Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കുറുമാത്തൂരില്‍ 274 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി വില്‍പ്പനയ്‌ക്ക് ശ്രമമെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2017, 11:41 pm IST
in Kannur

കണ്ണൂര്‍: സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ കയ്യേറി വില്‍പന നടത്തുന്നതായി ആരോപണം. കുറുമാത്തൂര്‍ വില്ലേജിലെ 274 ഏക്കര്‍ ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ കൈയ്യേറി വില്‍പന നടത്തി കൊണ്ടിരിക്കുന്നതത.് സംഭവത്തില്‍ മുഖ്യമന്ത്രി, റവന്യുമന്ത്രി, സ്ഥലം എംഎല്‍എ, ജില്ലാകലക്ടര്‍, തഹസില്‍ദാര്‍, വിജിലന്‍സ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് നടപടിയുണ്ടാകണമെന്നും ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുറുമാത്തൂരില്‍ പഴയ റി.സര്‍വ്വേ നമ്പര്‍ 31 ല്‍പ്പെട്ട കടമ്പേരി ദേവസ്വത്തിന് കീഴിലായിരുന്ന ഭൂമിയാണ് കയ്യേറി വില്‍പ്പന നടത്താന്‍ ശ്രമം നടക്കുന്നത്. കണ്ണൂരില്‍ നിന്നുള്ളവര്‍ മാത്രമല്ല മധ്യകേരളത്തില്‍ വരെയുള്ളവര്‍ വരെ ഭൂമി കൈയ്യേറിയവരില്‍പ്പെടും. 1942 ല്‍ കട്ടക്കയം ചെറിയാന്‍ ജോസഫ് എന്നയാളും കുടുംബവും 439.74 ഏക്കര്‍ ഭൂമി കടമ്പേരി ദേവസ്വത്തില്‍ നിന്ന് പാട്ടത്തിന് വാങ്ങി കൈവശം വെച്ച് വരികയായിരുന്നു. കെഎല്‍ആര്‍ ആക്ട് നിലവില്‍ വന്നതോടെ ജന്‍മിയുടെ കൈവശം വെയ്‌ക്കാവുന്ന 15 ഏക്കര്‍ ഭൂമി കഴിച്ച് ബാക്കി 424.74 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കേണ്ടതാണ്. എന്നാല്‍ ഇതിലെ 274 ഏക്കര്‍ ഭൂമിയാണ് സ്വകാര്യവ്യക്തികള്‍ കൈയ്യേറിയിരിക്കുന്നത്.

കട്ടക്കയം ചെറിയാന്‍ ജോസഫിന്റെയും കുടുംബത്തിന്റെയും പേരില്‍ തളിപ്പറമ്പ് താലൂക്ക് ലാന്റ് ബോര്‍ഡിന്റെ എസ്എം 2/1992 ടിബിഎ നമ്പര്‍ പ്രകാരം മിച്ചഭൂമി കേസ് ഇപ്പോഴും തീര്‍പ്പ് കല്‍പ്പിക്കാതെ നിലനില്‍ക്കുന്നുണ്ട്. കൂടാതെ മിച്ചഭൂമിയായി ഏറ്റെടുക്കേണ്ട നടപടിക്രമം പൂര്‍ത്തിയാകാത്തതിനാല്‍ ഇതില്‍പ്പെട്ട ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടി നിര്‍ത്തിവെച്ച് കൊണ്ട് തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ആഫീസര്‍ക്ക് നല്‍കിയ ജില്ലാകലക്ടറുടെ 5-11-1993 ലെ 358/73/ ടിബിഎ നമ്പര്‍ നിരോധന ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതേ ഭൂമിക്ക് ചില വ്യക്തികള്‍ വ്യാജപട്ടയവും പ്രമാണങ്ങളും ഉണ്ടാക്കി ഹൈക്കോടതിയെ സമീപിക്കുകയും നിരോധനമുള്ള ഭൂമിയല്ല ഞങ്ങളുടേത് എന്നും റി.സ 31 ല്‍പ്പെട്ട മറ്റ് വസ്തുവായതിനാല്‍ ഞങ്ങളുടെ സ്വത്ത് വില്‍കാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് രജിസ്‌ട്രേഷനുള്ള അനുവാദം വാങ്ങിക്കുകയും ഇതിന്റെ മറവില്‍ കലക്ടറുടെ നിരോധ ഉത്തരവുള്ള ഭൂമി രജിസ്റ്റര്‍ ചെയ്ത് വന്‍ വില ഈടാക്കി വില്‍പന നടത്തുകയാണ്. സര്‍ക്കാര്‍ മേല്‍പറഞ്ഞ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കണമെങ്കില്‍ അതിന്റെ ഉടമസ്ഥര്‍ക്ക് അവരുടെ അവകാശപ്പെട്ട 15 സെന്റ് ഭൂമി ലാന്റ് ബോര്‍ഡ് അളന്ന് തിട്ടപ്പെടുത്തി നല്‍കണം. എന്നാല്‍ ഇത് വരെ ഭൂമി അളന്ന് തിട്ടപ്പെടുത്തിയിട്ടില്ല. ഈ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ കട്ടക്കയം ചെറിയാന്‍ ജോസഫിന്റെ കുടുംബക്കാരാണ്. എന്നാല്‍ വില്‍പന നടത്താനുള്ള നടപടിയുമായി ഇപ്പോള്‍ നീങ്ങുന്നവരില്‍ ഒരാളും കട്ടക്കയം ചെറിയാന്‍ ജോസഫിന്റെ കുടുംബക്കാരല്ലെന്നതാണ് വസ്തുത.

താലൂക്ക് ലാന്റ് ബോര്‍ഡിന്റെ മിച്ചഭൂമി കേസ് പൂര്‍ത്തിയായി മിച്ചഭൂമിയായി ഏറ്റെടുക്കാന്‍ തീരുമാനിച്ചാല്‍ ഈ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. എത്രയും പെട്ടെന്ന് ഭൂമിയുടെ നിജസ്ഥിതി പരിശോധിച്ച് മിച്ചഭൂമിയായി ഏറ്റെടുത്ത് ഭൂരഹിതരായ കര്‍ഷക തൊഴിലാളികള്‍ക്ക് ഇത് വിതരണം ചെയ്യണമെന്നും ആക്ഷന്‍കമ്മറ്റി ഭാരവാഹികളായ പി.കെ.കുഞ്ഞിരാമന്‍, വി.പ്രേമരാജന്‍ മാസ്റ്റര്‍, കെ.വി.ബാലകൃഷ്ണന്‍, വി.ഗംഗാധര്‍, എം.പ്രദീപന്‍, എം.വി.പ്രശാന്തന്‍ എന്നിവര്‍ പങ്കെടുത്തു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

Kerala

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം
Kerala

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

India

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

Kerala

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.