Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അവകാശത്തേക്കാൾ പ്രധാനം ചുമതല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2017, 08:43 pm IST
in Samskriti

ശിവപെരുമാള്‍ മനസില്‍കാണുന്നത് ഗണേശന് നന്നായിതിരിച്ചറിയാം. അഛന് മകനെയും മകന് അഛനെയും വ്യക്തമായി അറിയാമെന്ന് രാവണനെ കബളിപ്പിച്ച ഗണേശതന്ത്രത്തില്‍ കൂടുതല്‍ പ്രകടമായതാണ്.  പരശുരാമന്റെ ആസുരികതക്ക് ശിക്ഷകൊടുക്കേണ്ട സമയമായിരിക്കുന്നു. എന്നാല്‍ തന്റെ ശിഷ്യനായതിനാല്‍ പരശുരാമനെ ശിവന് നേരിട്ട് ശിക്ഷിക്കാനാവില്ല.

വല്‍സല ശിഷ്യനല്ലെ, അവതാരവിഷ്ണുവുമല്ലെ. എന്നാല്‍ കാര്‍ത്തവീര്യനെയും പുത്രന്മാരെയും അവരര്‍ഹിക്കുന്നവിധത്തില്‍ ശിക്ഷകൊടുത്തയാളുമാണ് പരശുരാമന്‍. വേണ്ടതെന്തെന്ന് തിരിച്ചറിഞ്ഞ് ഗണേശന്‍ വേണ്ടതു ചെയ്തുകൊള്ളും എന്ന് ശിവഭഗവാന്‍ നിശ്ചയിച്ചു.

ഗുരുനാഥനായ ശിവനെകൊണ്ട് അനുഗ്രഹംവാങ്ങി വേണം ഒരു ദീര്‍ഘയാത്രക്കു പുറപ്പെടാനെന്ന നിശ്ചയത്തോടെയാണ് പരശുരാമന്‍ ശ്രീകൈലാസത്തിലേക്കു ചെന്നത്. പതിവുപോലെ അകത്തേക്കു കടക്കാന്‍ ശ്രമിച്ച പരശുരാമനെ ഗണേശന്‍ തടഞ്ഞുനിര്‍ത്തി.

”അച്ഛനും അമ്മയും അകത്ത് വിശ്രമത്തിലാണ്. അവരുടെ സ്വകാര്യവിശ്രമസ്ഥാനത്തേക്ക് അസമയത്തു കടന്നുചെല്ലുന്നത് മാന്യതയാണോ? അതുകൊണ്ട് അവര്‍ വരുന്നതുവരെ ഇവിടെ വിശ്രമിച്ചാലും.”

ഗണേശന്‍ സ്‌നേഹപൂര്‍വം എന്നാല്‍ ഉപദേശഭാവത്തില്‍ പരശുരാമനെ പിടിച്ചുനിര്‍ത്തി. എന്നാല്‍ക്ഷോഭമടങ്ങാതെ കടന്നുവന്ന പരശുരാമനെ സംബന്ധിച്ചിടത്തോളം അതൊരു അവഹേളനം പോലെയാണ് തോന്നിയത്. ഉത്തമശിഷ്യന് ഗുരുവിനെ കാണുന്നതിന് ദേശവും കാലവുമൊന്നും നോക്കേണ്ട ആവശ്യമൊന്നുമില്ലാ എന്നാണ് പരശുരാമന്റെ ന്യായം.

ആ വാദം ഒരു വശം മാത്രമാണെന്നാണ് ഗണേശന് പറയാനുള്ളത്. ഗുരുവിനെ കാണാനുള്ള ഈ ന്യായം പോലും അംഗീകരിക്കത്തക്കതല്ല. പിന്നെ ഇവിടെ ഗുരുമാത്രമല്ല, ഗുരുപത്‌നിയുമുണ്ട്. ഗുരുപത്‌നിയിരിക്കുന്ന സ്ഥാനത്തുചെല്ലാന്‍ ഈ ന്യായവും അനുവദിക്കുന്നില്ല. ഗുരുവും ഗുരുപത്‌നിയും സ്വകാര്യ വിശ്രമത്തിലാണ്. ആ നിലക്ക് ആ സ്ഥാനത്തേക്ക് ആരും തന്നെ കടന്നു ചെല്ലുന്നത് ഉചിതമല്ല. പ്രത്യേകിച്ചും അഛന്‍ നിയോഗിച്ചത് അനുസരിക്കേണ്ടത് തന്റെ ചുമതലയാണ് എന്നതുപോലെതന്നെ ഗുരുനിയോഗം അറിഞ്ഞു പ്രവര്‍ത്തിക്കുകയെന്നത് ശിഷ്യന്റെയും ചുമതലയാണ്.

പരശുരാമന്‍ പറയുന്നത് അവകാശത്തെക്കുറിച്ചു മാത്രമാണ്. അവകാശങ്ങള്‍ക്കുമാത്രമായുള്ള വാദം ഒരിക്കലും അംഗീകരിക്കാന്‍ പാടില്ല. അവകാശങ്ങളേക്കാള്‍ ചുമതലക്ക് പ്രാധാന്യമുണ്ട്. ചുമതല മറന്ന് അവകാശം പറയുന്ന വ്യക്തി ഒരു നല്ല പൗരനാണെന്ന് പോലും സമ്മതിക്കാനാവില്ല. അത് ഏതുദേശത്തേയും നശിപ്പിക്കാന്‍ മാത്രമേ ഉതകൂ.

ഗണേശന്‍ ഇതെല്ലാം വിലയിരുത്തിക്കൊണ്ടിരിക്കുമ്പോഴാണ് പരശുരാമന്‍ ബലമായി ഗണേശന്റെ കൈകള്‍ തട്ടിമാറ്റി അകത്തേക്കു കടക്കാന്‍ ശ്രമിച്ചത്. ശ്രീഗണേശന്‍ പരശുരാമനെ പിടിച്ചുയര്‍ത്തി ആകാശത്തില്‍ കറക്കി താഴെനിര്‍ത്തി.

രംഗം കൂടുതല്‍ കൊഴുത്തുകൊണ്ടിരിക്കുന്നു. പ്രശ്‌നം സങ്കീര്‍ണമായി മാറുന്നു. എല്ലാവരിലും അങ്കലാപ്പു കാണാം. പരശുരാമന്‍ ഗണേശന്റെ മുന്നില്‍ നിസാരനായി മാറുന്നു. ഇതിന്റെ പ്രത്യാഘാതമെന്തായിരിക്കും? അപമാനഭാരത്തില്‍ ഇനി പരശുരാമന്‍ എങ്ങിനെയാണ് പ്രതികരിക്കുക. ന്യായം ശ്രീഗണേശന്റെ ഭാഗത്താണ്. പരശുരാമന്റേത് കുയുക്തിമാത്രമാണ്. വിഷയത്തില്‍ ഇടപെടുന്നതെങ്ങിനെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു
Kerala

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

Kerala

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Entertainment

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍
Thrissur

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.