Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അറിയാം, പുത്രധര്‍മ്മം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2017, 07:49 pm IST
in Samskriti

പുത്രധര്‍മ്മത്തിന്റെ അനിതരസാധാരണമായ അവതരണംകൊണ്ട് ശ്രദ്ധേയമാണ് രാമായണത്തിലെ അയോദ്ധ്യാകാണ്ഡം. രാമനും ലക്ഷ്മണനും ഭരതനും ശത്രുഘ്‌നനും ശ്രവണകുമാരനുമൊക്കെ എങ്ങനെ തങ്ങളുടെ പുത്രധര്‍മ്മം ഭംഗിയായി നിര്‍വഹിക്കുന്നുവെന്ന് ഇവിടെ കാണാം. അച്ഛന്റെ വാക്കിനെ സത്യമാക്കാന്‍ തനിക്ക് നേരത്തെ വാഗ്ദാനം ചെയ്തതായ സാമ്രാജ്യവും കിരീടവും ചെങ്കോലും രണ്ടാമതൊരാലോചനയ്‌ക്കുപോലും ഇടംകൊടുക്കാതെ രാമന്‍ വെടിയുന്നത്. ‘പുത്’ എന്ന് പേരായ നരകത്തില്‍ നിന്നും പിതാവിനെ കരകയറ്റുന്നവനാണ് പുത്രന്‍. ഉത്തമനും മധ്യമനും അധമനുമായ പുത്രന്മാരുണ്ടെന്നാണ് രാമന്റെ പക്ഷം. അച്ഛന്‍ പറഞ്ഞത് അനുസരിക്കുന്നവന്‍ മധ്യമന്‍, അനുസരിക്കാത്തവന്‍ അധമന്‍. ഈ രണ്ടുപേരെയും സാധാരണ ഗതിയില്‍ കണ്ടേക്കാം. അച്ഛന്‍ ആലോചിച്ച കാര്യത്തെ പറയുന്നതിനു മുന്‍പേ ചെയ്തുതീര്‍ക്കുന്നവന്‍ ഉത്തമന്‍. രാമന്റെ സ്ഥാനം അവിടെയാണ്. അച്ഛനമ്മമാരെ മനസ്സിലാക്കാന്‍ കഴിയുന്ന ഉത്തമ സന്താനങ്ങളാണ് നമുക്ക് വേണ്ടത്. കാര്യപ്രാപ്തിയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ രാമായണം തന്നെ നമുക്ക് ഇവിടെയും വഴികാട്ടി.

ജ്യേഷ്ഠനോടുള്ള സ്‌നേഹാധിക്യത്താല്‍ അച്ഛനെ ഭര്‍ത്സിക്കുന്ന ലക്ഷ്മണന് നേര്‍വഴി കാട്ടുന്നതും രാമനാണ്. അതോടൊപ്പം കാട്ടിലേക്കിറങ്ങാന്‍ ലക്ഷ്മണനും തയ്യാറാകുന്നു. ഭരത-ശത്രുഘ്‌നന്മാരും വ്യത്യസ്തരല്ല, അച്ഛന്റെ സംസ്‌കാരാദിക്രിയകള്‍ സമുചിതമായി ചെയ്തതിനുശേഷം അവര്‍ രാമനെ കാണാന്‍ കാനനയാത്ര നടത്തുന്നു. അച്ഛന്റെ വാക്ക് പാലിക്കാന്‍ അയോദ്ധ്യാ ഭരണം നടത്തണമെന്ന് പറഞ്ഞ് ഭരതനെ യാത്രയാക്കുന്നു രാമന്‍. രാമപ്രതിനിധിയായിട്ടുള്ള ഭരതന്റെ ഭരണം കേമമായിരുന്നു താനും. ദശരഥന്റെ പുത്രവാത്സല്യം അതിരുകടന്നതായിരുന്നുവെങ്കിലും പുത്രധര്‍മ്മാനുഷ്ഠാനത്തില്‍ മക്കള്‍ക്ക് പിഴച്ചില്ല എന്നത് വളരെ ശ്രദ്ധേയമാണ്. ഇവിടെയാണ് മക്കളുടെ വകതിരിവ് നമുക്ക് കാണാന്‍ സാധിക്കുക. ഓരോ പുത്രനും ഒന്നിനൊന്ന് കേമന്‍. അച്ഛനമ്മമാര്‍ വാഗ്ദാനം ചെയ്ത സ്വത്തോ വസ്തുവകകളോ പിന്നീട് തനിക്കില്ല എന്ന് അറിയുമ്പോള്‍ അവരെ കോടതികയറ്റാനും തെരുവിലുപേക്ഷിക്കാനും മടിക്കാത്ത ഇക്കാലത്ത് ഈ ദാശരഥിമാര്‍ എന്തൊരു മഹനീയ മാതൃകയാണ്. അറിഞ്ഞ് ഉള്‍ക്കൊള്ളുക തന്നെ വേണം പുത്രധര്‍മ്മത്തിന്റെ പാവനതയെ.

കാഴ്ചയില്ലാത്ത അച്ഛനമ്മമാര്‍ക്ക് ദാഹജലം തേടിയിറങ്ങിയതായിരുന്നു ശ്രവണകുമാരന്‍. ദശരഥനു പറ്റിയ കൈപ്പിഴ തന്റെ പ്രാണനെടുക്കുമെന്നറിഞ്ഞ ഇയാള്‍ മരണ വേദനയ്‌ക്കിടയിലും തന്റെ മാതാപിതാക്കള്‍ക്ക് വെള്ളം എത്തിച്ചുകൊടുക്കാന്‍ ദശരഥനെ ഏല്‍പ്പിക്കുകയായിരുന്നു ചെയ്തത്. മകന്റെ സഹായമില്ലാത്ത ജീവിതം ദുസ്സഹമാണെന്ന് കരുതി ആ വൃദ്ധദമ്പതിമാര്‍ സ്വപുത്രന്റെ ചിതയില്‍ ചാടി ജീവനൊടുക്കി.

തന്റെ സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടിയാണെങ്കിലും പുത്രധര്‍മ്മത്തെപ്പറ്റി രാമനെ ഉപദേശിക്കുന്നുണ്ട് കൈകേയി. രാമനെ പിരിയാന്‍ സാധിക്കാത്തതു കാരണം ഏതൊരമ്മയേയും പോലും കൗസല്യയും രാമന്‍ കാട്ടില്‍ പോകുന്നത് തടയാന്‍ നോക്കുന്നുണ്ട്. അച്ഛന്‍ പറയുന്നതുപോലെ ചെയ്താല്‍ അത് തന്നെ ധിക്കരിക്കുന്നതിന് തുല്യമെന്ന് പറഞ്ഞ് രാമനെ ധര്‍മ്മസങ്കടത്തിലാക്കാന്‍ നോക്കുന്നുണ്ട് കൗസല്യ. രാമന്റെ ധര്‍മ്മബോധത്തെ ഇളക്കാന്‍ ഇവയ്‌ക്കൊന്നുമായില്ല. തന്നെ ബന്ധിച്ച് രാജ്യം പിടിച്ചെടുത്ത് ഭരിച്ചോളൂ എന്ന ദശരഥന്റെ ജല്‍പ്പനത്തിന് രാമന്‍ കാതുകൊടുക്കുന്നില്ല എന്നതും നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.

അധികാരം പിടിച്ചടക്കാന്‍ അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ രാമന്‍ ഒരിക്കലും നമുക്ക് ആരാധ്യനാവുകയേ ഇല്ല. ഭരതന്റെ കാര്യവും അങ്ങനെ തന്നെ, രാമപാദുകങ്ങള്‍ വച്ച് പ്രതിനിധിയായി ഭരിച്ചപ്പോല്‍ കൂടുതല്‍ ശ്രേഷ്ഠനായി അദ്ദേഹവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

Samskriti

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

Samskriti

ശിവാംശ സംഭവന്‍ ഹനുമാന്‍

Samskriti

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

World

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.