Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അത്യുഷ്ണവും കുടിവെള്ള ക്ഷാമവും; ജനജീവിതം തളരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2017, 11:11 pm IST
in Thiruvananthapuram

വര്‍ക്കല: അത്യുഷ്ണവും ശുദ്ധജല ദൗര്‍ലഭ്യവും വര്‍ക്കല ഉള്‍പ്പെടുന്ന ജില്ലയുടെ വടക്കന്‍മേഖലയിലെ ജനജീവിതം താറുമാറാക്കി. ചൂട് ക്രമാതീതമായി വര്‍ധിച്ചതോടെ നിര്‍ജലീകരണമുള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ജനങ്ങളെ വലയ്‌ക്കുകയാണ്. വേനല്‍ക്കാല ചികിത്സതേടുന്നവരുടെ തിരക്ക് വര്‍ധിച്ചു.

ലവണ നഷ്ടം, നിര്‍ജലീകരണം എന്നിവയുടെ പാര്‍ശ്വഫലങ്ങളുമായാണ് അധികംപേരും ചികിത്സതേടുന്നത്. പലരും വിവിധയിനം ചര്‍മരോഗങ്ങള്‍ക്കും ഇരയാണ്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ടു ശരീരത്തില്‍ ഏല്‍ക്കുന്നതിനാല്‍ ചര്‍മത്തില്‍ പലവിധ അസ്വസ്ഥതകളും ഉണ്ടാകുന്നു. ചൂടുകുരു, പൊള്ളല്‍, തൊലിപ്പുറത്തെ നിറഭേദം എന്നിവയാണ് ഇതിലേറെയും. ദാഹം, വിളര്‍ച്ച, ക്ഷീണം, രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചില്‍ എന്നിവയും അനുഭവപ്പെടാറുണ്ട്.

താപനില 40 മുതല്‍ 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമ്പോഴാണ് പ്രതിരോധശേഷി കുറഞ്ഞവരില്‍ സൂര്യാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. സാധാരണ കടുത്തചൂടും കുടിവെള്ളക്ഷാമവും കൂടുതല്‍ അനുഭവപ്പെടുന്നത് മെയ് മാസത്തിലാണ്. ഇപ്പോഴത് ജനുവരി ഫെബ്രുവരി മാസം മുതല്‍ ശക്തമായി.

വര്‍ക്കലയിലും പരിസരങ്ങളിലും ശക്തമായ കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. വാമനപുരം നദിയില്‍ ജലലഭ്യത കുറഞ്ഞതോടെ വര്‍ക്കലയിലെ കുടിവെള്ള വിതരണം അവതാളത്തിലായി. ഉയര്‍ന്ന പ്രദേശങ്ങളില്‍ രഘുനാഥപുരത്തെ ടാങ്കില്‍ നിന്ന് ടാങ്കറുകളില്‍ വെള്ളം എത്തിച്ചിരുന്നുവെങ്കിലും ജലക്ഷാമംമൂലം അതും മുടങ്ങി.

വര്‍ക്കല, ചിറയിന്‍കീഴ് താലൂക്കുകളില്‍ കുടിവെള്ളമെത്തിക്കാനുള്ള ഏക ജലസ്രോതസ് വാമനപുരം നദിയാണ്. നീരൊഴുക്ക് കുറഞ്ഞതോടെ നദിയിലെ പലഭാഗങ്ങളിലുമുള്ള കയങ്ങളിലെ വെള്ളമാണ് പുരവൂര്‍ പുഴക്കടവിലുള്ള പമ്പിംഗ് സ്റ്റേഷനിലെ കിണറുകളില്‍ എത്തിക്കുന്നത്. അവിടെനിന്നുമാണ് ജലം രഘുനാഥപുരത്തെ ഓവര്‍ ഹെഡ് ടാങ്കില്‍ എത്തിക്കുന്നത്. ശേഷം ടാങ്കറുകളിലും പൈപ്പ് ലൈന്‍ വഴിയും ഒരുദിവസം വിതരണം ചെയ്താല്‍ വീണ്ടും വെള്ളം ലഭിക്കണമെങ്കില്‍ നാലുംഅഞ്ചും ദിവസം കാത്തിരിക്കണം.

ഒരുദിവസം രണ്ടായിരം കോടി ലിറ്റര്‍ ജലമാണ് വര്‍ക്കലയില്‍ വേണ്ടിവരുന്നത്. ഇപ്പോഴതിന്റെ പത്തിലൊന്ന് പോലും ലഭ്യമല്ല. വെള്ളം ലഭിക്കുന്നില്ലെന്ന നൂറുകണക്കിന് പരാതികളാണ് ദിവസവും വാട്ടര്‍ അതോറിറ്റി ഓഫീസില്‍ ലഭിക്കുന്നത്. ജലക്ഷാമം രൂക്ഷമായിട്ടും പരിഹരിക്കാനുള്ള നടപടികളൊന്നും അധികൃതര്‍ സ്വീകരിച്ചിട്ടില്ല.

നിരവധി പൊതുകിണറുകളും ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും വറ്റിവരണ്ട് ഉപയോഗശൂന്യമായി. ഇവ വൃത്തിയാക്കാനോ തണ്ണീര്‍ത്തടങ്ങളും ജലാശയങ്ങളും സംരക്ഷിക്കാനോ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളുടെ സൗജന്യയാത്ര:പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ്, സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യം

Kerala

വില്‍ക്കാത്ത ലോട്ടറി ടിക്കറ്റുകള്‍ക്ക് സമ്മാനം: സ്വന്തം തൊഴിലാളി സംഘടനയുടെ പരാതിയിലും സര്‍ക്കാരിന് അനക്കമില്ല!

India

ഇപ്പോൾ ആർക്കും ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറാൻ ധൈര്യമില്ല ; അനുവാദമില്ലാതെ ഒരു പെൺകുട്ടിയെ തൊടാൻ പോലുമാകില്ല ; എന്ത് ചെയ്യണമെന്ന് എനിക്കറിയാം

India

ഭാരം അഞ്ച് കിലോ കുറഞ്ഞു, വാങ്ചുക്കിന്‌റെ ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പാറ്റ പാര്‍ട്ടി

Kerala

അഴിമതിക്കാരനാണ് താന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം: ആര്‍ ചന്ദ്രശേഖരന്‍,കയ്യില്‍ കിട്ടിയത് മാധ്യമങ്ങളോട് പറയുന്നത് വലിയ അപരാധമാണോ?

പുതിയ വാര്‍ത്തകള്‍

 മോദിയ്‌ക്ക് ഓസ്‌ട്രേലിയയിൽ വധഭീഷണിയുമായി ‘ അബു മുസ്തഫ ‘ : മുസ്തഫയെ ഒതുക്കാൻ ഐപി വിലാസം കണ്ടെത്തി ഓസ്‌ട്രേലിയ 

സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് തകർത്ത് ധാമി സർക്കാർ: പച്ച ഷീറ്റുകൾ കൊണ്ട് മൂടി ഭൂമി കൈവശപ്പെടുത്താൻ അനുവദിക്കില്ല 

പാലായില്‍ ദിയയ്‌ക്കുള്ള പിന്തുണ പിന്‍വലിക്കും, നാണം കെട്ട് തുടരാനാവില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

സതീശന്‍ സര്‍ക്കാരിന്‌റേത് അപകടകരമായ മദ്യ നയമെന്ന വിമര്‍ശനവുമായി കെസിബിസി

മമ്മൂട്ടിയും മോഹന്‍ലാലും നേരിട്ട് പറയട്ടെയെന്ന് അന്‍സിബ ഹസന്‍,ശ്വേത മേനോനെ വിശ്വാസമില്ല

പത്തനംതിട്ടയിലെ ഒന്‍പതാം ക്ലാസുകാരിയുടെ മൊഴിയില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

ആഢംബരത്തിൽ ഖമേനിയുടെ സംസ്ക്കാരം നടത്താൻ ജനങ്ങളിൽ നിന്ന് പിരിവ് ; വാങ്ങുന്നത് അരി മുതൽ പണം വരെ ; ജ്യൂസും, ഈത്തപ്പഴവും നൽകണമെന്നും നിർദേശം

ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ലോഡ്ജ് ഉടമയോട് മാപ്പ് പറയാന്‍ പറയുന്നു (ഇടത്ത്) ലോഡ്ജ് പ്രചരണത്തിന് ഉപയോഗിച്ച വനിതാ ബ്ലോഗര്‍ (വലത്ത്)

വനിതാ ബ്ലോഗറെ ഉപയോഗിച്ച് ക്ഷേത്രപവിത്രത കാറ്റില്‍പറത്തി ഗുരുവായൂരില്‍ ലോഡ്ജിന്റെ പരസ്യം; മാപ്പ് പറയിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍

ടിനി ടോമിനെതിരായ പരാതി: മണിക്കൂറുകളോളം കാത്ത് നിന്നിട്ടും അന്‍സിബയുടെ മൊഴി എടുത്തില്ല, പൊലീസിന്റെത് നിരുത്തരവാദപരമായ സമീപനമെന്ന് നടി

ഹിന്ദുമതം സ്വീകരിച്ച യുഎസ് വനിതയ്‌ക്ക് ക്ഷേത്രത്തിൽ വിലക്ക് ; വിജയ് സർക്കാരിനെതിരെ ഹൈക്കോടതി ; ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.