Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ബിജെപിയുടെ വളര്‍ച്ചയില്‍ അസഹിഷ്ണുത: സിപിഎം അക്രമം അഴിച്ചുവിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2017, 10:34 pm IST
in Thiruvananthapuram

 

തിരുവനന്തപുരം: ബിജെപിയുടെ വളര്‍ച്ചയില്‍ അസഹിഷ്ണുക്കളായ സിപിഎം വ്യാപകമായി ആക്രമണം അഴിച്ചുവിടുന്നു. ബിജെപിയുടെ ജനമുന്നേറ്റവും ഏറ്റെടുക്കുന്ന പരിപാടികളിലെ ജനപങ്കാളിത്തവും സിപിഎമ്മിനെ കടുത്ത അസ്വസ്ഥതയിലാക്കിയതിന്റെ പരിണിതഫലമാണ് നേമം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ഒരുവര്‍ഷമായി തുടരുന്ന ഏകപക്ഷീയ ആക്രമണങ്ങള്‍. ജനകീയപ്രവര്‍ത്തനങ്ങളുമായി അടിത്തട്ടിലെ സംഘടനാപ്രവര്‍ത്തനം ശക്തിപ്പെടുത്തി അച്ചടക്കത്തോടെ ബിജെപി മുന്നോട്ടു പോകുമ്പോള്‍ അണികളെ കൂടെ നിര്‍ത്താന്‍ സിപിഎം പെടാപ്പാടുപെടുകയാണ്. ഭയപ്പെടുത്തി അണികളുടെ കൊഴിഞ്ഞുപോക്ക് തടയാനാണ് വിധ്വംസകശക്തികളെ കൂട്ടുപിടിച്ച് സിപിഎം നടത്തുന്ന തേര്‍വാഴ്‌ച്ച.

പാപ്പനംകോട് ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഒരു മാസത്തിനിടയില്‍ നിരവധി അക്രമങ്ങള്‍ക്കാണ് സിപിഎം നേതൃത്വം നല്‍കിയത്. വെള്ളായണി ക്ഷേത്രത്തില്‍ മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കാളിയൂട്ട് ഉത്സവത്തില്‍ എല്ലാ വര്‍ഷവും ദേവിയുടെ ചിത്രം ആലേഖനം ചെയ്ത കാവിക്കൊടികളും തോരണങ്ങളും കെട്ടാറുണ്ട്. ഈ ഉത്സവത്തിലും ഭക്തര്‍ ദേവിയുടെ ചിഹ്നം ആലേഖനം ചെയ്ത കൊടികെട്ടി. എന്നാല്‍ ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുന്നതിന് മതമൗലികവാദികളെ കൂട്ടുപിടിച്ച് ഡിവൈഎഫ്‌ഐയുടെ കൊടി കാല്‍നടയാത്രക്കാര്‍ക്ക് തടസം സൃഷ്ടിക്കുന്ന തരത്തില്‍ കെട്ടി. ഇത് ഭക്തരില്‍ പ്രതിഷേധത്തിന് കാരണമായി. തുടര്‍ന്ന് ഏകപക്ഷിയമായി മാക്‌സിസ്റ്റുകാര്‍ ഗുണ്ടകളെ ഉപയോഗിച്ച് ആക്രമണം അഴിച്ചു വിടുകയായിരുന്നു.

പാപ്പനംകോട് പട്ടാരത്ത് ചാമുണ്ഡിക്ഷേത്രത്തിലുണ്ടായ അക്രമവും സിപിഎം ഗുഢാലോചനയുടെ ഫലമായിരുന്നു. ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമായി മുമ്പെങ്ങും ഇല്ലാത്ത വിളക്കുകെട്ട് എഴുന്നെള്ളിപ്പ് നടത്തി. പകല്‍ ഡിവൈഎഫ്‌ഐയിലും രാത്രിയില്‍ എസ്ഡിപിഐയിലും പ്രവര്‍ത്തിക്കുന്ന ചിലര്‍ കഞ്ചാവും മദ്യവും ഉപയോഗിച്ച് പച്ചനിറത്തിലുള്ള റിബണുകളും കെട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് വിളക്കുകെട്ട് കടന്നുപോയത്. എസ്റ്റേറ്റ് റോഡില്‍ നിന്ന് പാപ്പനംകോട് റോഡിലേക്ക് വിളക്കുകെട്ട് പ്രവേശിച്ചപ്പോള്‍ ആസൂത്രിതമായി ഭക്തജനങ്ങള്‍ക്കു നേരെ ബോംബുള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമണം അഴിച്ചുവിട്ടു. ഷമീര്‍, ലത്തീഫ്, ഷുക്കൂര്‍ എന്നിവര്‍ക്കെതിരെ അന്ന് പരാതി ഉയര്‍ന്നു.

ആക്രമണം തടയാന്‍ ശ്രമിച്ച എസ്‌ഐ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കും നിരവധി ഭക്തര്‍ക്കും പരിക്കേറ്റു. അഖിലേഷ്, സുമേഷ്, അപ്പു എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. കരമനയിലെ കാലടി ക്ഷേത്രത്തിലും സമാനരീതിയില്‍ സിപിഎം അക്രമണം നടത്തി. ബിജെപിയുടെ വെയിറ്റിങ് ഷെഡ് അടിച്ചു തകര്‍ത്ത് പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ചു. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎം ഇടപെടല്‍ അണികള്‍ക്കിടയില്‍ വന്‍പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

World

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

Thiruvananthapuram

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

India

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

India

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പുതിയ വാര്‍ത്തകള്‍

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

കൊട്ടാരക്കരയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നതില്‍ മനംനൊന്ത് വയോധികന്‍ മരിച്ചു

ഖമേനിയുടെ ശവസംസ്കാരത്തിന് മുന്നോടിയായി ഇറാൻ ആയിരക്കണക്കിന് ശവകുടീരങ്ങൾ ഒരുക്കുന്നു, കാരണം ഇതാണ് ?

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കയറിച്ചെല്ലാന്‍ പോലും കഴിയുന്നില്ലെന്ന് പരിതപിച്ച് വി.ശിവന്‍കുട്ടി, സതീശന്‍ ഇടപെടണം!

ആഗോള തലത്തിൽ നാണം കെട്ട് പാകിസ്ഥാൻ : വിദേശ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ ബന്ധു അറസ്റ്റിൽ

അടുത്ത പരീക്ഷണം: പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി രാത്രികാല പിങ്ക് ബസ് സര്‍വീസുകള്‍

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ നിലത്ത് കിടക്കുന്നത് ഒഴിവാക്കും, രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റും

ലക്ഷ്യം എംടിയെ തോജോവധം ചെയ്യല്‍: ‘എംറ്റി സ്‌പെയ്‌സി’ന്‌റെ രചയിതാക്കള്‍ക്കും പ്രസാധകനും കോടതി സമന്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.