Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ആത്മീയതയുടെ സൗഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 10:26 pm IST
in Special Article

ആശ്രമമില്ലാത്ത സംന്യാസിയായിരുന്നു സ്വാമി നിര്‍മ്മലാനന്ദ ഗിരി.ആത്മീയ പ്രഭാഷണത്തിന്റെ ജ്ഞാനപ്രകാശംകൊണ്ട് മറ്റുള്ളവരുടെ ഉള്ളില്‍ സൗഖ്യത്തിന്റെ ആശ്രമം തീര്‍ക്കുകയായിരുന്നു സ്വാമി.നിരന്തര യാത്രയ്‌ക്കും തുടര്‍ പ്രഭാഷണങ്ങള്‍ക്കുമിടയില്‍ അനുയായികളുടേയും മറ്റും വീടുകളില്‍ അതിഥിയായി പ്രഭാഷണവും ചര്‍ച്ചയും ഉപദേശവും ചികിത്സയും നടത്തി കടന്നു പോകുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്..അറിവിന്റെ ആഴവും കര്‍മത്തിന്റെ വിശുദ്ധിയും കൊണ്ട് ഗുരുപരമ്പരയില്‍ വേറിട്ട വ്യക്തിത്വം സ്ഥാപിച്ചതാണ് നിര്‍മ്മലാനന്ദ ഗിരിയുടെ സവിശേഷത.

ആധ്യാത്മിക പ്രഭാഷകന്‍,സംന്യാസി വര്യന്‍,ആയുര്‍വേദ ചികിത്സകന്‍ എന്നിങ്ങനെ ആദരവിന്റെയും ആരാധനയുടേയും അനവധിയുണ്ട് അദ്ദേഹത്തിന്റെ പേരിനൊപ്പം ചേര്‍ക്കാന്‍ വിശേഷണങ്ങള്‍.അറിവുള്ള എല്ലാറ്റിലും മുങ്ങി നിവര്‍ന്നിട്ടുണ്ട് ഈ യോഗി.അറിവിനെ ബിരുദംകൊണ്ട് അളക്കുയയാണെങ്കില്‍ എത്ര ബിരുദങ്ങള്‍കൊണ്ടാവും അ അറിവിനെ അളക്കുക.ഇംഗ്‌ളീഷില്‍ എം.എ.ബിരുദമുള്ള അദ്ദേഹം പക്ഷേ എല്ലാ ബിരുദങ്ങള്‍ക്കുമപ്പുറമായിരുന്നു.

തത്വചിന്ത,വേദാന്തം,സാഹിത്യം,മനശാസ്ത്രം,ആയുര്‍വേദം,ഹോമിയോപ്പതി തുടങ്ങി എണ്ണമില്ലാത്ത മേഖലകളില്‍ വേറിട്ട മേല്‍വിലാസം നേടിയ സ്വാമി ആളെക്കണ്ട് ആരോഗ്യം പറയുമായിരുന്നു.രോഗി രോഗം പറയും മുന്‍പ് അങ്ങോട്ടു വിശദീകരിക്കും.മറ്റാരും പരീക്ഷിക്കാത്ത അപൂര്‍വ മരുന്നുകള്‍ പരീക്ഷിച്ചും ഔഷധങ്ങളുണ്ടാക്കിയും നിരവധി മാറാരോഗങ്ങളെ ചികിത്സിച്ചു മാറ്റി.ക്യാന്‍സറിനെക്കുറിച്ച് നിരവധി ഗവേഷണങ്ങളും പഠനങ്ങളും നിര്‍മ്മലാനന്ദ ഗിരി നടത്തിയിട്ടുണ്ട്.ഹോമിയോ,ആയുര്‍വേദം എന്നീ ചികിത്സകളില്‍ തന്റേതായ അപൂര്‍വ മാറ്റ ചിന്തകളും ചികിത്സാ വിധികളും നടത്തിക്കൊണ്ട് ഈ രംഗത്ത് തികഞ്ഞ സിദ്ധ പുരുഷനായിരുന്നു നിര്‍മ്മലാനന്ദ ഗിരി.രോഗി,വൈദ്യന്‍,ഔഷധം,പരിചാരകന്‍ എന്നിങ്ങനെ നാലുതൂണുള്ള ആയുര്‍വേദത്തില്‍ വൈദ്യനെന്ന പരിപൂരകനായിരുന്നു അേദ്ദഹം.

സ്‌നേഹത്തിന്റെയും ധാര്‍മികതയുടേയും കാരുണ്യത്തിന്റെയുമൊക്കെ ആള്‍ രൂപമാണ് നിര്‍മ്മലാനന്ദ ഗിരി എന്നാണ് അനുഭവസ്ഥര്‍ക്കു പറയാനുള്ളത്. ചികിത്സയില്‍ മാനസികാരോഗ്യവും അദ്ദേഹം കണക്കിലെടുത്തിരുന്നു.മനസിനെ ശുദ്ധമാക്കിവെക്കാന്‍ എപ്പോഴും സ്വാമി പറയും.ഉടഞ്ഞു പോകാത്തൊരു മനസിന്റെ കാവല്‍ക്കാരനാകണം മനുഷ്യന്‍ എന്ന പക്ഷക്കാരനായിരുന്നു നിര്‍മ്മലാനന്ദ ഗിരി.രോഗികളോട് വീട്ടിലെ വഴക്കും വക്കാണവും തീര്‍ത്തു വരാന്‍ നിര്‍ദേശിച്ചിരുന്നു.രോഗം മനസിന്റെ ഭാവനയാണെന്ന് ഏറ്റവും ആധുനികമായ രീതിയില്‍ സ്വാമി വിളിച്ചു പറഞ്ഞതും അതുകൊണ്ടാണ്.

പൂര്‍വാശ്രമത്തെക്കുറിച്ച് നിര്‍മ്മലാനന്ദ ഗിരി ചര്‍ച്ച ചെയ്യുമായിരുന്നില്ല.സംന്യാസിക്ക് അതു വിട്ടു പോന്നതാണ്. പൂര്‍വാര്‍ശ്രമത്തില്‍ സ്വാമിജിയുടെ സ്ഥലം കോട്ടയം ജില്ലയിലെ ഓണംതുരുത്തായിരുന്നു .വാരാണസിയിലെ തിലകണ്ഡേശ്വരത്തായിരുന്നു ആദ്യകാലം.ഇവിടെ നിന്നാണ് സംന്യാസം സ്വീകരിച്ചത്.ഇവിടത്തെ മഠാധിപതി അച്യുതാനന്ദ ഗിരി മഹാരാജിന്റെ ശിഷ്യന്‍ ശ്രീധരാനന്ദയില്‍ നിന്നായിരുന്നു ശിഷ്യത്വം.തീരാനഷ്ടമെന്ന് നാം പലപ്പോഴും പറയുന്നത് ആലങ്കാരിക ഭാഷയിലാണെങ്കില്‍ സ്വാമി നിര്‍മ്മലാനന്ദ ഗിരിയുടെ വിയോഗം എല്ലാ അര്‍ഥത്തിലും തീരാ നഷ്ടമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

Kerala

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

India

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

World

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

പുതിയ വാര്‍ത്തകള്‍

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.