Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിലയ്‌ക്കു വാങ്ങുന്ന സമാധാനം!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2017, 08:02 pm IST
in Samskriti

മറ്റൊരുദാഹരണം കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ ഭീഷ്മാചാര്യനായിരുന്ന പി. വി.കെ. നെടുങ്ങാടി ഒരിക്കല്‍ പറയുകയുണ്ടായി. കോഴിക്കോട്ടെ തിരുവളയനാടുകാവില്‍ നിന്ന് തളി ക്ഷേത്രത്തിലേക്ക് വര്‍ഷംതോറും പരമ്പരാഗതമായി എഴുന്നള്ളിച്ചുകൊണ്ടുവന്നിരുന്ന ദേവിയുടെ വാള്‍ ഇനിമേല്‍ അങ്ങനെ കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്നു 1934 ല്‍ ഇടയ്‌ക്കുള്ള പള്ളിക്കുള്ളില്‍നിന്ന് ചില മുസ്ലിംങള്‍ ഭീഷണിപ്പെടുത്തി.

നൂറ്റാണ്ടുകളായി യാതൊരു സമാധാനഭഞ്ജനവുമില്ലാത്ത തികഞ്ഞ സൗഹാര്‍ദ്ദത്തോടും മാതൃകാപരമായ സഹകരണത്തോടുംകൂടി നടന്നുപോന്ന ഒരു കീഴ്‌വഴക്കം കാറ്റില്‍ പറത്തുന്നവരെ വിലക്കുന്നതിനു പകരം കീഴ്‌വഴക്കം തന്നെ വേണ്ടെന്നു വയ്‌ക്കുകയാണ് സാമൂതിരിപക്ഷം ചെയ്തത്! ‘വെട്ടിയും കീഴടക്കിയും വാഴുക’ എന്ന അരുളപ്പാടോടുകൂടി കിട്ടിയ വാള്‍ കയ്യേന്തിയ വര്‍ഗ്ഗം തികച്ചും ദുര്‍ബ്ബലമായപ്പോള്‍ വാള്‍ തന്നെ പുറത്തെടുക്കേണ്ട എന്നു കല്‍പ്പിച്ചു. അങ്ങനെ സമാധാനം വിലയ്‌ക്കുമേടിച്ചു. എന്നാല്‍ അതിനു കൊടുത്ത വില? പൗരുഷവും അതില്‍നിന്നുറന്നെഴുന്ന സര്‍വതും.എങ്ങനെയാണീ ക്ലീബ വേദാന്തം, യുക്തി കണ്ടെത്തുന്നതെന്നു നോക്കുക. വേണ്ടാത്തനത്തിനുപോയി വാലു നഷ്ടപ്പെട്ടപ്പോള്‍ വാലില്ലാത്തതാണ് എല്ലാംകൊണ്ടും ഗുണകരം എന്നുവാദിച്ച കുറുക്കന്റെ യുക്തിപോലെയാണത്.

പ്രതികരിക്കുന്നതിനുപകരം നിമിഷങ്ങള്‍ക്കകം പ്രതിബദ്ധനാവുക എന്നതാണ് ഇവിടെ കാണപ്പെടുന്നത്. ഇവിടെ ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭാകാലത്തെ ഗുരുവായൂര്‍ സത്യഗ്രഹം ഓര്‍മവരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍നിന്ന് പടിഞ്ഞാറു മണത്തലയിലെ ശ്രീവിശ്വനാഥ ക്ഷേത്രത്തില്‍ പൊതുനിരത്തില്‍ക്കൂടി വഴിപാട് കൊട്ടിക്കൊണ്ടുപോകാന്‍ ഏതാനും ഭക്തന്മാര്‍ തീരുമാനിച്ചു-മാര്‍ഗതടസ്സമുണ്ടായി-വര്‍ഗീയ ലഹളയുണ്ടാകുമോ എന്നു ഭയാശങ്കകളുണ്ടായി. അതിന് അന്നത്തെ അതിബുദ്ധിശാലിയായ ഹൈന്ദവ മന്ത്രി മുമ്പില്‍വച്ച നിര്‍ദ്ദേശം നീതിശൂന്യവും പൗരുഷഹീനവുമായ മികച്ച ബുദ്ധികൗശലമായിരുന്നു. പൊതുനിരത്തില്‍ക്കൂടി ആര്‍ക്കും സ്വച്ഛന്ദം സഞ്ചരിക്കാനുള്ള ചുമതല മറന്നുകൊണ്ട് അദ്ദേഹം സൂത്രം പറഞ്ഞു: നിങ്ങള്‍ രണ്ടു സെറ്റ് കൊട്ടുകാരെ ഏര്‍പ്പെടുത്തുക. ഒന്ന് ഏറ്റവും മുന്‍പിലും മറ്റൊന്ന് ഏറ്റപും പിന്‍പിലും നില്‍ക്കട്ടെ. തടസ്സപ്പെടുത്തുന്നവരുടെ സങ്കേതമെത്തുമ്പോള്‍ മുന്‍പിലത്തെ കൊട്ടുകാര്‍ കൊട്ട്  നിര്‍ത്തട്ടെ. കൊട്ടു നിര്‍ത്തിയെന്നുമായി നിര്‍ത്തിയില്ലെന്നുമായി. സമാധാനമുണ്ടാക്കാം! ഒന്നാംതരം വക്കീലിനു ചേര്‍ന്ന വാദഗതി! എന്നാല്‍ മൗലികപ്രശ്‌നത്തിന് അത് പരിഹാരമാകുമോ?

സഹിഷ്ണുതയുടെ മണ്ണില്‍ അസഹിഷ്ണുത വളംവലിച്ചും വളരുമെന്നതായിരിക്കില്ലെ അതിന്റെ ഫലം!പക്ഷെ ദുര്‍ബ്ബലമനസ്സ് ശാശ്വതപരിഹാരത്തിന്റെ പിന്നില്‍ അപകടങ്ങള്‍ കൂസാതെ നീങ്ങുന്നത് അസ്വാഭാവികമാണ്. അതു തല്‍ക്കാലത്തെ എളുപ്പമാര്‍ഗ്ഗമേ സ്വീകരിക്കൂ. അതിനു വേണ്ടതും വേണ്ടാത്തതുമൊക്കെ വിലകൊടുക്കാനും ഒരുങ്ങും. എന്നാല്‍ ഗുരുവായൂരിലെ ഹിന്ദുഭക്തന്മാര്‍ ദുര്‍ബലചിത്തരായിരുന്നില്ല- അവര്‍ ആത്മവിശ്വാസത്തോടും ആത്മാഭിമാനത്തോടുംകൂടി, ആരോടും വിരോധമില്ലാതെ സംഘടിച്ചുകഴിഞ്ഞിരുന്നു.  അവര്‍ വഴങ്ങിയില്ല. ഒടുവില്‍ സമാധാനത്തിനു യാതൊരു പോറലുമേല്‍ക്കാതെ സൗഹൃദത്തോടുകൂടി തന്നെ വഴിപാട് കൊട്ടുംപാട്ടുമായി ജനസഹസ്രങ്ങള്‍ വിശ്വനാഥന്റെ തിരുനടയ്‌ക്കല്‍ എത്തിക്കുകയും ചെയ്തു. ”ഹൃദയദൗര്‍ബ്ബല്യം തൃക്ത്വോത്തിഷ്ഠ” എന്നുപദേശിച്ച ഗുരുവായൂരപ്പനായ പാര്‍ത്ഥസാരഥി തന്റെ സന്താനങ്ങളുടെ പെരുമാറ്റത്തില്‍ ആനന്ദിച്ചിട്ടുണ്ടാകണം.വിവേകാനന്ദപ്പാറയിലെ സ്മാരകത്തിനു പിന്നില്‍ ആഞ്ഞടിച്ച ചില തിരമാലകളുടെ ആരവങ്ങള്‍ പ്രത്യാരവം ചെയ്യുന്നത് രസകരമായിരിക്കും.

ഈ സമയം അകന്നുമാറി സംഭവങ്ങളുടെ നീര്‍ച്ചാല്‍ നോക്കി നില്‍ക്കുന്ന ഒരു മനഃശാസ്ത്ര വിദഗ്‌ദ്ധന്‍ ഒരുപക്ഷേ പുഞ്ചിരിതൂകുന്നുണ്ടാകും. ആദ്യം പാറയില്‍ കുരിശുകണ്ടപ്പോള്‍ കന്യാകുമാരി ജില്ലയിലെ ദേവസ്വം ബോര്‍ഡംഗങ്ങളില്‍ ഒരാള്‍ പറഞ്ഞത്, ”നമുക്കവിടെ അപ്രോച്ചില്ല… എന്തുചെയ്യാം… എങ്ങനെ മാറ്റും… ഓ സാരമില്ല- ക്ഷേത്രത്തിന്റെ പ്രാധാന്യം അതുകൊണ്ടൊന്നും കുറയില്ല” എന്നാണ്. ഏതാനും ആഴ്ചകള്‍ കഴിഞ്ഞ് കോഴിക്കോട്ടുനിന്നുപോയ ചില ആണ്‍കുട്ടികള്‍ കുരിശുമാറ്റി. പാറപ്പുറത്ത് വിവേകാന്ദന്റെ പ്രതിമ സ്ഥാപിക്കാന്‍ ഒരു ഫലകം സ്ഥാപിച്ചു. 1963 മെയ് മാസത്തില്‍  അത് പള്ളി മേധാവികള്‍ തല്ലിപ്പൊളിച്ചു. സര്‍വത്ര പ്രതിഷേധമുയര്‍ന്നു. അതിന്നിടയില്‍ കേരളത്തില്‍ അത്യുന്നതനായ ഒരു ഹിന്ദുനേതാവ് സ്വകാര്യമായി അഭിപ്രായപ്പെട്ടു. ‘ഞാനും പള്ളിക്കാരും തമ്മില്‍ ഇപ്പോള്‍ ലോഹ്യത്തിലാണ്, അതുകൊണ്ട് എനിക്ക് പ്രതികരിക്കാന്‍ വയ്യാ… പിന്നേയ്, അവിടെ വിവേകാനന്ദന്റെ പ്രതിമ വച്ചു എന്നുവച്ച് അദ്ദേഹം ഉടലോടെ ഇറങ്ങിവരാന്‍ പോകുന്നുണ്ടോ…’

(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്ന പുസ്തകത്തില്‍ നിന്ന്                       (തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

Technology

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.