Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നാശനഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2017, 10:10 pm IST
in Kasargod

കാസര്‍കോട്: മദ്രസാ അധ്യാപകന്‍ റിയാസിനെ അജ്ഞാത സംഘം വെട്ടിക്കൊല്ലപ്പെടുത്തിയതിനെ തുടര്‍ന്ന് മുസ്ലിം ലീഗ് പ്രഖ്യാപിച്ച ഹര്‍ത്താലിനോടനുബന്ധിച്ച് ജില്ലയില്‍ വ്യാപകമായ അക്രമണമാണ് അരങ്ങേറിയത്. നിരവധി വാഹനങ്ങളും, വീടുകളും, സ്ഥാപനങ്ങളും, ആരാധനാലയങ്ങളും തകര്‍ക്കുകയും അനവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരുന്ന് വാങ്ങിക്കാനും, ശസ്ത്രക്രിയയ്‌ക്കും പണമില്ലാതെ പരിക്കേറ്റ പലരും ബുദ്ധിമുട്ടുകയാണ്. പരിക്കേറ്റവര്‍ക്കും, നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് ആവശ്യപ്പെട്ടു. റിയാസിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കണം.

കാസര്‍കോട് നിയോജക മണ്ഡലത്തില്‍ മാത്രമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെങ്കിലും ജില്ല മുഴുവന്‍ ഹര്‍ത്താല്‍ പ്രതീതിയുണ്ടാക്കി അഴിഞ്ഞാടുകയാണ് ലീഗ് ക്രിമിനല്‍ സംഘം ചെയ്തത്. ലീഗ് അവരുടെ വര്‍ഗ്ഗീയ മുഖം ഒന്നുകൂടി ജില്ലയില്‍ കാണിച്ചു. മാരകായുധങ്ങളുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വഴിയാത്രക്കാരെ പോലും തടഞ്ഞ് നിര്‍ത്തി ലീഗും ചില തീവ്രവാദ സംഘടനകളും ചേര്‍ന്ന് അഴിഞ്ഞാടുകയായിരുന്നു. ഇവര്‍ക്കെതിരെ നടപടിയെടുക്കേണ്ട ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ അക്രമ സമയത്ത് നോക്കു കുത്തികളായി നില്‍ക്കുകയാണ് ചെയ്തത്. അടച്ച് പൂട്ടിയ സ്ഥാപനങ്ങള്‍ പോലും തല്ലിതകര്‍ക്കപ്പെട്ടു. പോലീസിന്റെ നിഷ്‌ക്രീയത്വവും വീഴ്ചയും അന്വേഷിക്കണം. ചളിയംകോട് പ്രദേശത്ത് നിരപരാധികളായവരുടെ വീട്ടുമുറ്റങ്ങളില്‍ നിര്‍ത്തിയിട്ട 18 ബൈക്കുകള്‍ പോലീസാണ് തല്ലിത്തകര്‍ത്തത്. ആ പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം. സംഭവത്തെ വര്‍ഗ്ഗീയവല്‍ക്കരിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനുള്ള മുസ്ലിംലീഗ് ശ്രമത്തെ പൊതു സമൂഹം തിരിച്ചറിയണം.

ജില്ലയില്‍ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിച്ച് കലാപമുണ്ടാക്കാനുള്ള ശ്രമമാണ് മുസ്ലിം ലീഗ് നേതൃത്വവും സ്ഥലം എംഎല്‍എയായ നെല്ലിക്കുന്നും ചേര്‍ന്ന് ശ്രമിക്കുന്നത്. സംഭവത്തില്‍ എംഎല്‍എ നടത്തിയ പ്രസ്ഥാവനകളും സ്വീകരിച്ച് നിലപാടുകളും, പ്രതികള്‍ രക്ഷപ്പെട്ടത് ഉള്‍പ്പെടെയുള്ള കാരണങ്ങളും കേസന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. കൊലപാതകത്തിന്റെ പിന്നുലുള്ള ലക്ഷ്യവും, കാരണവും പുറത്ത് കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. സംഭവ നടന്ന ഉടന്‍ അതിനെ വര്‍ഗ്ഗീയമാക്കി മാറ്റി കലാപമഴിച്ചുവിടാനാണ് ലീഗ് ശ്രമിച്ചത്. ദാരുണമായ കൊലപാതകത്തെ ബിജെപി ശക്തമായി അപലപിക്കുന്നതായി ശ്രീകാന്ത് പറഞ്ഞു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കലാപമുണ്ടാക്കാനുള്ള ലീഗ് ശ്രമത്തെ തിരിച്ചറിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ സമ്വയമനം പാലിച്ചതു കൊണ്ടാണ് കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരുന്നത്.

ജില്ലയില്‍ ക്രമസമാധാനപാലനത്തിന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ട എസ്.പി.ഓഫീസ് എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എയുടെ നേതൃത്വത്തില്‍ മണിക്കൂറുകളോളമാണ് ഉപരോധിച്ചത്. ഉപരോധത്തിലൂടെ പോലീസിന്റെ ശ്രദ്ധമാറ്റി മറ്റ് ഭാഗങ്ങളില്‍ അക്രമത്തിന് സാഹചര്യമൊരുക്കുകയാണ് എംഎല്‍എ ചെയ്തത്. നഷ്ടപ്പെടുന്ന മുസ്ലിം ലീഗിന്റെ സ്വാധീനം തിരിച്ചു പിടിക്കാനാണ് അക്രമത്തിലൂടെ ശ്രമിക്കുന്നത്. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെമേല്‍ കൊലപാതകത്തെ കെട്ടിവെയ്‌ക്കാന്‍ ശ്രമിക്കുന്നത് ഉന്നതതല ഗൂഡാലോചനയുടെ ഭാഗമായിട്ടാണെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായ്‌ക്, സമിതിയംഗം അഡ്വ.കെ.ബാലകൃഷ്ണ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി

Kerala

കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം; ജനം ടിവി സംഘത്തിന് നേരെയും സിപിഎം ആക്രമണം

Kerala

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; സർക്കാരിന് ജൂൺ 16 വരെ സമയം അനുവദിച്ച് ഹൈക്കോടതി

Kerala

എല്ലാത്തിനും സമ്മതം… നിറം മുതൽ സ്റ്റിക്കറും ലൈറ്റും വരെ; 18 തരം മോഡിഫിക്കേഷനുകൾക്ക് പച്ചക്കൊടി

Kerala

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

പുതിയ വാര്‍ത്തകള്‍

ഇനി പെട്രോള്‍ വേണ്ട… രാജ്യത്തെ ആദ്യത്തെ എഥനോള്‍ കാര്‍ റെഡി; വാഗണ്‍ആര്‍ ഫ്‌ലെക്‌സ്-ഫ്യൂവല്‍ പതിപ്പ് അവതരിപ്പിച്ച് മാരുതി സുസുക്കി

തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ്; മെയ് മാസത്തില്‍ വിറ്റത് 1,21,35,528 ലഡ്ഡു

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ടു; ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

രണ്ട് മാസം ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി സജ്‌ന; ഒപ്പം റസൂല്‍ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രവും, ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് പരാതി

മൂന്ന് ദിവസത്തിന് ശേഷം ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം, വെള്ളിവിലയില്‍ മാറ്റമില്ല

ആത്മായനത്തിലെ ഗുരു

പിടി വീണാല്‍ പണിപാളും; ഇനി ഹെല്‍മെറ്റ് ഇല്ലാതെ വണ്ടിയോടിച്ചാല്‍ 500 രൂപ പിഴയും ലൈസന്‍സും റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.