Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഹിറ്റ്‌ലര്‍: പരാജിതനായ ചിത്രകാരന്‍; അധമനായ മനുഷ്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2017, 03:09 pm IST
in Special Article

നരാധമനെന്നു കുപ്രസിദ്ധി നേടിയ അഡോള്‍ഫ് ഹിറ്റ്‌ലറിനു പരാജയപ്പെട്ട ചിത്രകാരനെന്നുകൂടി വിശേഷണമുണ്ട്. ഹിറ്റ്‌ലറുടെ ചിത്രങ്ങള്‍ വില്‍പ്പനയ്‌ക്കു വെച്ചിരിക്കുന്നവെന്നു കേള്‍ക്കുമ്പോള്‍ ലോകം അയാളിലെ മൃഗം ജനിക്കും മുന്‍പുള്ള ചിത്രകാരനെ ഓര്‍ത്തേക്കാം. ബ്രിട്ടനില്‍ ഈമാസം ആറിനാണ് ലേലം. അഞ്ച് ചിത്രങ്ങളാണ് ലേലത്തിനുള്ളത്. ഇതില്‍ നാല് ചിത്രങ്ങളിലും ഹിറ്റ്‌ലറുടെ കൈമുദ്രയുണ്ട്. 1900ത്തില്‍ ഹിറ്റ്‌ലര്‍ വരച്ച ചിത്രങ്ങളാണ് ഇതെന്ന് കരുതപ്പടുന്നു. ഓരോന്നിനും 6000,7000 പൗണ്ട് കിട്ടുമെന്നാണ് അധികൃര്‍ കണക്കുകൂട്ടുന്നത്.

ഏകാധിപതിയെന്നും മനുഷ്യമൃഗമെന്നും ഹിറ്റ്‌ലറെ വിളിക്കുമ്പോഴും അയാളിലെ നല്ലൊരു വര കമ്പക്കാരനെ കാണാതിരിക്കാനാവില്ല. ചെറുപ്പത്തില്‍ സ്ഥിരം പള്ളിയില്‍പ്പോക്കുകാരനും ദൈവ ഭക്തനുമായിരുന്ന അവിടേയും സ്‌ക്കൂളിലേതുപോലെ തെമ്മാടിയാവുകയും പള്ളിയില്‍പ്പോക്കു നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. തന്നെപ്പോലെ നല്ല കൃഷിക്കാരനാകണം തന്റെ മകനെന്നു ഹിറ്റ്‌ലറുടെ അച്ഛന്‍ മോഹിച്ചെങ്കിലും വരകളുടേയും നിറക്കൂട്ടുകളുടേയും ലോകത്തു ഭാവനയില്‍ വിഹരിക്കുന്ന ഹിറ്റ്‌ലറുണ്ടോ വയല്‍ക്കിനാവുകളില്‍ വീഴുന്നു.

അച്ഛന്റെ അപ്രീതി സമ്പാദിച്ചുകൊണ്ടുതന്നെ ഹിറ്റ്‌ലര്‍ ചിത്രകലാ സ്‌ക്കൂളില്‍ ചേരുകയായിരുന്നു. വരയെക്കാള്‍ ഹിറ്റ്‌ലറിനു ചേര്‍ച്ച ശില്‍പ്പ നിര്‍മ്മാണമാണെന്നു അധ്യാപകന്‍ പറഞ്ഞെങ്കിലും ഇണങ്ങിയത് വരതന്നെയായിരുന്നു. അങ്ങനെ വലിയൊരു ചിത്രകാരനെ തന്നില്‍ സ്വപ്‌നം കണ്ടുകൊണ്ട് ബ്രഷും ചായക്കൂട്ടുകളുമായി അയാള്‍ അലഞ്ഞു നടന്നു. പട്ടിണി കിടന്നു. ദുരിതവേളകളില്‍ അലക്കാന്‍പോലും മറന്നുപോയ നാറുന്ന കുപ്പായത്തിലായിരുന്നു അപ്പോഴൊക്കെ അയാള്‍. പട്ടിണിയുടെ വിശപ്പിലും മോഹത്തിന്റെ സ്വപ്‌നത്തിലും നാറിയ ഉടുപ്പുമായി ഓടിനടന്ന അയാളെ പലരും അന്ന് കണ്ടിരിക്കണം. ആരുമല്ലാത്ത അയാളെ അവരാരും ശ്രദ്ധിച്ചുകാണാന്‍ വഴിയില്ല. ആ കാലയളവില്‍ തന്നെ അവിടെ ജോസഫ് സ്റ്റാലിനും പിന്നീട് ട്രോഡ്‌സ്‌ക്കിയും തങ്ങിയിരുന്നു. ഒരുപക്ഷേ ഇവരും ഗതികിട്ടാതെ അലയുന്ന ഹിറ്റ്‌ലറെ കണ്ടിട്ടുണ്ടാവണം.

ഒരു ഏകാധിപതിയുടെ കടുത്ത മാനസികാവസ്ഥ വളരുംമുന്‍പ് എങ്ങുമെത്താത്ത ചിത്രകാരന്റെ നിരാശകലര്‍ന്ന അലച്ചിലില്‍ വിയന്ന നഗരംപോലുള്ള സ്ഥലങ്ങളിലെ ശില്‍പ്പ സമൃദ്ധമായ വലുതും ചെറുതുമായ കെട്ടിടങ്ങള്‍ കാണുകയും അതിന്റെ രൂപഭംഗി വിലയിരുത്തുന്നതും ഹിറ്റ്‌ലറുടെ സ്വഭാവമായിരുന്നു. ലോകത്തിലെ ശില്‍പ്പഭംഗിയുള്ള കെട്ടിടങ്ങളുടെ ചിത്രങ്ങള്‍കണ്ട് അസൂയപ്പെടുന്നൊരു ശീലം ഇയാള്‍ക്കുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ഇത്തരം കെട്ടിടങ്ങള്‍ സ്വന്തമാക്കിയാല്‍ അവയുടെ ചാതുര്യം നിത്യവും കാണാനാവുമെന്നും അവ സ്വന്തമാക്കുന്നതിനെക്കുറിച്ച് ഹിറ്റ്‌ലര്‍ ചിന്തിച്ചിരുന്നുവെന്നും അത്തരം മോഹങ്ങള്‍കൂടിയുണ്ടായിരുന്നിരിക്കണം ലോകം പിടിച്ചെടുക്കാന്‍ വെമ്പിയ ഈ ഏകാധിപതിയുടെ മനസിലെന്ന് എവിടെയോ വായിച്ചിട്ടുണ്ട്.

ഇനിയും ഇഴപിരിച്ചെടുക്കാനാവാത്ത ഒട്ടേറെ വൈരുധ്യങ്ങളില്‍ കുടുങ്ങിക്കിടന്നിരുന്ന ഒരു സങ്കീര്‍ണ്ണ വ്യക്തിത്വമായിരുന്നു ഹിറ്റ്‌ലറിന്റേത്. ലേലത്തില്‍വെച്ചിരിക്കുന്ന ചിത്രങ്ങളില്‍ പ്രകൃതി ദൃശ്യങ്ങളും പൂക്കളും പഴങ്ങളുമൊക്കെയുണ്ട്. ഇത്തരമൊരു മനസുണ്ടായിരുന്ന ആള്‍ക്ക് എങ്ങനെ മനുഷ്യരക്തം ചഷകമായിക്കാണാന്‍ കഴിഞ്ഞുവെന്നുള്ളത് മറ്റൊരു വൈരുധ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

Kerala

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1
Kerala

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

India

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

പുതിയ വാര്‍ത്തകള്‍

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണം : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.