Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഹര്‍ത്താലില്‍ ലോറേഞ്ച് സ്തംഭിച്ചു; ഹൈറേഞ്ചില്‍ ശാന്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2017, 09:06 pm IST
inIdukki

തൊടുപുഴ/കട്ടപ്പന: ജില്ലയില്‍ ഇന്നലെ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമം. ലോറേഞ്ച് സ്തംഭിച്ചെങ്കിലും ഹൈറേഞ്ചില്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. സ്വാശ്രയ കോളേജുകളിലെ ഫീസ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കെഎസ്‌യു വ്യാഴാഴ്ച തൊടുപുഴ സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് അക്രമാസക്തമാകുകയും നേതാക്കള്‍ക്ക് അടക്കം നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദിനെ തൊടുപുഴ സിഐ എന്‍ ജി ശ്രീമോന്‍ തെരഞ്ഞ്പിടിച്ച് തലയ്‌ക്കടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ഔദ്യോഗികമായി നേതൃത്വം നല്‍കുന്ന വിശദീകരണം.

ഇന്നലെ രാവിലെ മുതല്‍ പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ തടഞ്ഞിരുന്നു. രാവിലെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തിയിരുന്നെങ്കിലും പിന്നീട് നിര്‍ത്തിയിരുന്നു. കാറുകളും ഓട്ടോറിക്ഷകളും അടക്കമുള്ളവ ജില്ലയില്‍ മിക്കയിടങ്ങളിലും തടഞ്ഞു. തൊടുപുഴയില്‍ പോലീസ് കാന്റീന്‍ അടച്ചിരുന്നതിനാല്‍ ഡ്യൂട്ടിക്കായി എത്തിയ പോലീ

സ് ഉദ്യോഗസ്ഥര്‍ക്ക് സമീപത്തെ പ്രതിഭ ഹോട്ടലിലായിരുന്നു ഭക്ഷണം പറഞ്ഞിരുന്നത്. ഇതറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെ എത്തി പാത്രങ്ങള്‍ ഉള്‍പ്പെടെ ഉള്ളവ വലിച്ചെറിഞ്ഞു. തുടര്‍ന്ന് ഹോട്ടല്‍ അടച്ച് ഉടമ സ്ഥലം വിടുകയായിരുന്നു.

ജീവനക്കാരെ

ഭീഷണിപ്പെടുത്തി

ബിഎസ്എന്‍എല്‍ ഓഫീസിലും പ്രതിഷേധവുമായി എത്തിയ പ്രവര്‍ത്തകര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി പുറത്തിറക്കിവിട്ടു. അമ്പലം ബൈപ്പാസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍കം ടാക്‌സ് ഓഫീസിന്റെ മുമ്പില്‍ സെക്യൂരിറ്റി ക്യാബിനായി ഉപയോഗിച്ചിരുന്ന കസേരയും മേശയും പ്രവര്‍ത്തകര്‍ തകര്‍ത്തു. ഒഫീസിന്റെ ഗ്രില്‍ അകത്ത് നിന്നും പൂട്ടിയതിനാല്‍ ഉള്ളില്‍ കടക്കാനായില്ല. ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ അതിക്രമിച്ച് കയറിയ പ്രവര്‍ത്തകര്‍ വനിതാജീവനക്കാര്‍ അടക്കമുള്ളവര്‍ക്ക് നേ

നര്‍ അസഭ്യവര്‍ഷം നടത്തി. കസേരയും ഫയലുകളും വലിച്ചെറിഞ്ഞു.

ഭയന്ന ജീവനക്കാര്‍ ജോലി മതിയാക്കി പുറത്തിറങ്ങുകയായിരുന്നു. സമീപത്തെ ഡയറ്റ് സ്‌കൂളിന്റെ ജനല്‍ ചില്ലുകളും പ്രവര്‍ത്തകര്‍ എറിഞ്ഞ് പൊട്ടിച്ചു. ഇരുസംഭവങ്ങളിലുമായി പോലീസ് രണ്ട് കേസ് എടുത്തു. മറയൂരില്‍ റോഡ് തടസ്സപ്പെടുത്തിയതിനും കേസ് എടുത്തിട്ടുണ്ട്.

സിഐയ്‌ക്ക്

അസഭ്യവര്‍ഷം

ഹര്‍ത്താല്‍ അനുകൂലികള്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് അലോസരമുണ്ടാക്കി. സിഐ മുന്നിലെത്തിയപ്പോഴെല്ലാം വളരെ മോശം ഭാഷയില്‍ പോലീസിനെ പോരിന് വിളിക്കുകയാണ് പ്രവര്‍ത്തകര്‍ ചെയ്തത്. കാഞ്ഞിരമറ്റം ബൈപ്പാസില്‍ പ്രകടനം നടക്കുന്നതിനിടെ സിഐ തോക്കെടുത്തതും ഏറെ പ്രകോപനങ്ങള്‍ക്ക് കാരണമായി. നിരവധി തവണ പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.