Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നീറിക്കാട് കവര്‍ച്ച തമിഴ്‌സംഘം പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2017, 09:37 pm IST
in Kottayam

കോട്ടയം : മാരകായുധങ്ങള്‍ ഉപയോഗിച്ച് ഉറങ്ങികിടന്നവരെ ആക്രമിച്ച ശേഷം സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത കവര്‍ച്ച സംഘത്തെ പോലീസിന്റെ വലയിലായി. കവര്‍ച്ചാ ശ്രമം തടയുന്നതിനിടെയില്‍ നാല് പേരെ സംഘം ആക്രമിച്ച് പരിക്കേല്പിച്ചിരുന്നു.

മൂന്ന് വീടുകളിലായി നടത്തിയ മോഷണത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ഇവര്‍ പോലീസിന്റെ വലയിലായത്. തമിഴ്‌നാട് ശിവഗംഗ സ്വദേശികളായ കൊള്ളത്തലവന്‍ ശെല്‍വരാജ്, കൂട്ടാളി രാജ്കുമാര്‍ എന്നിവരാണ് പിടിയിലായത്. രാജ്കുമാറിന്റെ സഹോദരന്‍ രാജയെ പിടികിട്ടാനുണ്ടെന്ന് പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ച രാത്രി ഒന്നരയോടെയാണ് കവര്‍ച്ചാ സംഘം മൂന്ന് വീടുകളിലായി കയറിയത്. വടിവാളും വെട്ടുകത്തിയും ഉപയോഗിച്ചയായിരുന്നു ആക്രമണം. അടുക്കളവാതില്‍ തകര്‍ത്താണ് സംഘം വീടുകളില്‍ കയറിയത്. നീറികാട് തെക്കേ ചേനയ്‌ക്കല്‍ ഡെയ്‌സിയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുക്കുകയും കൈയ്യില്‍ കിടന്ന വളകള്‍ ഊരിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിന് സാധിക്കാതെ വന്നപ്പോള്‍ മോഷ്ടാക്കള്‍ ഡെയ്‌സിയെ വടിവാള്‍ ഉപയോഗിച്ച് വെട്ടി. ഇതിനെ തുടര്‍ന്ന് ഇടത് കണ്ണ്ിന് ആഴത്തില്‍ മുറിവേറ്റി.കരച്ചില്‍ കേട്ടുണര്‍ന്ന പരിസരവാസികള്‍ ഉണര്‍ന്നപ്പോഴേത്തക്കും മോഷ്ടാക്കള്‍ അവിടെ നിന്ന് രക്ഷപ്പെട്ടു. വിവരം അറിഞ്ഞ് പോലീസും നാട്ടുകാരും മോഷ്ടാക്കള്‍ക്കായി തെരച്ചില്‍ നടത്തുമ്പോള്‍ സംഘം മറ്റ് രണ്ട് വീടുകളില്‍ കൂടി കയറുകയും വീ്ട്ടുകാരെ ഉപദ്രവിക്കുകയും ചെയ്തു.

ആദ്യത്തെ വീട്ടില്‍ നടന്ന മോഷണവിവരം അറിഞ്ഞെത്തിയ പോലീസ് മോഷ്ടാക്കള്‍ രക്ഷപ്പെടാതെയിരിക്കാന്‍ വലവിരിക്കുകയായിരുന്നു. കിടങ്ങൂര്‍, ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍, മണര്‍കാട്, പാമ്പാടി പോലീസ് സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ പോലീസും തെരച്ചലില്‍ പങ്കെടുത്തു. എല്ലാ റോഡുകളിലും പോലീസ് പെട്രോളിംഗ് ഏര്‍പ്പെടുത്തുകയും വാഹനങ്ങള്‍ തടഞ്ഞ് നിര്‍്ത്തി പരിശോധിക്കുകയും ചെയ്തു. പോലീസ് വാഹനങ്ങള്‍ സൈറണിട്ട് ചീറിപാഞ്ഞതോടെ നാട്ടുകാരും ഉണര്‍ന്ന് പോലീസിനെപരിശോധനയ്‌ക്ക് സഹായിച്ചു. പരിശോധനയ്‌ക്കിടെയില്‍ അയര്‍ക്കുന്നം കവലയില്‍ വെച്ച് മൂന്ന് പേര്‍ ബൈക്കില്‍ വരുന്നത് പോലീസ് തടഞ്ഞു. എന്നാല്‍ ഇവര്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ നോക്കി.പിന്നാലെ പാഞ്ഞ പോലീസ് രണ്ട് പേരെ പിടിച്ചു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇതോടെ പിടിയിലായവര്‍ മോഷ്ടാക്കളാണെന്ന് പോലീസ് ഉറപ്പിച്ചു. മോഷ്ടിച്ച ബൈക്കിലാണ് സംഘം വന്നത്.

മൂന്ന് പേരെ കൂടാതെ സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇവര്‍ ജില്ലയുടെ മറ്റ് സ്ഥലങ്ങളില്‍ എത്തിയിട്ടുണ്ടെന്നും സംശയമുണ്ട്. രാത്രി വൈകിയും മൂന്ന് പേരെയും ചോദ്യംചെയ്ത് വരുകയാണ്. എന്നാല്‍ പേരുകള്‍ ഉള്‍പ്പെടെ പരസ്പരവിരുദ്ധമായി പറഞ്ഞ് അന്വേഷണത്തെ വഴിതെറ്റിക്കാന്‍ സംഘം തുടക്കം മുതല്‍ ശ്രമിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.