രന്മാരായിത്തീരുകയും ചെയ്തു. രാജാവിന്റെ മൂത്തപുത്രന്‍ അസമഞ്ജസ്സ് കുട്ടികളെ വെള്ളത്തിലെറിയുകയും അവര്‍ മുങ്ങിച്ചാകുന്നതുകണ്ട് ആനന്ദിക്കുകയും ചെയ്യുമായിരുന്നു. അസമഞ്ജസ്സിന്റെ ഒറ്റപ്പുത്രന്‍ അംശുമാന്‍ എല്ലാവരോടും ദയയുള്ളവനും ജനങ്ങളുടെ പ്രിയങ്കരനുമായിരുന്നു. കുറേക്കാലംകഴിഞ്ഞപ്പോള്‍ സഗരന്‍ ഒരു അശ്വമേധയാഗം നടത്തുവാന്‍ നിശ്ചയിച്ചു. ബ്രഹ്മര്‍ഷിയില്‍ നിന്നും ഈ കഥകേട്ട രാമന്‍ സന്തുഷ്ടനാകുകയും തന്റെ പൂര്‍വികനായ സഗരന്റെ യാഗത്തേക്കുറിച്ചറിയുവാന്‍ താല്‍പര്യപ്പെടുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

Kerala

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

Kerala

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)
India

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

India

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

പുതിയ വാര്‍ത്തകള്‍

ടോയ് കാർ ഉപയോഗിച്ച് വൻ സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതി തടഞ്ഞ് ദൽഹി പോലീസ്; നാല് ഭീകരർ അറസ്റ്റിൽ

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.