Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോടിയേരിയുടേത് പാക്കിസ്ഥാന്റെ ശബ്ദം; സ്വമേധയാ കേസെടുക്കണം: പി.കെ.കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2017, 08:09 pm IST
in Kannur

കണ്ണൂര്‍: ഇന്ത്യന്‍ സൈന്യത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന പാക്കിസ്ഥാന്റെ ശബ്ദമാണെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കാന്‍ കോടതി തയ്യാറാകണമെന്നും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. എന്‍ഡിഎ കണ്ണൂര്‍ ജില്ലാ ഘടകം സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച പ്രതിഷേധ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ സൈന്യം കാശ്മീരീല്‍ മനുഷ്യാവകാശ ധ്വംസനം നടത്തുന്നുവെന്നും സ്ത്രീകളെ ഉപദ്രവിക്കുന്നുവെന്നുമാണ് പാക്കിസ്ഥാന്‍ അന്താരാഷ്‌ട്ര വേദികളില്‍ ഉന്നയിക്കുന്നത്. ഇതേ നിലപാട് തന്നെയാണ് കോടിയേരിയുടേതും. കോടിയേരി തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെച്ച് പാക്ക് പട്ടാളത്തില്‍ ചേരുകയോ ഹിസ്മുള്‍ മുജാഹിദ്ദിന്റെ കമാണ്ടറാവുകയോ ചെയ്യുന്നതാണ് ഉചിതം. കോടിയേരിയുടെ ആരോപണം പാക്ക് പട്ടാളം അതിര്‍ത്തിവഴി കാശ്മീരില്‍ നുഴഞ്ഞുകയറി നിരന്തരമായി അക്രമം നടത്തുന്ന സമയത്താണ്. സൈന്യത്തിന്റെ ആത്മവിശ്വാസം കെടുത്തന്നതിനായി ബോധപൂര്‍വ്വം നടത്തിയതാണ് കോടിയേരിയുടെ പ്രസ്താവന. പാക്ക് സൈന്യം ഇന്ത്യന്‍ ഭടന്‍മാരെ അപായപ്പെടുത്തുക മാത്രമല്ല, അവരുടെ മൃതദേഹം വികൃതമാക്കുക കൂടി ചെയ്യുകയാണ്. ഹിസ്ബുള്‍ മുജാഹിദ്ദിന്റെ ശബ്ദമാണ് കോടിയേരിയുടേത്. കോടിയേരിക്ക് നാക്ക് പിഴവു പറ്റിയിട്ടുണ്ടെങ്കില്‍ പൊളിറ്റ് ബ്യൂറോ അത് തിരുത്താന്‍ തയ്യാറാകണം. സിപിഎം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് അറിയാനും ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്.

കാശ്മീരില്‍ പൊതുജനങ്ങളെ സൈന്യത്തിനെതിരെ ഇളക്കിവിടുന്ന അതേ നിലപാട് തന്നെയാണ് കോടിയേരിയുടേതും. ചത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ ചെയ്യുന്നതുപോലെയുള്ള പ്രേരണയാണ് കോടിയേരിയും ചെയ്യുന്നത്. ഭാരതം ലോകത്തെ ഒന്നാം ശക്തിയായി മുന്നേറുമ്പോള്‍ അതിനെതിരെ പാക്ക്, ചൈന അച്ചുതണ്ട് പ്രവര്‍ത്തിക്കുകയാണ്. ഇതിന് ഊര്‍ജ്ജം പകരുന്നതാണ് കോടിയേരിയുടെ പ്രസ്താവനയെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പശുവിനെ പരസ്യമായി അറുത്ത് മാംസം വിചരണം ചെയ്തത് കേവലം ഒറ്റപ്പെട്ട സംഭവമല്ല. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൃഗസംരക്ഷണവുമായി ഇറക്കിയ വിജ്ഞാപനത്തിനെതിരെ ആന്റണി നടത്തി വിവാദ പ്രസ്താവനയുമായി ഇതിനെ കൂട്ടിയോജിപ്പിക്കണം.

കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവിന് കടലാസിന്റെ വില മാത്രമേ ഉള്ളൂ എന്നും റംസാന്‍ മാസം തന്നെ ഉത്തരവ് കൊണ്ടുവന്നത് ബോധപൂര്‍വ്വമാണെന്നും എ.കെ.ആന്റണി നടത്തിയ പ്രസ്താവനയുടെ ചുവട് പിടിച്ചാണ് കണ്ണൂരില്‍ പരസ്യമായി പശുവിനെ അറുത്തത്. ദേശവിരുദ്ദ സംഘടനയായ എസ്ഡിപിഐയുടെ പ്രസംഗത്തിന്റെ മറ്റൊരു പതിപ്പാണ് ആന്റണിയുടെ പ്രസംഗം. പശുവിനെ പരസ്യമായി അറുത്ത് വ്യാപകമായി വര്‍ഗ്ഗീയ കലാപമുണ്ടാക്കാനായിരുന്നു കോണ്‍ഗ്രസ്സ് ശ്രമിച്ചത്. മൃഗങ്ങളെപ്പോലും വര്‍ഗ്ഗീയമായി വേര്‍തിരിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ്സ് സ്വീകരിക്കുന്നത്. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം കൊണ്ടുവന്നത് കോണ്‍ഗ്രസ്സ് സര്‍ക്കാറാണ്. സ്വാതന്ത്ര്യത്തിന് മുമ്പു വരെ ഇന്ത്യയിലെ പട്ടാളക്കാര്‍ക്ക് ബീഫ് നല്‍കുമായിരുന്നു. എന്നാല്‍ ഇത് നിര്‍ത്തലാക്കിയത് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ നെഹ്‌റു സര്‍ക്കാറാണ്. പശുവിനെയും കന്നുകുട്ടിയെയും കാണിച്ചുകൊണ്ട് വോട്ടു തേടിയ കോണ്‍ഗ്രസ്സ് ഇന്ന് അതേ പശുവിനെ അറുക്കുന്നത് താല്‍ക്കാലിക രാഷ്‌ട്രീയ ലാഭത്തിന് വേണ്ടിയാണെന്നും കൃഷ്ണദാസ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

 അന്‍സിബ,ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല

Kerala

റിപ്പോര്‍ട്ടര്‍ ടി വി അടക്കമുള്ള ചാനലുകള്‍ക്കെതിരെയുള്ള ദിലീപിന്‌റെ ഹര്‍ജിയില്‍ പൊലീസിന് അന്ത്യശാസനം

Kerala

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

India

മോദി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ വൈദ്യുതീകരിച്ചുവെന്ന് ശ്ലാഘിച്ച് ഷ്നീഡര്‍ ഇലക്ട്രികിലെ വൈസ് പ്രസിഡന്‍റ് ആലിസ് വില്യംസ്

India

മഹാരാഷ്‌ട്രയിൽ മൂന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 65 കാരനായ ഭീംറാവു കാംബ്ലെയ്‌ക്ക് വധശിക്ഷ; വിധി വന്നത് 60 ദിവസത്തിനുള്ളിൽ 

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്ര സംഭാവനകൾ മോഷ്ടിച്ച പ്രതികൾ രക്ഷപെടരുത് ; കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്ക് അഞ്ച് ലക്ഷം പിഴ

കോണ്‍ഗ്രസ് എസും എന്‍സിപി സെക്യുലറും ലയിക്കുന്നു

സരള ഭട്ടിന്റെ ബലാത്സംഗ-കൊലപാതകത്തിന് 35 വർഷങ്ങൾക്ക് ശേഷം നീതി നടപ്പിലാകുന്നു : യാസിൻ മാലിക്കിനെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണ ഏജൻസി 

ഹരിയാന-രാജസ്ഥാൻ യമുന ജലപദ്ധതിക്കായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും തമ്മിൽ തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ധാരണാപത്ര കൈമാറ്റത്തിന് കേന്ദ്രമന്ത്രി അമിത് ഷാ സാക്ഷ്യം വഹിച്ചു. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലും പങ്കെടുത്തു.

രാജസ്ഥാനിലെ കുടിവെള്ളപ്രശ്നം എന്നെന്നേയ്‌ക്കുമായി പരിഹരിക്കാന്‍ ഹരിയാന കൈകോര്‍ക്കുന്നു, രണ്ട് ബിജെപി സര്‍ക്കാരുകള്‍ 34,102 കോടിയുടെ യമുന ജല കരാറിലേക്ക്

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.