Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തികഞ്ഞ പുസ്തക പ്രേമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2017, 09:55 pm IST
in Vicharam

ബീഹാറിലെ പാറ്റ്‌നയിലെ എന്‍ബിടി പുസ്തകോത്സവ വേദിയില്‍ രാംനാഥ് കോവിന്ദും ബല്‍ദേവ് ശര്‍മ്മയും.

പ്രവൃത്തിപഥത്തില്‍ എന്നും എവിടെയും ഉറ്റബന്ധം പ്രകടിപ്പിച്ച, പ്രകടിപ്പിക്കുന്നയാളാണ് കോവിന്ദ്. പരിവേഷങ്ങള്‍ ഇല്ലാത്തയാളാണ് കോവിന്ദ്. ആര്‍ഭാടമില്ലാത്തതാണ് ആ വ്യക്തിജീവിതം. മണ്ണില്‍ പിറന്ന്, മണ്ണില്‍ വളര്‍ന്ന്, മണ്ണില്‍ കാലൂന്നി, ജനാധിപത്യ ഉത്തരവാദിത്വത്തിന്റെ വിണ്ണില്‍ത്തൊടാന്‍പോലും പാകത്തില്‍ ഉയര്‍ന്ന കോവിന്ദ് രാഷ്‌ട്രപതിപദത്തിന്റെ മഹിമ ഒട്ടും കുറയ്‌ക്കില്ല. രാഷ്‌ട്രപതിഭവന്റെ അന്തസ്സ് കളയില്ല. തീര്‍ച്ചയായും ആ പദത്തിന് അനുയോജ്യനാണ്.

രാംനാഥ് കോവിന്ദ് രാഷ്‌ട്രപതിപദത്തിന്റെയും രാഷ്‌ട്രപതിഭവന്റെയും അന്തസ്സും യശസ്സും ഉയര്‍ത്തിപ്പിക്കുന്ന രാഷ്‌ട്രപതിയായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. രാഷ്‌ട്രീയവൃത്തങ്ങളും വിശകലനക്കാരും മറ്റ് ഏതെല്ലാം കാരണങ്ങള്‍ പറഞ്ഞാലും എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ വ്യക്തിത്വമാണ് ഏറ്റവും പ്രധാനം. മറ്റെല്ലാം അതിനു പിന്നിലേ വരൂ. ഈ വ്യക്തിത്വം രൂപപ്പെട്ടത് സംസ്‌കാരത്തിലൂന്നിയ ജീവിതരീതികൊണ്ടാണ്. അതിനിടയാക്കിയ പല ഘടകങ്ങളിലൊന്ന് അദ്ദേഹത്തിന്റെ പുസ്തക പ്രേമമാണ്, പരന്ന വായനയാണ്.

ഈ കുറിപ്പുവരുമ്പോള്‍ അദ്ദേഹം രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതായി ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കും. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ വിജയം ഉറപ്പായിരുന്നു. ജനാധിപത്യ സംവിധാനത്തിലെ പ്രക്രിയകളായിരുന്നു ബാക്കിയെല്ലാം. ഇന്ത്യയുടെ പുതിയ രാഷ്‌ട്രപതിയെ വിലയിരുത്താനോ വിശകലനം ചെയ്യാനോ ഞാന്‍ മുതിരുന്നില്ല. പക്ഷേ നാഷണല്‍ ബുക്ട്രസ്റ്റിന്റെ തലപ്പത്തുള്ളയാളെന്ന നിലയില്‍, അദ്ദേഹത്തിന്റെ ഒരു സവിശേഷത മാത്രം പറയട്ടെ.

ബീഹാര്‍ ഗവര്‍ണ്ണറായിരുന്നു രാംനാഥ് കോവിന്ദ്. പാറ്റ്‌നയില്‍ എന്‍ബിടി പുസ്തക പ്രദര്‍ശനവും ചില പുസ്തകങ്ങളുടെ പ്രകാശനവും നടത്തി. പുസ്തകങ്ങള്‍ താരതമ്യേന കുറവായ ഭോജ്പൂരി ഭാഷയില്‍ 12 പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചു. ചടങ്ങില്‍ ഗവര്‍ണ്ണര്‍ കോവിന്ദ് മുഖ്യാതിഥിയായിരുന്നു. പുസ്തകങ്ങള്‍ നല്‍കിയാണ് ഞങ്ങള്‍ അദ്ദേഹത്തെ സ്വീകരിച്ചത്.

ചടങ്ങില്‍ പങ്കെടുത്ത ശേഷം പ്രദര്‍ശിനി ഏറെ നേരം അദ്ദേഹം ചുറ്റിനടന്ന് കണ്ടു. പുസ്തകങ്ങള്‍ പരിചയപ്പെട്ടു. ചില പുസ്തകങ്ങള്‍ അവിടെനിന്നുതന്നെ മറിച്ചുനോക്കി. ഏറെ സന്തോഷം തോന്നി. വിഐപികള്‍ സാധാരണ ഇത്തരം ചടങ്ങു കഴിഞ്ഞാലുടന്‍ സ്ഥലം വിടുകയാണ് പതിവ്.

എന്നാല്‍, എന്നെ അമ്പരപ്പിച്ചത് ഗവര്‍ണ്ണര്‍ കോവിന്ദിന്റെ തുടര്‍ നടപടികളാണ്. അദ്ദേഹം പിന്നീട് ഫോണ്‍ വിളിച്ച് എന്‍ബിടിയുടെ ചടങ്ങിനെക്കുറിച്ച്, പ്രദര്‍ശിനിയെക്കുറിച്ച്, സംഘടനാ മികവിനെക്കുറിച്ച് സംസാരിച്ചു. എന്‍ബിടിയുടെ പ്രവര്‍ത്തനങ്ങളെയും ഭാവിപരിപാടികളെയുംകുറിച്ച് ചോദിച്ചു. അപ്രതീക്ഷിതമായിരുന്നു; ഏറെ ആഹ്ലാദിപ്പിക്കുകയും ചെയ്തു.

അദ്ദേഹം നല്ല വായനക്കാരനാണ്. വിവരങ്ങള്‍ക്കും ആനന്ദത്തിനും മാത്രമല്ല, വിജ്ഞാനത്തിനും അദ്ദേഹം പുസ്തകങ്ങളെ ആശ്രയിക്കുന്നു. പഠിച്ചത് നിയമം, നടത്തിയത് സാമൂഹ്യ പ്രവര്‍ത്തനം, പ്രവര്‍ത്തിച്ചത് ദേശീയ സംഘടനകള്‍ക്കൊപ്പം. സാധാരണക്കാരില്‍നിന്നു വളര്‍ന്നുയര്‍ന്ന് ഈ പദവിയിലെത്തിയ കോവിന്ദിന്റെ ഈ സ്ഥാന ലബ്ധിയെ ജാതിയുടെയോ മതത്തിന്റെയോ രാഷ്‌ട്രീയത്തിന്റെയോ ഒന്നും അടിസ്ഥാനത്തിലല്ല വിലയിരുത്തേണ്ടത്. വ്യക്തിത്വമാകണം ആധാരം.

പ്രവൃത്തിപഥത്തില്‍ എന്നും എവിടെയും ഉറ്റബന്ധം പ്രകടിപ്പിച്ച, പ്രകടിപ്പിക്കുന്നയാളാണ് കോവിന്ദ്. പരിവേഷങ്ങള്‍ ഇല്ലാത്തയാളാണ് കോവിന്ദ്. ആര്‍ഭാടമില്ലാത്തതാണ് ആ വ്യക്തിജീവിതം. മണ്ണില്‍ പിറന്ന്, മണ്ണില്‍ വളര്‍ന്ന്, മണ്ണില്‍ കാലൂന്നി, ജനാധിപത്യ ഉത്തരവാദിത്വത്തിന്റെ വിണ്ണില്‍ത്തൊടാന്‍പോലും പാകത്തില്‍ ഉയര്‍ന്ന കോവിന്ദ് രാഷ്‌ട്രപതിപദത്തിന്റെ മഹിമ ഒട്ടും കുറയ്‌ക്കില്ല. രാഷ്‌ട്രപതിഭവന്റെ അന്തസ്സ് കളയില്ല. തീര്‍ച്ചയായും ആ പദത്തിന് അനുയോജ്യനാണ്.

നമ്മുടെ മുന്‍ രാഷ്‌ട്രപതിമാരും മികച്ചവരായിരുന്നു. അവരില്‍ ഏറെ തിളങ്ങിയ ഡോ. രാജേന്ദ്ര പ്രസാദ്, ഡോ. രാധാകൃഷ്ണന്‍, കെ.ആര്‍. നാരായണന്‍, ഡോ.എ.പി.ജെ. അബ്ദുള്‍ കലാം തുടങ്ങിയവര്‍ക്കൊപ്പമോ അവരിലും മേലെയോ ഇന്ത്യന്‍ രാഷ്‌ട്രപതിപദത്തെ ഉയര്‍ത്താന്‍ കോവിന്ദിനു കഴിയുമെന്ന് എനിക്കുറപ്പുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയ്‌ക്ക് കുടുക്കായി സനാതനധർമ്മം ; മുസ്ലീങ്ങളുടെ കയ്യടി നേടാൻ ഈദ് പരിപാടിയിൽ സനാതന ധർമ്മത്തെ വൃത്തികെട്ട മതമെന്ന് വിളിച്ചു : കേസെടുത്ത് ബംഗാൾ പൊലീസ്

Kerala

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ സിപിഎം വിട്ടു നല്‍കിയത് അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍,ഇഡി സംഘത്തിന് മതിയായ സുരക്ഷ നല്‍കാന്‍ കഴിയാതെ പൊലീസ്

Kerala

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

India

യോഗിക്ക് ഉമീദ് പോര്‍ട്ടലിനെയും വഖഫ് ബോര്‍ഡിനെയും പേടിയില്ല, സതീശനുണ്ടോ യോഗിയുടെ നൂറിലൊന്ന് ധൈര്യം?

പുതിയ വാര്‍ത്തകള്‍

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

മമതയുടെ വലംകയ്യായിരുന്ന കകോലി ഘോഷ് ബിജെപിയിലേക്ക്? സുവേന്ദു അധികാരിയെ കണ്ട ശേഷം തൃണമൂലിലെ മുഴുവന്‍ പദവികളും രാജിവെച്ചു

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

ഒന്നിലേറെ വിവാഹം കഴിച്ചാൽ ഏഴുവർഷം തടവ് ; അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കി ഹിമന്ത ബിശ്വ ശർമ്മ സർക്കാർ ; പ്രതിപക്ഷത്തിന്റെ എതിർപ്പ് ഫലിച്ചില്ല

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ ; എം എ ബേബി അടക്കം അറസ്റ്റിൽ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.