Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അടിസ്ഥാന സൗകര്യങ്ങളില്ലാതെ ചൂരിയോട് ആദിവാസി കോളനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2017, 08:47 pm IST
in Palakkad

മണ്ണാര്‍ക്കാട്: ആദിവാസി കോളനിയില്‍ കുടിവെളളവും അടിസ്ഥാന സൗകര്യവുമില്ലാതെ വീര്‍പ്പുമുട്ടുന്നു. കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് കാപ്പുപറമ്പിലെ ചൂരിയോട് ആദിവാസി കോളനിവാസികളാണ് കുടിവെളളത്തിനായി ദുരിതമനുഭവിക്കുന്നത്. 15 വീടുകളിലായി വൃദ്ധരും, സ്ത്രീകളും കുട്ടികളുമടക്കം 60ല്‍ പരം ആളുകളാണ് താമസിച്ചുവരുന്നത്.

കാലങ്ങളായി പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ കിണറിനെയാണ് ആശ്രയിച്ചിരുന്നത്. ഇതാവട്ടെ കോളനിയില്‍ നിന്നും അരകിലോമീറ്ററോളം ദൂരത്തിലുമാണ്. വൃദ്ധരായ സ്ത്രീകള്‍ വളരെ പ്രയാസപ്പെട്ടാണ് കുടിവെളളം തലയിലേറ്റി കൊണ്ടുവരുന്നത്.

സര്‍ക്കാറിന്റെ വിവിധ ഫണ്ടുപയോഗിച്ച് കോളനിയില്‍ രണ്ട് കിണറുകള്‍ കുഴിച്ചെങ്കിലും വെളളം ലഭിച്ചില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ആദിവാസി ക്ഷേമ പദ്ധതിയിലുള്‍പ്പെടുത്തി കുടിവെളളത്തിനായി നീക്കിവെച്ച തുക വിനിയോഗിച്ചിട്ടില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. കോളനിയില്‍ കുടിവെളള പദ്ധതിക്ക് വേണ്ടി 9.2 ലക്ഷത്തിന്റെ പദ്ധതിക്ക് ടെണ്ടര്‍ നടപടികള്‍ നടത്തിയെങ്കിലും പ്രവര്‍ത്തി ഏറ്റെടുക്കാന്‍ ആളില്ലെന്ന കാരണം പറഞ്ഞ് പദ്ധതി മുടങ്ങുകയായിരുന്നു.

കോളനിയില്‍ സ്ഥാപിച്ച റവന്യു വകുപ്പിന്റെ കുടിവെളള കിയോസ്‌കില്‍ കഴിഞ്ഞ രണ്ടുദിവസമായി വെളളം ലഭിക്കുന്നത് കോളനിക്കാര്‍ക്ക് അല്‍പം ആശ്വാസമായിട്ടുണ്ട്. എന്നാല്‍ ഈ വെളളം കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും കഴിയാത്ത വെളളമാണെന്നാണ് കോളനിക്കാര്‍ പറയുന്നത്.

ആദിവാസി കാട്ടുനായ്‌ക്കര്‍ വിഭാഗത്തില്‍പ്പെട്ട ഇവര്‍ കഴിഞ്ഞ 32 വര്‍ഷമായി ഇവിടെയാണ് താമസം.പല പദ്ധതികള്‍ പ്രകാരം കോളനിയില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെങ്കിലും പലതും ഇപ്പോള്‍ ജീര്‍ണ്ണാവസ്ഥയിലാണ്. മഴപെയ്താല്‍ വീടിനകത്തേക്ക് വെളളം ഒലിച്ചിറങ്ങുന്ന സ്ഥിതിയുമുണ്ട്. മിക്ക വീടുകളിലുംശൗചാലയ സൗകര്യങ്ങളില്ല.

ആദിവാസി ക്ഷേമ പദ്ധതിയിലുള്‍പ്പെടുത്തി (പിവിടിജി) കോളനിയില്‍ നടപ്പാക്കാന്‍ ഉദ്ദ്യേശിച്ചിരുന്ന നിര്‍ദ്ദിഷ്ഠ കുടിവെളള പദ്ധതിക്ക് സര്‍വ്വെ നടപടികള്‍ക്കും മറ്റുമായി പാലക്കാട് വാട്ടര്‍ അതോറിറ്റിയില്‍ ചില യുവാക്കളാണ് തുക അടച്ചത്.

ഇതുപ്രകാരം പദ്ധതിക്കാവശ്യമായ കിണര്‍ നിര്‍മ്മിക്കുന്നതിനുളള സ്ഥലം കണ്ടെത്തുകയും റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്തിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് കോളനിക്കാര്‍ പറയുന്നു. എന്നാല്‍ ഈ വര്‍ഷം പദ്ധതിയുടെ ഫണ്ട് വകമാറ്റിയെന്നാണ് കോളനിക്കാര്‍ ആരോപിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് ഓഫീസിനുമുമ്പില്‍ കുത്തിയിരുപ്പ് സമരം നടത്തുമെന്ന് ഊരുമൂപ്പന്‍ കുറുമ്പന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏതെങ്കിലും അഭിഭാഷകന്‍ തന്റെ വരുമാനം വെളിപ്പെടുത്താറുണ്ടോ? കോടതി മുറിയില്‍ ചിരി പടര്‍ത്തി ജസ്റ്റിസ് ബി.വി. നാഗരത്‌നയുടെ ചോദ്യം

India

പഴനി ക്ഷേത്രത്തിന്റെ 100 കോടി വിലമതിക്കുന്ന 1.4 ഏക്കർ ഭൂമി 2 കോടി രൂപയ്‌ക്ക് മറിച്ച് വിറ്റു : വെളിപ്പെട്ടത് പുതിയ ഉദ്യോഗസ്ഥൻ ചുമതയേറ്റതോടെ

India

യുപിയിൽ കുറ്റവാളികൾക്ക് സ്ഥാനമില്ല, കർശന നടപടി സ്വീകരിക്കുക : കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Kerala

കൊല്ലത്ത് ഐസ്‌ക്രീമിനെ ചൊല്ലി വിവാഹ വിരുന്നില്‍ കൂട്ടത്തല്ല്

India

ഒമർ അബ്ദുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണം; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ പുരോഗതിയിലേക്ക് : തരുൺ ചുഗ്

പുതിയ വാര്‍ത്തകള്‍

ഉപരാഷ്‌ട്രപതിയും സുരേഷ് ഗോപിയും മറുപടി അര്‍ഹിക്കുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ട കേസില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തര്‍ക്കം സമര്‍പ്പിച്ചു

മൂന്ന് യുദ്ധക്കപ്പൽ പദ്ധതികളുമായി ഇന്ത്യൻ നാവികസേന ; 14,000-15,000 ടൺ ഭാരമുള്ള ആറ് യുദ്ധക്കപ്പലുകൾ നിർമ്മിക്കും

15 കിലോ ആനക്കൊമ്പ് പിടിച്ചു; വംശനാശം നേരിടുന്ന 440 ജീവികളെയും കണ്ടെടുത്തു, 13 പേരെ ഡിആർഐ അറസ്റ്റ് ചെയ്തു

ബാബ കല്യാണിയും സഹോദരിയും തമ്മിലുള്ള ഒരു ലക്ഷം കോടിയുടെ സ്വത്തുതര്‍ക്കം: മധ്യസ്ഥനെ നിയോഗിച്ച് സുപ്രീം കോടതി

നിയമനത്തട്ടിപ്പ്: ഐ ജി അജിത ബീഗം പിഎസ്‌സി ആസ്ഥാനത്തെത്തി

ബലൂചിസ്ഥാനെക്കുറിച്ചോർത്ത് അസിം മുനീറിന് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു : തോൽവി മറച്ചുവെക്കുന്ന പാകിസ്ഥാന്റെ നാണം കെട്ട പഴയ ശീലം ഇപ്പോഴും തുടർക്കഥ

ലോകത്തെ ഏറ്റവും വലിയ ടെക്‌സ്‌റ്റൈൽ ഇവന്റായ ഭാരത് ടെക്‌സ് 2026 ന് നാളെ തുടക്കം

ചതുർഭുജ സുരക്ഷാ ഗ്രിഡുകൾ : 5 മാസം കൂടി… പാകിസ്ഥാനും ബംഗ്ലാദേശും നിശബ്ദരാകും, ഇസ്രായേലിനെപ്പോലെ ഇന്ത്യയും അതിർത്തിയിൽ സുരക്ഷ കവചങ്ങൾ തീർക്കുന്നു

700 വർഷം പഴക്കം , കടൽചെടികളും , കക്കകളും കൊണ്ട് മൂടപ്പെട്ട നിലയിൽ മൂർത്തീ ശിലാ വിഗ്രഹം ; മത്സ്യതൊഴിലാളികൾ കണ്ടെത്തിയത് ബംഗാൾ ഉൾക്കടലിൽ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.