Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പരാധീനതകളൊഴിയാതെ പൂക്കോട് വെറ്ററിനറി സര്‍വകലാശാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2017, 02:00 pm IST
in Wayanad

കല്‍പ്പറ്റ : പ്രവര്‍ത്തനമാരംഭിച്ച് ഏഴു വര്‍ഷം കഴിഞ്ഞിട്ടും പരാധീനതകളൊഴിയാതെ പൂക്കോട് വെറ്ററിനറി സര്‍വകലാശാല. മൃഗസംരക്ഷണ മേഖലക്ക് പ്രത്യേക ഊന്നല്‍ നല്‍കി 2011ല്‍ പൂക്കോട് പ്രവര്‍ത്തനമാരംഭിച്ച സര്‍വകലാശാലയിലാണ് ഇന്നും ആവശ്യത്തിന് ജീവനക്കാരും ഭൗതിക സൗകര്യങ്ങളുമില്ലാതെ പ്രവര്‍ത്തനം തള്ളി നീക്കുന്നത്. വൈസ് ചാന്‍സലര്‍ ഇല്ലാത്തതിനാല്‍ സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തന്നെ അവതാളത്തിലായ സ്ഥിതിയാണ്. ഒന്നര വര്‍ഷമായി വൈസ് ചാന്‍സലറുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.

നിലവില്‍ മ്യൂസിയംസ് ആന്‍ഡ് സൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ സൂ സെക്രട്ടറി അനില്‍ സേവ്യര്‍ ഐ.എ.എസിനാണ് സര്‍വകാലാ വി.സിയുടെ അധിക ചുമതല. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ അഭാവം സര്‍വകലാശാലയിലെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നു്. വി.സി നിയമനത്തിന് സര്‍ക്കാര്‍ സേര്‍ച്ച് കമ്മിറ്റിയുണ്ടാക്കി നോട്ടിഫിക്കേഷന്‍ നടത്തിയിരുന്നെങ്കിലും ഇതിനെതിരേ കോടതി സ്‌റ്റേ നല്‍കിയിരിക്കുകയാണ്.

കൂടാതെ പരിസ്ഥിതി ദുര്‍ബല മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സര്‍വകലാശാലക്ക് ആവശ്യമായ കെട്ടിട സൗകര്യങ്ങള്‍ ഒരുക്കാനും കഴിയാത്ത സ്ഥിതിയാണ്. നിലവില്‍ നേരത്തെ തുടങ്ങിയ വെറ്ററിനറി കോളജിന്റെ സ്ഥല പരിമിതിയില്‍ നിന്നു കൊണ്ടാണ് സര്‍കലാശാല ഫാമും മൃഗ ചികിത്സാ സമുച്ചയവും ആറു ആസ്ഥാന ഓഫിസുകളും പ്രവര്‍ത്തിക്കുന്നത്. ഇതോടെ കെട്ടിട നിര്‍മ്മാണത്തിനായി അനുവദിച്ച് നാലുകോടി രൂപ ഉപയോഗപ്പെടുത്താന്‍ കഴിയാത്ത സ്ഥിതിയാണ്. കെട്ടിട നിര്‍മാണത്തിന് അനുമതിയുള്ള പുതിയ സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നുങ്കെിലും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.

സര്‍വകലാശാല രൂപീകൃതമായതിന് ശേഷം നാലു പുതിയ കോളജുകളും പുതിയ കോഴ്‌സുകളും ആരംഭിച്ചിരുന്നു. തുടര്‍ന്ന് അധ്യപകതൊഴിലാളി നിയമനങ്ങള്‍ നടന്നെങ്കിലും അനധ്യാപക വിഭാഗത്തില്‍ പുതിയ തസ്തികള്‍ അനുവദിച്ചിട്ടില്ല. കാര്‍ഷിക സര്‍വകലാശാലകളില്‍നിന്ന് 20 യൂനിറ്റുകള്‍ എടുത്താണ് വെറ്ററിനറി സര്‍വകലാശാല പ്രവര്‍ത്തനം ആരംഭിച്ചത്. ജീവനക്കാരുടേയും തൊഴിലാളികളുടേയും 2011വരെയുള്ള പിഎഫ് വിഹിതം, ഒന്‍പതാം ശമ്പള പരിഷ്‌കരണകുടിശ്ശിക, യു ജിസി കുടിശ്ശിക ഉള്‍പെടെ 36 കോടിയോളം രൂപ കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് ഇനിയും ലഭിച്ചിട്ടില്ല. 30കോടി രൂപയെങ്കിലും ലഭിച്ചാല്‍മാത്രമേ വെറ്ററിനറി സര്‍വകലാശാലയുടെ കുടിശ്ശികതീര്‍ത്ത് താ ത്ക്കാലികപരിഹാരം ഉണ്ടാക്ക ാന്‍ കഴിയൂ. സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി ഗവേഷണ അധ്യാപന വിജ്ഞാന വ്യാപനങ്ങള്‍ക്കായി പ്രവര്‍ത്തനം ആരംഭിച്ച വെറ്ററിനറി സര്‍വകലാശാലയുടെ പരാധീനതകള്‍ പരിഹരിക്കാന്‍ നടപടി ഉണ്ടായില്ലെങ്കില്‍ നഷ്ടം കൂടുതല്‍ വയനാട്ടുകാര്‍ക്കാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോഖണ്ഡെ പ്രശാന്ത് സീതാറാം സിബിഎസ്ഇ ചെയര്‍മാന്‍, വരുണ്‍ ഭരദ്വാജ് സെക്രട്ടറി, മോദിയുടെ ഇടപെടലിന് പിന്നാലെ അഴിച്ചുപണി

India

അമിത് ഷാ അണ്ണാമലൈ കൂടിക്കാഴ്ച നടന്നു, രാജിയാവശ്യം ഉന്നയിക്കാതെ അണ്ണാമലൈ

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം

Kerala

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: കാസര്‍ഗോഡ് 2 പേര്‍ക്കെതിരെ കേസ്

Pathanamthitta

സീറ്റ് ബുക്ക് ചെയ്തിട്ടും യാത്രക്കാരെ കയറ്റിയില്ല, കെഎസ്ആര്‍ടിസിക്ക് 35,146 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

താമരശേരി ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

കിടക്കുന്നതിന് മുമ്പ് മുഖത്ത് ബദാം ഓയിൽ പുരട്ടിയാൽ എന്ത് സംഭവിക്കും? അതിന്റെ ഗുണങ്ങളെക്കുറിച്ചും അത് എങ്ങനെ ഉപയോഗിക്കാമെന്നും നോക്കാം

ബംഗാളില്‍ നിന്നും ബംഗ്ലാദേശിലേക്ക് പോകാന്‍ നോട്ടീസ് കിട്ടിയവര്‍ പറയുന്നു:”മമത തിരിച്ചുഭരണത്തിൽ വന്നാൽ ഞങ്ങൾ ബംഗാളിലേക്ക് തിരിച്ചെത്തും”

ഏത് പ്രശ്നവും പരിഹരിക്കാൻ കരുത്തുള്ള പ്രധാനമന്ത്രി ഇവിടെയുണ്ട് : നേപ്പാൾ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടരുതെന്ന് ഇന്ത്യ : ചൈനയുടെ മനക്കോട്ട തകർത്ത് മോദി

അമ്മയിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കും: മന്ത്രി പി സി വിഷ്ണുനാഥ്

കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ നിന്നുള്ള സർവീസുകൾ പുനരാരംഭിച്ചു

വേനൽച്ചൂട് ; ഒമാനിൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നിലവിൽ വന്നു

സിന്ധു നദീജല ഉടമ്പടി പ്രതിസന്ധിയിൽ ഒരു തുള്ളി വെള്ളത്തിനായി ദാഹിച്ച് വലഞ്ഞ് പാകിസ്ഥാൻ ; കടം വാങ്ങി നിർമ്മിക്കുന്നത് നാല് അണക്കെട്ടുകൾ  

ബംഗാളില്‍ സുവേന്ദു അധികാരി സര്‍ക്കാര്‍ ഹോള്‍ഡിംഗ് സെന്‍ററുകളിലേക്ക് ഒഴുകുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്)

ബംഗാളിലെ ലക്ഷക്കണക്കിന് ബംഗ്ലാദേശികള്‍ നെട്ടോട്ടത്തില്‍; മമത ഭരണത്തില്‍ വന്നാല്‍ ഹിന്ദുക്കളെ കശാപ്പ് ചെയ്യാന്‍ എത്തിയ 5000 ബംഗ്ലാദേശി ഭീകരരെ കാണാനില്ല

പമ്പയാറ്റില്‍ ചൂണ്ടയിട്ടവര്‍ക്ക് കിട്ടിയത് ചാക്ക് കെട്ടില്‍ തലയോട്ടിയും തുണിക്കഷണങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.