Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ജില്ലയില്‍ 385 കുളങ്ങള്‍; പകുതിയിലേറെ നാശത്തിന്റെ വക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 08:20 pm IST
in Kozhikode

കോഴിക്കോട്: ജില്ലയിലെ കുളങ്ങള്‍ മാലിന്യങ്ങള്‍ നീക്കി കുടിവെള്ള സ്രോതസ്സുകളായി സംരക്ഷിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണമെന്ന് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് (സിഡബ്ല്യുആര്‍ഡിഎം) ശാസ്ത്രജ്ഞന്‍ ഡോ. വി.പി. ദിനേശന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ 2016-17 വര്‍ഷത്തെ പദ്ധതി രൂപീകരണത്തിനുള്ള വിദഗ്ധസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ 385 കുളങ്ങളുണ്ട്. ഇവയില്‍ 40 എണ്ണം അര ഹെക്ടറിലേറെ വിസ്തൃതിയുള്ളവയാണ്. കുളങ്ങള്‍ മാലിന്യങ്ങള്‍ നീക്കി അരികുകള്‍ കെട്ടി സംരക്ഷിക്കുന്നതിലൂടെ സമീപത്തെ കിണറുകളില്‍ വെള്ളം ഉറപ്പുവരുത്താന്‍ കഴിയും. സംഭരിച്ച ജലം കുടിവെള്ള സ്രോതസ്സായി ഉപയോഗിക്കാനുമാവും. മഴവെള്ളം ഉപയോഗിച്ച് വീടുകളിലെ കിണര്‍ റീചാര്‍ജ് ചെയ്യുന്ന പദ്ധതി നടപ്പിലാക്കാന്‍ കഴിയും. വാര്‍ഡില്‍ 10-15 കിണറുകള്‍ വീതം ഗുണഭോക്താക്കളുടെ കൂടി പങ്കാളിത്തത്തോടെ വേണം പദ്ധതി നടപ്പിലാക്കാന്‍. ഇത് കുറഞ്ഞ ചെലവില്‍ നടപ്പിലാക്കാന്‍ കഴിയും. ഇതിനു വേണ്ട സാങ്കേതിക സഹായം നല്‍കാന്‍ സിഡബ്ല്യുആര്‍ഡി എം തയാറാണെന്നും അദ്ദേഹം അറിയിച്ചു. പുഴയുടെ കൈവഴികള്‍, തോടുകള്‍ എന്നിവ പുനരുജ്ജീവിപ്പിക്കണമെന്നും ഡോ. വി.പി. ദിനേശന്‍ നിര്‍ദേശിച്ചു. സിഡബ്ല്യുആര്‍ഡി എം പൂനൂര്‍ പുഴയുടെ പുനരുദ്ധാരണത്തിനായി തയാറാക്കിയ പദ്ധതി ജില്ലാ പഞ്ചായത്തിന് സമര്‍പ്പിക്കും. കുടിവെള്ള ്രേസാതസ്സുകളിലെ വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. മലിനജലം ഒഴുക്കി വിടാനുള്ള എളുപ്പവഴിയായി പുഴകളെ കാണുന്നത് ശരിയല്ല. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പുഴകളിലേക്ക് ഒഴുക്കിവിടുന്ന വെള്ളം ശുദ്ധീകരണപ്രക്രിയക്ക് വിധേയമാക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.

ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കു മെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി വ്യക്തമാക്കി. പദ്ധതി രൂപീകരണത്തിന് മുന്നോടിയായി ചേര്‍ന്ന യോഗത്തില്‍ ജലസംരക്ഷണം, ആരോഗ്യം, കൃഷി, മാലിന്യം സംസ്‌കരണം തുടങ്ങിയ മേഖലകളില്‍ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ച് ചര്‍ച്ച നടത്തി. ഏറ്റവും മികച്ച ഗുണമേന്‍മയുള്ള സുഗന്ധ വ്യഞ്ജനങ്ങള്‍ ഉല്‍പാദിപ്പിക്കാനുള്ള വിത്തിനങ്ങള്‍ നല്‍കി ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാണെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച് ശാസ്ത്രജ്ഞര്‍ അറിയിച്ചു. ജില്ലയിലെ എല്ലാ പാടശേഖരങ്ങളിലും നെല്‍കൃഷിയിറക്കുന്ന പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് നേതൃത്വം നല്‍കണമെന്ന് എം. കുഞ്ഞമ്മദ് നിര്‍ദ്ദേശിച്ചു. ജില്ലാ പഞ്ചായത്ത് ഗ്രാമപഞ്ചായത്തുകളുമായി ചേര്‍ന്ന് സിഡബ്ല്യുആര്‍എമ്മിന്റെ സാങ്കേതിക സഹായത്തോടെ കിണര്‍ റീചാര്‍ജിംഗ് പദ്ധതി നടപ്പിലാക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. മറ്റു വിവിധ പദ്ധതികള്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തയാറാക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ഡോ. കെ.പി. അരവിന്ദന്‍, മണലില്‍ മോഹനന്‍, പ്രൊഫ. കെ. പാപ്പൂട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിജയിനെപ്പോലെ ഒറ്റയ്‌ക്ക് മത്സരിക്കാത്തത് രാഷ്‌ട്രീയത്തില്‍ സുസ്ഥിരത പ്രധാനമെന്നതിനാല്‍: പവന്‍ കല്യാണ്‍

Kerala

ബലി പെരുന്നാള്‍ മേയ് 28ന്, ഗള്‍ഫില്‍ 27ന്

Kerala

കെ മുരളീധരനെ അനുനയിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം, ചോദിച്ച വകുപ്പുകള്‍ നല്‍കും

Kerala

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചതില്‍ ദുരൂഹത, ഭര്‍ത്താവിന് മറ്റൊരു ബന്ധം ഉണ്ടെന്ന് ആരോപണം

Kerala

കോഴിക്കോട് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

വിജയിനോട് അസൂയയില്ല, 25 വര്‍ഷത്തെ തലമുറ വ്യത്യാസം -രജനീകാന്ത്

സിന്ദൂരം ധരിച്ചതിന്റെ പേരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചു ; അധ്യാപിക ഹിബ ഫാത്തിമയെ സർവീസിൽ നിന്ന് പുറത്താക്കി

മലപ്പുറം ജില്ലയിൽ നിന്ന് മൂന്ന് ലീഗ് മന്ത്രിമാർ ; അവഗണിച്ചത് കോഴിക്കോട് ജില്ലയെ , മന്ത്രിമാരുടെ ലിസ്റ്റ് നൽകിയത് പാണക്കാട് നിന്ന്

അനുരാഗ് കശ്യപ്

സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് സൂറത്ത് കോടതി

ഈ പുസ്തകത്തിന്റെ പ്രാധാന്യം വിഡി സതീശന് അറിയുമോ? ടെക്നോ ഫ്യൂഡലിസം…ടെക് ഭീമന്‍മാര്‍ എങ്ങിനെ നമ്മെ പിഴിഞ്ഞ് ജീവിക്കുന്നു എന്ന് പറയുന്ന പുസ്തകം

കറുത്ത കാര്‍ ഉപയോഗിക്കില്ല എന്ന് താന്‍ പറഞ്ഞിട്ടില്ല, കറുത്ത കാറിന് എന്താണ് കുഴപ്പം ? – വി ഡി സതീശന്‍

ഭോജ്ശാല വാഗ്ദേവതാ വിഗ്രഹം കർശന നിയന്ത്രണങ്ങളുള്ള ബ്രിട്ടീഷ് മ്യൂസിയത്തിൽ ; മടക്കി എത്തിക്കുമെന്നുറപ്പിച്ച് കേന്ദ്രസർക്കാർ

കോണ്‍ഗ്രസ് മന്ത്രിമാരും വകുപ്പുകളും

വൈദ്യുതി വകുപ്പ് നല്‍കിയതില്‍ കെ മുരളീധരന് അതൃപ്തി, ചുമതലയേല്‍ക്കില്ല ?

ഹോര്‍മുസ് കടന്ന് ഇന്ത്യയുടെ 11ാമത്തെ കപ്പല്‍; 20000 മെട്രിക് ടണ്‍ എല്‍പിജി ഗ്യാസുമായി സിമി ഗുജറാത്ത് തീരത്തെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.