Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വിധുവിന് ഇത് അതിമധുരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 10:24 pm IST
in Entertainment

ചരിത്രം കുറിയ്‌ക്കുകയാണ് മാന്‍ഹോളിന്റെ സംവിധായിക വിധു വിന്‍സന്റ്. രാജ്യാന്തര ചലച്ചിത്രമേളയില്‍ ഫിപ്രസി പുരസ്‌കാരവും രജതചകോരവും നേടിയ ആദ്യ മലയാളി വനിതാ സംവിധായിക. ഇപ്പോഴിതാ മികച്ച സംവിധാനത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടുന്ന ആദ്യ വനിതയും വിധു തന്നെ. മാന്‍ഹോളില്‍ അവതരിപ്പിച്ചത് തന്റെ രാഷ്‌ട്രീയമെന്നും മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ നേടിയ അനുഭവ സമ്പത്തുകളാണ് തന്നെ ഇന്നിവിടെ വരെ എത്തിച്ചതെന്നും വിധു വിന്‍സന്റ് പറയുന്നു. അഴുക്കുചാലില്‍ പണിയെടുക്കുന്നവരുടെ ജീവിതമായിരുന്നു മാന്‍ഹോള്‍ പറഞ്ഞത്. ഈ തൊഴില്‍ ചെയ്യുന്നവരുടെ മേല്‍ അധികാരികളുടെ കണ്ണു തുറപ്പിക്കാനായി എന്നത് നിസാരകാര്യമല്ല.

ദൃശ്യ മാധ്യമപ്രവര്‍ത്തക എന്ന നിലയിലുള്ള ദീര്‍ഘകാലത്തെ അനുഭവം കൈമുതലാക്കി സംവിധാനം ചെയ്ത ‘വൃത്തിയുടെ ജാതി’ എന്ന ഡോക്യുമെന്ററിയാണ് സിനിമയായി വിധു മാറ്റിയത്. ഈ രംഗത്തെത്തിയപ്പോള്‍ ധാരാളം വെല്ലുവിളികള്‍ പ്രതീക്ഷിച്ചിരുന്നു. ഈ മേഖലയില്‍ സ്ത്രീ സാന്നിധ്യം കുറവാണ്. സ്ത്രീയുടെ കാഴ്‌ച്ചപ്പാട് എത്രത്തോളം പ്രേക്ഷകര്‍ സ്വീകരിക്കും എന്ന കാര്യത്തിലും ഒരുപാട് സംശയങ്ങളും ആശങ്കയും ഉണ്ടായിരുന്നു. ഇത്തരം ആശങ്കകള്‍ ഉണ്ടെങ്കിലും പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ട്.

സി-ഡിറ്റില്‍ ചേര്‍ന്ന സമയത്ത് തുടര്‍ച്ചയായി അഞ്ചു സിനിമകള്‍ വരെ കാണുമായിരുന്നു. അത് സംവിധാനരംഗത്തെത്താന്‍ പ്രചോദനമായി. ആ സമയത്തൊന്നും സിനിമ എടുക്കണം എന്നു വിചാരിച്ചില്ല. ഇപ്പോഴും ഒരു അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകയുടെ മനസ്സാണ്. മാധ്യമരംഗത്തേയ്‌ക്ക് വന്നപ്പോഴാണ് ഭാഷ പരുവപ്പെടുത്താന്‍ സാധിച്ചത്.

സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതത്തിന് നേരെ മുഖ്യധാരാ സിനിമകള്‍ മുഖം തിരിച്ചു നില്‍ക്കുമ്പോഴാണ് വിധു ആദ്യ സിനിമയില്‍ തന്നെ ഇത്തരമൊരു ജീവിത യാഥാര്‍ഥ്യത്തിലേക്ക് ക്യാമറ തിരിയ്‌ക്കുന്നത്. ഡോക്യുമെന്ററിക്ക് സ്വാഭാവികമായും അതിന്റേതായ പരിമിതിയുണ്ട്. ഇതുപോലൊരു വിഷയം ഡോക്യുമെന്ററിയില്‍ ഒതുക്കി നിര്‍ത്താന്‍ പറ്റില്ല എന്നുവന്നപ്പോഴാണ് മറ്റൊരു മാധ്യമത്തിലൂടെ എങ്ങനെ പറയാം എന്നാലോചിച്ചത്. പുനഃസൃഷ്ടിക്കാനുള്ള മാധ്യമം സിനിമയാണെന്ന് അങ്ങനെ തിരിച്ചറിയുകയായിരുന്നു.

മുഖ്യധാരാ ചരിത്രത്തില്‍ നിന്നുപോലും മാറ്റിനിര്‍ത്തപ്പെട്ട, സമൂഹം എപ്പോഴും പുറംപോക്കിലേക്ക് മാറ്റി നിര്‍ത്തിയവരാണ് അതുകൊണ്ടു തന്നെ ഇത്തരമൊരു വിഷയം സിനിമയാക്കുന്നതില്‍ ഒരുപാട് വെല്ലുവിളികളുണ്ടായി.

ഇങ്ങനെയുള്ളവരും നമ്മുടെ ഇടയിലുണ്ടോ, എന്തുകൊണ്ട് ഇവരുടെ സാന്നിധ്യം നമ്മള്‍ അറിയുന്നില്ല എന്നുള്ളത് അത്ഭുതവും ഞെട്ടലുമാണ് ഉണ്ടാക്കിയത്. നമ്മള്‍ വെളിച്ചത്തില്‍ ഇവരെ കാണുന്നില്ല. ഇരുട്ടാണ് ഇവരുടെ ജീവിതം മുഴുവന്‍ എന്ന് എനിക്കു വേറൊരു തരത്തില്‍ തോന്നിയിട്ടുണ്ട്. അതിനെയാണ് വെള്ളിത്തിരയിലേക്ക് കൊണ്ടുവരുന്നത്. ഈ മനുഷ്യര്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നവരാണ് അല്ലെങ്കില്‍ നമ്മള്‍ ഒരുമിച്ചാണ് ഈ സമൂഹത്തില്‍ ജീവിക്കുന്നത് എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് വേണം പ്രേക്ഷകരും കണ്ണു തുറക്കേണ്ടതെന്നും വിധു പറയുന്നു. ഈ സിനിമയില്‍ കൂടെ ജോലി ചെയ്തവരും ആ ഒരു രാഷ്‌ട്രീയ ബോധത്തോടെ തന്നെയാണ് പണിയെടുത്തത്.

ഇങ്ങനെയുള്ള സാമൂഹ്യ വിഷയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ മാധ്യമ പ്രവര്‍ത്തക എന്ന നിലയിലും സിനിമാ സംവിധായിക എന്ന നിലയിലും കൂടുതല്‍ എളുപ്പമായി.

വിധുവിന്റെ ഭര്‍ത്താവ് വി.കെ. സഞ്ജയ് കോഴിക്കോട് എന്‍ ഐ ടിയില്‍ ജോലി ചെയ്യുന്നു. മകള്‍ സഞ്ജന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

Editorial

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.