Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പള്ളിക്കലാറിന്റെ പുനരുജ്ജീവനം ചെറു തോടുകളും ശുചീകരിക്കണമെന്ന് ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2017, 08:03 pm IST
in Pathanamthitta

അടൂര്‍: പള്ളിക്കലാറിന്റെ നവീകരണത്തിന്റെ ഭാഗമായി അടൂര്‍ വലിയതോടിന്റെ ശുചീകരണം നടത്തുന്നതോടൊപ്പം മറ്റൊരു പ്രധാന കൈവഴിയായ തോട്ടുവാ തോടിന്റെയും കയ്യേറ്റമൊഴിപ്പിച്ച് നീരൊഴുക്ക് സുഗമമാക്കണമെന്ന് ആവശ്യം ഉയരുന്നു. ഒന്നാംഘട്ടത്തില്‍ വലിയതോടിന്റെ ഏഴംകുളം മുതല്‍ ചെറുകുന്നം വരെയുള്ള ഭാഗമാണ് നവീകരിക്കപ്പെട്ടത്.

തോട്ടുവാതോട് പത്ത് കിലോമീറ്ററോളം പള്ളിക്കല്‍ പഞ്ചായത്തിലൂടെ മാത്രമാണ് ഒഴുകുന്നത്. ഉത്ഭവ സ്ഥാനത്തു നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരം ആലപ്പുഴ ജില്ലയിലെ പാലമേല്‍ പഞ്ചായത്തിലൂടെയും തോട് ഒഴുകുന്നു. തെങ്ങമം രണ്ടുകണ്ണിക്കലില്‍ അടൂര്‍ വലിയതോട്ടില്‍ തോട്ടുവാതോട് ചേരുന്നു. ഇവിട നിന്നാണ് പള്ളിക്കലാറായി ഒഴുകി തുടങ്ങുന്നത്. തോട്ടുവാ തോടിന് പണ്ട് ഇരുപത് മീറ്റര്‍ വീതിയാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ പലയിടത്തും ഏഴു മീറ്ററില്‍ താഴെയാണ് വീതി. 95ല്‍ സര്‍ക്കാര്‍ നടപ്പാക്കിയ ജലധാര എന്ന പദ്ധതി ഫലത്തില്‍ തോട് കയ്യേറ്റക്കാര്‍ക്ക് സഹായകമായി. അളന്ന് തിട്ടപ്പെടുത്താതെ കൈവശപ്പെടുത്തിയ ഭൂമിയടക്കം അതിര് കെട്ടി സംരക്ഷിക്കുകയായിരുന്നു.

പള്ളിക്കല്‍ പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ പ്രധാന ജലസ്രോതസാണ് തോട്ടുവാ തോട്. കൈയേറിയവര്‍ക്ക് സര്‍ക്കാര്‍തന്നെ അതിര് കെട്ടി കൊടുത്തതോടെ അവര്‍ തോട്ടിലേക്ക് ആരും ഇറങ്ങാന്‍ പറ്റാത്ത വിധം വേലിയും സ്ഥാപിച്ചു. ഇതോടെ കാലങ്ങളായി നാട്ടുകാര്‍ ഉപയോഗിച്ചിരുന്ന കുളിക്കടവുകള്‍ ഇല്ലാതായി. മേക്കുന്നുമുകള്‍ തെങ്ങമം റോഡിന് സമാന്തരമായിട്ടാണ് ആറ് കിലോമീറ്ററുകളോളം കടന്നുപോകുന്നത്. ഈ ഭാഗംമുഴുവന്‍ റോഡിന് സമാന്തരമായി മണ്ണിട്ട് നികത്തിയാണ് തോടിന്റെ കൈയേറിയ ഭാഗം കൂടി സ്വന്തം പുരയിടത്തോട് ചേര്‍ത്തത്. പള്ളിക്കലാറിന്റെ സംരക്ഷണവുമായി ബന്ധപെട്ട തീരുമാനം വരുന്നതിന് മുന്‍പ് തന്നെ പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി തോട്ടുവാ തോടിന്റെ സംരക്ഷണത്തിന് തൊഴിലുറപ്പ് പദ്ധതിപ്രകാരം 25 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു.

സര്‍ക്കാര്‍ ഏറ്റെടുത്ത സാഹചര്യത്തില്‍ ഇനി സര്‍ക്കാരിന്റെ നിര്‍ദേശംകൂടി പരിഗണിച്ച് മുന്നോട്ട് പോകാനാണ് പഞ്ചായത്തിന്റെ തീരുമാനം. പള്ളിക്കലാറ്റിലേക്ക് ഒഴുകിയെത്തുന്ന അറുപതോളം ചെറുതോടുകളും കയ്യേറ്റ ഭീഷണിയിലാണ്. ഇവയില്‍ പലതും വിസ്മൃതിയിലായ അവസ്ഥയിലാണ്. ആറ്റിലെ നീരൊഴുക്ക് നിലനിര്‍ത്തുന്നതില്‍ ഈ ചെറുതോടുകള്‍ വലിയ പങ്കാണ് വഹിച്ചിരുന്നത്.

പള്ളിക്കലാറിന്റെ മൊത്തത്തിലുള്ള പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുമ്പോള്‍ ചെറുതോടുകളുടെ നവീകരണം കൂടി സാധ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൈതക്കവയല്‍ ഏലാതോട്, ചെറുകുന്നം ഏലാതോട്, അമ്മകണ്ടകര തോട്, കൊറ്റകോട് തോട്, അപ്പാച്ചിതോട്, മുളമൂട്ടില്‍തോട്, കുഴിനാല്‍തോട്, കുളമാടിക്കല്‍ തോട്, മാടക്കല്‍തോട്, തെങ്ങുംതാര പറന്തല്‍തോട് എന്നിങ്ങനെ നിരവധി തോടുകളാണ് പള്ളിക്കലാറ്റിലേക്ക് ഒഴുകിയെത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജോലി വാഗ്‌ദാനം ചെയ്ത് പീഡനം; സിപിഎം നേതാവിനെതിരെ കേസെടുത്ത് പോലീസ്, പുറത്താക്കി സിപിഎം

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: മുഹമ്മദ് ഫര്‍മാനെതിരെ എസ്‌സി/എസ്ടി നിയമപ്രകാരം കേസ്; മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് മധ്യപ്രദേശ് പോലീസ്

Kerala

വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയേക്കും, വീണ്ടും ചോദ്യം ചെയ്യും, ബാങ്ക് ലോക്കറുകൾ പരിശോധിക്കും

ഭാരതവും തായ്ലന്‍ഡും സംയുക്തമായി ആതിഥേയത്വം വഹിച്ച 2024-ലെ തിരുശേഷിപ്പ് പ്രദര്‍ശന വേളയില്‍, തായ്ലന്‍ഡിലെ ഉബോണ്‍ രത്ചത്താനിയില്‍ പ്രദര്‍ശിപ്പിച്ച ബുദ്ധന്റെയും മുഖ്യശിഷ്യന്മാരായ അര്‍ഹന്ത് സാരിപുത്രന്റെയും അര്‍ഹന്ത് മഹാമൊഗ്ഗല്ലാനന്റെയും പവിത്രമായ തിരുശേഷിപ്പുകള്‍.
Main Article

ബുദ്ധശിഷ്യന്മാരുടെ പവിത്ര പൈതൃകം

Kerala

എസ്എഫ്ഐ നേതാവ് ആര്‍ഷോയും അധ്യാപക ജോലിക്ക് വേണ്ടി വ്യാജരേഖ ചമച്ച കേസ് പ്രതി കെ വിദ്യയും ജൂണ്‍ 1ന് വിവാഹിതരാകുന്നു

പുതിയ വാര്‍ത്തകള്‍

വിശ്വാസങ്ങളുടെ വിചാരണയോ?

വിജിലൻസ് മേധാവിയായി എ അരുണിന്റെ നിയമനം: വിജയ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി

പിണറായിസത്തിന്റെ അഴിഞ്ഞാട്ടം

വിഡി സർക്കാരിന്റെ ക്ഷേമപെന്‍ഷന്‍ വിതരണം ഇനിയും വൈകുമെന്ന് സൂചന: സ്ത്രീസുരക്ഷ പെന്‍ഷനും അവതാളത്തില്‍

മാസപ്പടിയിലെ ഇ ഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും

യമുനാഭാരതിയും വരന്‍ ശ്രീകാന്തും സദാനന്ദന്‍ മാസ്റ്റര്‍ക്കും വനിതാറാണി ടീച്ചര്‍ക്കുമൊപ്പം

സദാനന്ദന്‍ മാസ്റ്ററുടെ മകള്‍ വിവാഹിതയായി, സ്വര്‍ണാഭരണങ്ങളില്ലാതെ

എല്‍ നിനോ പ്രതീക്ഷിച്ചതിലും നേരത്തെ; ഇടവപ്പാതിയില്‍ മഴ കുറയാന്‍ സാധ്യത

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമപുരസ്‌കാരം ജനം ടിവി പാലക്കാട് ബ്യൂറോ ചീഫ് അരുണ്‍ ആലത്തൂരിന് വിവേക് നാരായണന്‍ സമ്മാനിക്കുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. പരമേശ്വരന്‍, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, വിശ്വസംവാദകേന്ദ്രം അധ്യക്ഷന്‍ ഹരീഷ് കടയപ്രത്ത് എന്നിവര്‍ സമീപം

സമൂഹ മാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു: വിവേക് നാരായണന്‍

അമ്മ’യിൽ ചേരാതിരുന്നത് നന്നായി ആ പൈസ കൊണ്ട് സ്വർണം വാങ്ങിച്ചു, അതിനിപ്പോൾ ഇരട്ടി വില’; അന്ന രാജൻ

ഉത്തർപ്രദേശിൽ ജിം പരിശീലകൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.