Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ആത്മീയതയുടെ സൗഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 10:26 pm IST
in Special Article

ആശ്രമമില്ലാത്ത സംന്യാസിയായിരുന്നു സ്വാമി നിര്‍മ്മലാനന്ദ ഗിരി.ആത്മീയ പ്രഭാഷണത്തിന്റെ ജ്ഞാനപ്രകാശംകൊണ്ട് മറ്റുള്ളവരുടെ ഉള്ളില്‍ സൗഖ്യത്തിന്റെ ആശ്രമം തീര്‍ക്കുകയായിരുന്നു സ്വാമി.നിരന്തര യാത്രയ്‌ക്കും തുടര്‍ പ്രഭാഷണങ്ങള്‍ക്കുമിടയില്‍ അനുയായികളുടേയും മറ്റും വീടുകളില്‍ അതിഥിയായി പ്രഭാഷണവും ചര്‍ച്ചയും ഉപദേശവും ചികിത്സയും നടത്തി കടന്നു പോകുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്..അറിവിന്റെ ആഴവും കര്‍മത്തിന്റെ വിശുദ്ധിയും കൊണ്ട് ഗുരുപരമ്പരയില്‍ വേറിട്ട വ്യക്തിത്വം സ്ഥാപിച്ചതാണ് നിര്‍മ്മലാനന്ദ ഗിരിയുടെ സവിശേഷത.

ആധ്യാത്മിക പ്രഭാഷകന്‍,സംന്യാസി വര്യന്‍,ആയുര്‍വേദ ചികിത്സകന്‍ എന്നിങ്ങനെ ആദരവിന്റെയും ആരാധനയുടേയും അനവധിയുണ്ട് അദ്ദേഹത്തിന്റെ പേരിനൊപ്പം ചേര്‍ക്കാന്‍ വിശേഷണങ്ങള്‍.അറിവുള്ള എല്ലാറ്റിലും മുങ്ങി നിവര്‍ന്നിട്ടുണ്ട് ഈ യോഗി.അറിവിനെ ബിരുദംകൊണ്ട് അളക്കുയയാണെങ്കില്‍ എത്ര ബിരുദങ്ങള്‍കൊണ്ടാവും അ അറിവിനെ അളക്കുക.ഇംഗ്‌ളീഷില്‍ എം.എ.ബിരുദമുള്ള അദ്ദേഹം പക്ഷേ എല്ലാ ബിരുദങ്ങള്‍ക്കുമപ്പുറമായിരുന്നു.

തത്വചിന്ത,വേദാന്തം,സാഹിത്യം,മനശാസ്ത്രം,ആയുര്‍വേദം,ഹോമിയോപ്പതി തുടങ്ങി എണ്ണമില്ലാത്ത മേഖലകളില്‍ വേറിട്ട മേല്‍വിലാസം നേടിയ സ്വാമി ആളെക്കണ്ട് ആരോഗ്യം പറയുമായിരുന്നു.രോഗി രോഗം പറയും മുന്‍പ് അങ്ങോട്ടു വിശദീകരിക്കും.മറ്റാരും പരീക്ഷിക്കാത്ത അപൂര്‍വ മരുന്നുകള്‍ പരീക്ഷിച്ചും ഔഷധങ്ങളുണ്ടാക്കിയും നിരവധി മാറാരോഗങ്ങളെ ചികിത്സിച്ചു മാറ്റി.ക്യാന്‍സറിനെക്കുറിച്ച് നിരവധി ഗവേഷണങ്ങളും പഠനങ്ങളും നിര്‍മ്മലാനന്ദ ഗിരി നടത്തിയിട്ടുണ്ട്.ഹോമിയോ,ആയുര്‍വേദം എന്നീ ചികിത്സകളില്‍ തന്റേതായ അപൂര്‍വ മാറ്റ ചിന്തകളും ചികിത്സാ വിധികളും നടത്തിക്കൊണ്ട് ഈ രംഗത്ത് തികഞ്ഞ സിദ്ധ പുരുഷനായിരുന്നു നിര്‍മ്മലാനന്ദ ഗിരി.രോഗി,വൈദ്യന്‍,ഔഷധം,പരിചാരകന്‍ എന്നിങ്ങനെ നാലുതൂണുള്ള ആയുര്‍വേദത്തില്‍ വൈദ്യനെന്ന പരിപൂരകനായിരുന്നു അേദ്ദഹം.

സ്‌നേഹത്തിന്റെയും ധാര്‍മികതയുടേയും കാരുണ്യത്തിന്റെയുമൊക്കെ ആള്‍ രൂപമാണ് നിര്‍മ്മലാനന്ദ ഗിരി എന്നാണ് അനുഭവസ്ഥര്‍ക്കു പറയാനുള്ളത്. ചികിത്സയില്‍ മാനസികാരോഗ്യവും അദ്ദേഹം കണക്കിലെടുത്തിരുന്നു.മനസിനെ ശുദ്ധമാക്കിവെക്കാന്‍ എപ്പോഴും സ്വാമി പറയും.ഉടഞ്ഞു പോകാത്തൊരു മനസിന്റെ കാവല്‍ക്കാരനാകണം മനുഷ്യന്‍ എന്ന പക്ഷക്കാരനായിരുന്നു നിര്‍മ്മലാനന്ദ ഗിരി.രോഗികളോട് വീട്ടിലെ വഴക്കും വക്കാണവും തീര്‍ത്തു വരാന്‍ നിര്‍ദേശിച്ചിരുന്നു.രോഗം മനസിന്റെ ഭാവനയാണെന്ന് ഏറ്റവും ആധുനികമായ രീതിയില്‍ സ്വാമി വിളിച്ചു പറഞ്ഞതും അതുകൊണ്ടാണ്.

പൂര്‍വാശ്രമത്തെക്കുറിച്ച് നിര്‍മ്മലാനന്ദ ഗിരി ചര്‍ച്ച ചെയ്യുമായിരുന്നില്ല.സംന്യാസിക്ക് അതു വിട്ടു പോന്നതാണ്. പൂര്‍വാര്‍ശ്രമത്തില്‍ സ്വാമിജിയുടെ സ്ഥലം കോട്ടയം ജില്ലയിലെ ഓണംതുരുത്തായിരുന്നു .വാരാണസിയിലെ തിലകണ്ഡേശ്വരത്തായിരുന്നു ആദ്യകാലം.ഇവിടെ നിന്നാണ് സംന്യാസം സ്വീകരിച്ചത്.ഇവിടത്തെ മഠാധിപതി അച്യുതാനന്ദ ഗിരി മഹാരാജിന്റെ ശിഷ്യന്‍ ശ്രീധരാനന്ദയില്‍ നിന്നായിരുന്നു ശിഷ്യത്വം.തീരാനഷ്ടമെന്ന് നാം പലപ്പോഴും പറയുന്നത് ആലങ്കാരിക ഭാഷയിലാണെങ്കില്‍ സ്വാമി നിര്‍മ്മലാനന്ദ ഗിരിയുടെ വിയോഗം എല്ലാ അര്‍ഥത്തിലും തീരാ നഷ്ടമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

India

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

India

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

India

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

India

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.