Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വേമ്പനാട് കായല്‍ മരണശയ്യയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2017, 11:06 pm IST
in Kottayam

ി എ.എച്ച്. സനീഷ്

വൈക്കം: അതിരൂക്ഷമായ മലിനീകരണവും കായല്‍ കൈയ്യേറ്റവും വേമ്പനാട് കായലിന് മരണ മണിമുഴക്കുന്നു. കായലിന്റെ വിസ്തൃതി മൂന്നിലൊന്നായി കുറയുകയും മത്സ്യസമ്പത്തില്‍ ഗണ്യമായ കുറവ് ഉണ്ടാവുകയും ചെയ്തു. 35000 ഹെക്ടര്‍ ഉണ്ടായിരുന്ന കായല്‍ ഇന്ന് 12500 ഹെക്ടര്‍ ആയി ചുരുങ്ങിക്കഴിഞ്ഞു.

1975ല്‍ പ്രതിവര്‍ഷ മത്സ്യ ഉല്പാദനം 16000 ടണ്‍ ആയിരുന്നു. 1990 ആയപ്പോഴേക്കും ഇത് 720 ടണ്ണായി കുറഞ്ഞു. 2001 ല്‍ ഇത് 485 ടണ്‍ മാത്രമായി. ഇപ്പോള്‍ നേര്‍ പകുതിയായി. കുട്ടനാട്ടില്‍ ഒരോ കൃഷി സീസണും കഴിയുന്നതോടെ കീടനാശിനികള്‍ ഉള്‍പ്പടെയുള്ള മാലിന്യത്തിന്റെ തോത് കായലില്‍ വര്‍ധിക്കുകയാണ്. അനിയന്ത്രിതമായ ടൂറിസവും കായലിനെ മാലിന്യ കൂമ്പാരമാക്കി . ഇതോടെ ജലം പൂര്‍ണമായും ഉപയോഗയോഗ്യമല്ലാതായി. റംസര്‍ സൈറ്റായി പ്രഖ്യാപിച്ച വേമ്പനാട് കായല്‍ മരണശയ്യിയിലായിട്ടും രക്ഷിക്കാന്‍ സര്‍ക്കാരിന് ഫലപ്രദമായ പദ്ധതികളില്ല. കായലിന്റെ ആവാസ വ്യവസ്ഥ തന്നെ തകര്‍ക്കുന്ന മാരക ജൈവ മാലിന്യങ്ങളുടെ സാന്നിധ്യം വിവിധ ശാസ്ത്രീയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. 13തരം കീട നാശിനികളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. കോളിഫോം ബാക്ടീരിയയുടെ അളവ് നൂറു മില്ലീലിറ്ററില്‍ പതിനായിരത്തിലധികമായി ഉയര്‍ന്നതായി പഠനത്തില്‍ വ്യക്തമാണ്.

ഹൗസ് ബോട്ടുകള്‍ ഉള്‍പ്പടെയുള്ളവ പുറംന്തള്ളുന്ന മാലിന്യങ്ങളും മോട്ടോര്‍ ബോട്ടുകള്‍ ഓടുന്നത് മൂലമുള്ള ഡീസലും വലിയ തോതില്‍ കായലിന്റെ ഉപരിതലത്തില്‍ പടരുകയാണ്. കായലിന്റെ പരപ്പില്‍ ഓയില്‍പാട അടിഞ്ഞ നിലയിലാണ്. ഇതോടെ വെള്ളത്തില്‍ കുളിക്കാന്‍ പോലുമാകാത്ത സ്ഥിതിയാണ്. കയര്‍,ചകിരി ഫാക്ടറികളില്‍ നിന്നുളള മാലിന്യക്കുഴലുകളും കായലിലേക്കാണ് തുറന്നിരിക്കുന്നത്.

കായലിന്റെ സന്തുലിതാവസ്ഥ നിലനിറുത്തിയിരുന്ന കായല്‍ തുരുത്തുകള്‍ ഇന്ന് ഓര്‍മ്മകള്‍ മാത്രമായി. അവയില്‍ പലതിലും റിസോള്‍ട്ടുകളായി. ബോട്ടുകളില്‍നിന്ന് പുറന്തള്ളുന്ന എണ്ണകലര്‍ന്ന മാലിന്യം കടുത്ത പാരിസ്ഥിക പ്രശ്‌നമാണ് ഉയര്‍ത്തുന്നത്. ഇത് കായല്‍ മല്‍സ്യങ്ങളുടെ പ്രജനനത്തിനും ഭീഷണിയുയര്‍ത്തുന്നു. കായലില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞ് മത്സ്യസമ്പത്ത് കുറയുന്നതായും പല മത്സ്യങ്ങളും വംശനാശ ഭീഷണി നേരിടുതായും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

164ഇനം ശുദ്ധജല മത്സ്യങ്ങള്‍ ഉണ്ടായിരുന്ന ഇവിടെ നിലവില്‍ 40 ഇനം മത്സ്യങ്ങളാണ് അവശേഷിക്കുന്നത്. കായലില്‍ സമൃദ്ധ്യമായി കണ്ടിരുന്ന കാളാഞ്ചി, ചെമ്പല്ലി, കോരക്ക,നങ്ക്,കറുപ്പ് മുതലായ മത്സ്യങ്ങള്‍ അപ്രത്യക്ഷമായി കഴിഞ്ഞു. ചെമ്മീന്‍ വര്‍ഗ്ഗത്തില്‍ പെട്ട പലതും നാമാവിശേഷമായി. തണ്ണീര്‍മുക്കം ബണ്ട്് കായലിന്റെ ജൈവവസ്ഥയെ പ്രതികൂലമായി ബാധിക്കുണ്ട്. ബണ്ട് അടയ്‌ക്കുന്നതിനാല്‍ ഉപ്പുവെള്ളം കയറില്ല. ഇത് ആറ്റു കൊഞ്ചിന്റെയും കക്കയുടെയും പ്രജനനം നടക്കുന്നതിന് തടസമാകുന്നു.

14ഇനം കണ്ടലുകളും 30 ഇനം കണ്ടല്‍ അനുബന്ധ സസ്യങ്ങളും വേമ്പനാട്ടുകയലില്‍ ശേഷിക്കുന്നുണ്ട്. മത്സ്യപ്രജനനത്തിന് താവളമൊരുക്കുന്നതിന് കണ്ടല്‍ വഹിക്കുന്ന പങ്ക് പ്രധാനമാണ്. 189 ഇനം പക്ഷികളെയാണ് കായലില്‍ കണ്ടെത്തിയത്. ഇവയില്‍ 50 ഇനങ്ങള്‍ ദേശാടനപക്ഷികളാണ്. നീര്‍കാക്കകളുടെ മൂന്നാമത്തെ വലിയ താവളമാണ് വേമ്പനാട് കായല്‍. ഇവിടുത്തെ തുരുത്തുകളായിരുന്നു അവയുടെ വിശ്രമകേന്ദങ്ങള്‍.

ഇപ്പോള്‍ അനധികൃത കൈയേറ്റം കായലിനെ വീര്‍പ്പുമുട്ടിക്കുകയാണ്. കായല്‍ സംരക്ഷകര്‍ എന്ന പേരില്‍ നടക്കുന്നവര്‍ പലപ്പോഴും കൈയേറ്റക്കരുടെയും, കായല്‍ റിസോര്‍ട്ട് മാഫിയയുടെയും ഏജന്റായി മാറുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഷെഡ്യൂള്‍ എച്ചില്‍ പെട്ട മരുന്നുകള്‍ കൊറിയര്‍ വഴി വരുത്തി വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

India

എനര്‍ജി ഡ്രിങ്ക് എന്ന പേരില്‍ സോഫ്റ്റ് ഡ്രിങ്ക്‌സ് വില്‍പന: പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

പുതിയ വാര്‍ത്തകള്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.