Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പക്കാളിപ്പള്ളം ആനപ്പാറ, കുന്നമ്പറ്റ, ഓടത്തോട് ഭാഗങ്ങളില്‍ കാട്ടാനശല്യം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2017, 07:37 pm IST
in Wayanad

മേപ്പാടി : പക്കാളിപ്പള്ളം ആനപ്പാറ, കുന്നമ്പറ്റ, ഓടത്തോട് ഭാഗങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായി. അട്ടമല ഭാഗത്ത് രാപ്പകല്‍ ഭേദമില്ലാതെ കാട്ടാനകള്‍ ഇറങ്ങുന്നു. ഇടയ്‌ക്കിടെ എത്തുന്ന ഒറ്റയായന്‍ തെങ്ങുകളും കവുങ്ങുകളും പിഴുതെറിയുന്നു. നാട്ടുകാര്‍ ബഹളംവെച്ചാല്‍ ശബ്ദമുയരുന്ന ഭാഗത്തേക്ക് മരകൊമ്പുകളൊടിച്ച് വലിച്ചെറിയും. ചെമ്പ്ര വനഭാഗത്തുനിന്നാണ് ഇവിടെ കാട്ടാനകള്‍ എത്തുന്നത്. ചെമ്പ്ര ചായതോട്ടത്തിലെ വിജനമായ ഭാഗങ്ങളിലും ആനകൂട്ടം താവളമാക്കുന്നു. പല ഭാഗത്തും ആനക്കിടങ്ങുകളും വൈദ്യുതി വേലികളും ഉണ്ടെങ്കിലും ഇതൊന്നും കാട്ടാനകള്‍ക്ക് പ്രശ്‌നമല്ല. ആനകിടങ്ങുകള്‍ ഇടിച്ചുനിരത്തിയും വൈദ്യുതി കമ്പികളിലേക്ക് മരം തള്ളിയിട്ടും ആനായാസേന കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളിലെത്തുന്നു. ആനകളെ പേടിച്ച് നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍പറ്റാത്ത അവസ്ഥയാണിവിടെ . പലരും രാവിലെ മദ്രസ്സകളില്‍ കുട്ടികളെ അയക്കുന്നതും നിര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം പച്ചേരികാട്ടില്‍ ഹരികൃഷ്ണന്റെ തോട്ടത്തിലിറങ്ങിയ ഒറ്റയാന്‍ വന്‍ വിളനാശമാണ് വരുത്തിയത്. ഇരുപത് വര്‍ഷത്തിലേറെ പഴക്കമുള്ള തെങ്ങുകളാണ് കുത്തിമറിച്ചത്. നാട്ടുകാര്‍ പലരും തെങ്ങുകളില്‍ മുള്ള് കമ്പി ചുറ്റി ആനകളില്‍നിന്നും രക്ഷപ്പെടാനുള്ള ശ്രമവും നടത്തുന്നുണ്ട്.

പക്കാളിപ്പള്ളം കോളനിയിലെ രാമന്‍, കേളു, ബാലന്‍ എന്നിവരുടെ വിളകളും വ്യാപകമായി നശിപ്പിച്ചു. ആനക്കിടങ്ങുകള്‍ ഇല്ലാത്ത ഭാഗങ്ങളില്‍ കരിങ്കല്‍ ഭിത്തി നിര്‍മ്മിക്കുകയാണെങ്കില്‍ ഒരു പരിധിവരെ വന്യമൃഗശല്യത്തിന് പരിഹാരമാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

പാറകൂട്ടങ്ങളുള്ള ഭാഗങ്ങളില്‍ ആനക്കിടങ്ങുകള്‍ നിര്‍മ്മിക്കാത്തതും വന്യമൃഗശല്യം കൂടാന്‍ കാരണമാകുന്നു. പ്ലാവുകളില്‍ ചക്ക കായ്‌ക്കുന്ന കാലത്തും പഴുക്കുന്ന കാലത്തും ആനകള്‍ യഥേഷ്ടം ഇവിടെയെത്തുന്നു. വനവഭാഗങ്ങളിലെ മുളംകൂട്ടങ്ങള്‍ പൂത്തുനശിച്ചതും കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളിലെക്കിറങ്ങാന്‍ കാരണമായി. വന്യമൃഗശല്യത്തിന് എതിരെ നിര്‍മ്മിച്ച വൈദ്യുതി കമ്പിവേലികളാകട്ടെ ദൂരകൂടുതലുള്ളതിനാല്‍ വന്യജീവികള്‍ക്ക് ഇത് ഭീഷണിയേയല്ല. ഇവിടെ ഏഴ് കിലോമീറ്ററോളം ദൂരത്തില്‍ വൈദ്യുതി കമ്പിവേലികള്‍ ഉണ്ട്. എന്നാല്‍ മൂന്ന് കിലോമീറ്റര്‍ വരെ മാത്രമേ ഇതിന് പൂര്‍ണ്ണ പ്രവര്‍ത്തന ക്ഷമത ലഭിക്കുകയുള്ളൂ. ജനരോക്ഷം ഭയന്ന് ഇക്കാര്യം വനപാലകര്‍ നാട്ടുകാരോട് പറയുകയുമില്ല.പ്രദേശവാസികള്‍ക്ക് അഞ്ചുമണിക്കുശേഷം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

India

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

Football

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

India

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.