Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കുടിവെള്ളത്തിനായി അലഞ്ഞ് തൂങ്ങല്‍ മിച്ചഭൂമി കോളനിവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 08:23 pm IST
in Kasargod
കാസര്‍കോട്: കൊടും വേനല്‍ തുടങ്ങിയതോടെ ദാഹമകറ്റാന്‍ ഒരു തുള്ളി വെള്ളം കിട്ടണമെങ്കില്‍ സ്വകാര്യ വ്യക്തിയുടെ കുളത്തിനെ ആശ്രയിക്കണം. ഇതും വറ്റാന്‍ തുടങ്ങിയിരിക്കുന്നു. ഇനി എന്തു ചെയ്യണമെന്ന് ഈ പാവങ്ങള്‍ക്കറിയില്ല. കോടോം ബേളൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ആറാം വാര്‍ഡിലുള്‍പ്പെടുന്ന തൂങ്ങല്‍ മിച്ചഭൂമി കോളനിയില്‍ താമസിക്കുന്ന 60 കുടുംബങ്ങളാണ് കുടിവെള്ള ക്ഷാമത്തിന്റെ രൂക്ഷതയില്‍ ദുരിതമനുഭവിക്കുന്നത്. കോളനിയില്‍ ജലനിധിയുടെ ഭാഗമായി സ്ഥാപിച്ച ശുദ്ധജല പദ്ധതിയുണ്ട്. എന്നാല്‍ മുമ്പില്ലാത്ത തരത്തില്‍ വേനല്‍ കടുത്തതിനാല്‍ ഫെബ്രുവരി അവസാനത്തോടെ പദ്ധതിക്കായി വെള്ളമെടുത്തിരുന്ന കിണറുകള്‍ രണ്ടും വറ്റി.
കഴിഞ്ഞ ഒന്നര മാസത്തിനിടെ രണ്ടു പ്രാവശ്യം മാത്രമാണ് കോളനി വാസികള്‍ക്ക് പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് ലൈനിലൂടെ വെള്ളം ലഭിച്ചത്. നിലവില്‍ അലക്കാനും കുളിക്കാനും ഉപയോഗിച്ചിരുന്ന കോളനിയുടെ സമീപമുള്ള പഞ്ചായത്ത് കുളവും വറ്റിയ നിലയിലാണ്. ഇതില്‍ നിന്ന് ലഭിക്കുന്ന ഒന്നോ രണ്ടോ പാത്രം വെള്ളം കൊണ്ടാണ് കോളനിവാസികളുടെ അലക്കും കുളിയും. കോളനിവാസികള്‍ ഒന്നിച്ചെത്തിയാല്‍ കുളക്കരയില്‍ വെള്ളത്തിനായി മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിയും വരും. കുടിവെള്ളത്തിനാകട്ടെ കുടുംബങ്ങളൊന്നടങ്കം അരകിലോ മീറ്ററോളം അകലെയുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തിനെയാണ് ആശ്രയിക്കുന്നത്. ഇതിലും വെള്ളം കുറഞ്ഞിരിക്കുന്നു.
മഴ ലഭിച്ചില്ലെങ്കില്‍ ദിവസങ്ങള്‍ക്കകം രണ്ടു കുളങ്ങളും വറ്റും. അധികൃതരോ മഴയോ കനിഞ്ഞില്ലെങ്കില്‍ ബന്ധുവീടുകളിലേക്ക് താമസം മാറ്റേണ്ടി വരുമോയെന്ന ആശങ്കയും ഇവിടെയുള്ളവര്‍ പങ്കുവയ്‌ക്കുന്നു. പണിക്കു പോകാന്‍ പോലും കഴിയാതെ പുരുഷന്‍മാര്‍ വീടുകളിലേക്ക് ആവശ്യമായ വെള്ളം ശേഖരിച്ച് വയ്‌ക്കുകയാണ് ചെയ്യുന്നതെന്ന് കോളനി വാസികള്‍ പറയുന്നു. വൈകുന്നേരമായാല്‍ കൂലിപ്പണികഴിഞ്ഞെത്തുന്ന സ്ത്രീകളും കുട്ടികളും അരകിലോ മീറ്ററോളം അകലെയുള്ള കുളത്തില്‍ നിന്ന് വെള്ളം കുടങ്ങളില്‍ ശേഖരിച്ച് നിരനിരയായി നടന്നു പോകുന്നതും പതിവ് കാഴ്ചയാണ്.
കുടിവെള്ള പ്രശ്‌നം രൂക്ഷമായ സ്ഥലങ്ങളില്‍ കുടിവെള്ള കിയോസ്‌കുകള്‍ സ്ഥാപിച്ച് വെള്ളമെത്തിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം 5000 ലിറ്റര്‍ ശേഷിയുള്ള സംഭരണി കോളനിയിലെത്തിച്ചതൊഴികെ വെള്ളമെത്തിക്കാനുള്ള മറ്റ് സംവിധാനങ്ങളുന്നു മൊരുക്കിയിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന ഗ്രാമസഭാ യോഗത്തില്‍ കുടിവെള്ള കിയോസ്‌ക് സ്ഥാപിച്ച് വെള്ളമെത്തിക്കാമെന്ന ഉറപ്പു മാത്രമാണ് ലഭിച്ചതെന്ന് കോളനിവാസികള്‍ പറയുന്നു. നിലവില്‍ വെള്ളമെടുക്കുന്ന കുളങ്ങളും വറ്റാന്‍ തുടങ്ങിയതോടെ എത്രയും പെട്ടെന്ന് ആവശ്യത്തിനുള്ള കുടിവെള്ളമെങ്കിലുമെത്തിക്കാന്‍ റവന്യു വകുപ്പും പഞ്ചായത്തും നടപടി സ്വീകരിക്കണമെന്ന് കോളനി നിവാസികള്‍ ആവശ്യപ്പട്ടു.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.