Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശൂന്യതയില്‍ നിന്ന് ചരിത്രത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 10:56 pm IST
in Vicharam

അവിശ്വസനീയം. മണിപ്പൂരിലെ ബിജെപിയുടെ മുന്നേറ്റത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. ശൂന്യതയില്‍ നിന്നാണ് ഭരണത്തിലേക്കുള്ള കുതിപ്പ്. 2012ല്‍ മത്സരിച്ചത് 19 സീറ്റില്‍. ഒരു സീറ്റ് പോലും കിട്ടിയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാനായെങ്കിലും അക്കൗണ്ട് തുറക്കാന്‍ 2015ലെ ഉപതെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വന്നു. ഇത്തവണ മുഴുവന്‍ സീറ്റിലും ഒറ്റക്ക് മത്സരിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷി. രാഷ്‌ട്രീയത്തില്‍ അസാധ്യമായൊന്നുമില്ലെന്നും സാധ്യതകളുടെ ലോകം മാത്രമാണെന്നും മോദിയും അമിത് ഷായും തെളിയിച്ചു. മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.

15 വര്‍ഷത്തെ കോണ്‍ഗ്രസ്സിന്റെ അഴിമതി ഭരണത്തിനെതിരായ ജനവിധി കൂടിയാണ് മണിപ്പൂരിലേത്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ സന്ദേശം മണിപ്പൂര്‍ ജനതയും ഏറ്റെടുത്തു. വികസന വിരുദ്ധമായ ഇബോബി സിങ്ങിന്റെ ഭരണത്തിന് പകരം വികസനോന്മുഖമായ മോദി ഭരണത്തെ ജനങ്ങള്‍ നെഞ്ചേറ്റി.

വികസനവും അഴിമതിയും ചര്‍ച്ചയാകുന്നത് തടയാന്‍ കോണ്‍ഗ്രസ് വൈകാരിക വിഷയങ്ങളാണ് ഉന്നയിച്ചത്. പ്രധാനം നാഗാ കരാറായിരുന്നു. മുഴുവന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും സമാധാനത്തിനാണ് നാഗാ തീവ്രവാദ സംഘടനയായ എന്‍എസ്‌സിഎന്നു(ഐഎം)മായി കേന്ദ്രസര്‍ക്കാര്‍ രൂപരേഖയില്‍ ഒപ്പിട്ടത്. മണിപ്പൂരിനെ നാഗാ വിഭാഗത്തിന് മുറിച്ച് നല്‍കാനാണ് കേന്ദ്ര നീക്കമെന്ന് രാഹുല്‍ ഉള്‍പ്പെടെ ആരോപിച്ചു. ഹിന്ദുക്കളിലെ ഭൂരിപക്ഷമായ മൈതേയ് വിഭാഗത്തില്‍ നാഗാവിരുദ്ധ വികാരമുണ്ടാക്കി വോട്ടുനേടുകയായിരുന്നു ലക്ഷ്യം. വിഭാഗീയ രാഷ്‌ട്രീയത്തിന്റെ ഭാഗമായാണ് അവസാന ഘട്ടത്തില്‍ പുതിയ ഏഴ് ജില്ലകള്‍ രൂപീകരിച്ചതും. കുകി ഗോത്ര വിഭാഗത്തെ പ്രീണിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. ഇതില്‍ പ്രതിഷേധിച്ച് നാഗകള്‍ ആരംഭിച്ച സാമ്പത്തിക ഉപരോധം ഇപ്പോഴും തുടരുകയാണ്.

രാജ്യവിരുദ്ധരുടെ താവളമായിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ദേശീയതക്കൊപ്പം അണിചേരുന്നതിന്റെ തുടര്‍ച്ചയാണ് മണിപ്പൂരിലെ ബിജെപിയുടെ വിജയം. മുസ്ലിം ജനസംഖ്യയില്‍ രണ്ടാമതുള്ള ആസാമില്‍ അഞ്ച് സീറ്റില്‍ നിന്നുമാണ് ബിജെപി ഭരണം നേടിയത്. അരുണാചല്‍ പ്രദേശില്‍ ഭൂരിപക്ഷം കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയിലെത്തി സര്‍ക്കാര്‍ രൂപീകരിച്ചു. നാഗാലാന്റില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയാണ് ഭരണത്തില്‍. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന മിസോറാമില്‍ മഴവില്‍ സഖ്യത്തിനുള്ള ശ്രമങ്ങളും ബിജെപി ആരംഭിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ മുഖ്യധാരയിലെത്തിക്കാന്‍ മോദി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളും പ്രതികൂല സാഹചര്യത്തിലും പതിറ്റാണ്ടുകളായി നിശബ്ദ സേവനം നടത്തുന്ന ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള ദേശീയ പ്രസ്ഥാനങ്ങളുമാണ് ഈ മുന്നേറ്റത്തിന് അടിസ്ഥാനം. കേരളത്തില്‍ നിന്നുള്‍പ്പെടെ നിരവധി പ്രചാരകര്‍ ഇവിടങ്ങളില്‍ കര്‍മ്മനിരതരാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് നവജാത ശിശുവിനെ ശുചിമുറിയിലൂടെ പുറത്തെറിഞ്ഞ കേസിലെ പ്രതിയായ യുവതി

Kerala

കോതമംഗലം റൂട്ടിലെ കല്ലില്‍ ഭഗവതി ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ? ശാന്തമായ ഗുഹാക്ഷേത്രം…ഈ റൂട്ടില്‍ പിന്നെയുമുണ്ട് ഒന്‍പത് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍….

Kerala

ഇ ഡി സംഘത്തിനെതിരായ ആക്രമണം: ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയേക്കും

India

വ്യോമസേനയുടെ ഗതി മാറ്റാൻ അഞ്ചാം തലമുറ യുദ്ധവിമാനം വരുന്നു ; സജ്ജമാക്കാൻ ടാറ്റ അടക്കമുള്ള കമ്പനികൾ : എഎംസിഎ വിമാനങ്ങൾക്കായി 16000 കോടിയുടെ പദ്ധതി

Kerala

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നെന്ന് രമേശ് ചെന്നിത്തല,ആക്രമണത്തിനെതിരെ കര്‍ശന നടപടി

പുതിയ വാര്‍ത്തകള്‍

മമതയ്‌ക്ക് കുടുക്കായി സനാതനധർമ്മം ; മുസ്ലീങ്ങളുടെ കയ്യടി നേടാൻ ഈദ് പരിപാടിയിൽ സനാതന ധർമ്മത്തെ വൃത്തികെട്ട മതമെന്ന് വിളിച്ചു : കേസെടുത്ത് ബംഗാൾ പൊലീസ്

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ സിപിഎം വിട്ടു നല്‍കിയത് അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍,ഇഡി സംഘത്തിന് മതിയായ സുരക്ഷ നല്‍കാന്‍ കഴിയാതെ പൊലീസ്

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

യോഗിക്ക് ഉമീദ് പോര്‍ട്ടലിനെയും വഖഫ് ബോര്‍ഡിനെയും പേടിയില്ല, സതീശനുണ്ടോ യോഗിയുടെ നൂറിലൊന്ന് ധൈര്യം?

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

മമതയുടെ വലംകയ്യായിരുന്ന കകോലി ഘോഷ് ബിജെപിയിലേക്ക്? സുവേന്ദു അധികാരിയെ കണ്ട ശേഷം തൃണമൂലിലെ മുഴുവന്‍ പദവികളും രാജിവെച്ചു

ഭാര്യയെ 21 വെട്ടിന് കൊന്നയാള്‍, പരോളിന് ഇറങ്ങുമ്പോള്‍ കാണാന്‍ വരും, ഒപ്പം ചായ കുടിക്കും;ശാന്തി

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.