Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഎം നടത്തുന്ന കളളപ്രചാരണം സംസ്ഥാന ഭരണകൂടത്തിനെതിരായ ജനവികാരം മറച്ചുവെക്കാന്‍ : കെ.പി.ശ്രീശന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2017, 09:13 pm IST
in Kannur

കണ്ണൂര്‍: തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഎം നടത്തുന്ന കളളപ്രചാരണം സമസ്ത മേഖലയിലും പരാജയപ്പെട്ട സംസ്ഥാന ഭരണകൂടത്തിനെതിരായി നിലനില്‍ക്കുന്ന ജനവികാരം മറച്ചുവെയ്‌ക്കാനുളള നീക്കത്തിന്റെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി.ശ്രീശന്‍ പറഞ്ഞു. കഴിഞ്ഞ ആറുമാസമായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി ലഭിക്കാത്തതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും കേന്ദ്രസര്‍ക്കാരിനെതിരെ പ്രചാരണം നടത്തുകയാണ്. തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട കണക്കുകള്‍ യഥാക്രമം ഹാജരാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് കേന്ദ്രം സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കാതിരിക്കാന്‍ കാരണം. അനുവദിച്ച ഫണ്ട് ഏത് വിധത്തില്‍ എത്ര തൊഴിലാളികള്‍ക്ക് എത്ര ദിവസത്തെ കൂലിയായി നല്‍കി,എത്ര ദിവസം, എത്ര തുക എന്നിങ്ങനെയുളള കണക്കുകള്‍ സംസ്ഥാനം കേന്ദ്രത്തിന് നല്‍കിയില്ല. സോഷ്യല്‍ ഓഡിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഫണ്ട് അനുവദിക്കാനാവൂ. ഈ യാഥാര്‍ത്ഥ്യം മറച്ചുവെച്ചു കൊണ്ടാണ് കുപ്രചാരണം നടത്തുന്നത്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് നാമമാത്രമായ കൂലിയാണ് തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് കൊടുത്തിരുന്നത്. എന്നാല്‍ തൊഴിലുറപ്പു പദ്ധതിക്കായി ബിജെപി സര്‍ക്കാര്‍ ഭീമമായ തുക നീക്കിവെയ്‌ക്കുകയും 213 രൂപയുണ്ടായിരുന്ന കൂലി ആദ്യം 229 ആയും പീന്നീട് 240 രൂപയായും വര്‍ദ്ധിപ്പിക്കുകയും ഏറ്റവും ഒടുവില്‍ കൂലി 258 രൂപയാക്കാനും തീരുമാനിച്ചിരിക്കുകയാണ്. ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം മറച്ചുവെച്ച് സിപിഎം തൊഴിലാകളെ വഞ്ചിക്കുകയാണ്.

സോഷ്യല്‍ ഓഡിറ്റ് നടത്തിയാല്‍ മാത്രമേ പണം അനുവദിക്കാന്‍ കേന്ദ്രത്തിന് കഴിയൂ. എന്നാല്‍ ബിജെപി സംസ്ഥാന നേതൃത്വം കേരളത്തിലെ ഒരൊറ്റ തൊഴിലാളിയും കൂലികിട്ടാത്തതിന്റെ പേരില്‍ പട്ടിണി കിടക്കരുതെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് കഴിഞ്ഞ ദിവസം തൊഴിലാളികള്‍ക്ക് കൊടുക്കാനുളള കുടിശ്ശിക തീര്‍ക്കാന്‍ ആവശ്യമായ പണം കേന്ദ്രത്തെക്കൊണ്ട് കേരളത്തിന് അനുവദിപ്പിച്ചിരിക്കുന്നത്. ജൂലായ് 31 നുളളില്‍ കണക്കുകള്‍ നല്‍കാമെന്നാണ് കേരളം കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. അന്നും കണക്കുനല്‍കുമെന്ന് പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു.

അനുവദിക്കുന്ന തുകയ്‌ക്ക് സുതാര്യത വേണം. എന്നാല്‍ കേരള സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിയുടെ തുക വകമാറ്റി ചെലവഴിച്ചു. എല്ലാ സംസ്ഥാനങ്ങളോടും തൊഴിലുറപ്പു പദ്ധതി നിരീക്ഷിക്കാന്‍ ഡയരക്ടര്‍മാരെ നിയമിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികാരത്തിലെത്തി ഒരു വര്‍ഷം കഴിഞ്ഞിട്ടും മറ്റ് സംസ്ഥാനങ്ങള്‍ ഡയരക്ടര്‍മാരെ നിയമിച്ചപ്പോള്‍ കേരളം അതിന് തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷമായി സംസ്ഥാനത്തെ കര്‍ഷകത്തൊഴിലാളി പെന്‍ഷനും മാസങ്ങളായി ക്ഷേമപെന്‍ഷനുകളും വിതരണം ചെയ്യാത്ത സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തെ കുറ്റപ്പെടുത്താന്‍ എന്ത് അര്‍ഹതയാണുളളതെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അമൃതം പദ്ധതി പ്രകാരം കേരളത്തിലെ 9 നഗരങ്ങള്‍ക്ക് വികസനത്തിനായി 2016-17 വര്‍ഷം നല്‍കിയ 258 കോടിയില്‍ 3 ശതമാനം മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചതെന്നും സമസ്ത മേഖലയിലും പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ കളളപ്രചാരണങ്ങള്‍ അഴിച്ചുവിട്ട് മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സമിതിയംഗം പി.കെ.വേലായുധന്‍, മഹിളാമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷ സി.പി.സംഗീത, ബിജെപി സംസ്ഥാന സമിതിയംഗം വി.വി.ചന്ദ്രന്‍,ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍,ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി.രത്‌നാകരന്‍, ട്രഷറര്‍ എ.ഒ.രാമചന്ദ്രന്‍, ജില്ലാ സെക്രട്ടറിമാരായ എന്‍.ഹരിദാസ്, വി.പി.സുരേന്ദ്രന്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട് എന്‍.രതി എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.