Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അനാഥാലയത്തിന്റെ മറവില്‍ ശിശുവില്‍പ്പന : പരാതിനല്‍കിയിട്ടും നടപടിയെടുക്കാതെ പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2017, 10:01 pm IST
in Thrissur

തൃശൂര്‍ : അനാഥാലയം നടത്തിപ്പിന്റെ മറവില്‍ നവജാതശിശുവിനെ വില്‍പ്പന നടത്തിയതായി പരാതി. തൃശൂര്‍ ഒല്ലൂരില്‍ അടുത്തിടെ പ്രസവിച്ച യുവതിയുടെ കുഞ്ഞിനെ ഇത്തരത്തില്‍ തട്ടിയെടുത്ത് വില്‍പ്പന നടത്തിയതായി പറയുന്നു.

ഇവര്‍ തൃശൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലും വെസ്റ്റ് പോലീസിലും പരാതി നല്‍കി. തൈക്കാട്ടുശ്ശേരിയിലെ ക്യൂന്‍ മേരി ഫോണ്ട്‌ലിംഗ് ഹോമിനെതിരെയാണ് പരാതി.

മുസ്ലീംമതസ്ഥനായ യുവാവിനൊപ്പം താമസിച്ചുവരവെയാണ് കൃസ്തുമത വിശ്വാസിയായ യുവതി ഗര്‍ഭിണിയായത്. ഇതോടെ യുവാവ് ഇവരെ വിട്ട് പോയതായി പറയുന്നു. രഹസ്യമായി പ്രസവം നടത്താമെന്നും കുട്ടിയെ അനാഥാലയത്തില്‍ സംരക്ഷിക്കാമെന്നും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ക്യൂന്‍ മേരിയില്‍ അഭയം തേടിയത്. എന്നാല്‍ കുട്ടിയെ ഇവര്‍ വില്‍പ്പന നടത്തിയതായാണ് യുവതി പരാതിയില്‍ പറഞ്ഞിട്ടുള്ളത്.

ഇതിനിടെ കുഞ്ഞിന്റെ പിതാവായ യുവാവ് തിരികെയെത്തി യുവതിയെയും കുഞ്ഞിനെയും സ്വീകരിക്കാന്‍ തയ്യാറായതോടെയാണ് തട്ടിപ്പ് പുറത്തായത്. കുഞ്ഞിനെ തിരികെ നല്‍കാനാവില്ല എന്ന് അനാഥാലയം നടത്തിപ്പുകാര്‍ പറയുകയായിരുന്നു. യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തിയതായും പോലീസ്‌കേസില്‍ കുടുക്കാന്‍ ശ്രമിച്ചതായും പറയുന്നു.

ഇവരുടെ കുഞ്ഞിന് വന്‍തുകവാങ്ങി വിറ്റതായാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. കുഞ്ഞ് എവിടെയുണ്ടെന്നുപോലും അനാഥാലയം അധികൃതര്‍ വ്യക്തമാക്കുന്നില്ല. അതേസമയം പരാതിനല്‍കിയെങ്കിലും പോലീസിലെ ചിലര്‍ പരാതി ഒതുക്കാന്‍ ശ്രമിക്കുകയാണെന്നും ആക്ഷേപമുണ്ട്. അനാഥാലയങ്ങള്‍ കേന്ദ്രീകരിച്ച് ദത്തെടുക്കലിന് സഹായം നല്‍കിവരുന്ന അഡ്വ. സെബി ജെ. പുല്ലേലി എന്നയാളാണ് ഇടപാടിന് ഇടനിലക്കാരനായതെന്നും പരാതിയില്‍ പറയുന്നു. വെസ്റ്റ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും തുടര്‍നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. അതേസമയം അനാഥാലയങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതിലുള്ള ശിശുവില്‍പ്പന നടക്കുന്നതായും ചില പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. ഇതിനായി പ്രത്യേക റാക്കറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.

ഗര്‍ഭിണികളാകുന്നതോടെ സമൂഹത്തിന് മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ മടിക്കുന്ന സ്ത്രീകളെ ഇത്തരം അനാഥാലയങ്ങളില്‍ താമസിപ്പിക്കുന്നു. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ യുവതിയുടെ യഥാര്‍ത്ഥ പേരിന് പകരം കുട്ടിയെ വാങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ത്രീയുടെ പേര് നല്‍കുന്നു.

ഇതോടെ പ്രസവിക്കുന്ന സ്ത്രീക്ക് പകരം രേഖകളില്‍ കുട്ടിയെ വാങ്ങുന്ന സ്ത്രീ അമ്മയാകുന്നു. ദത്ത് നിയമത്തിന്റെ എല്ലാ ചട്ടങ്ങളും ലംഘിച്ചുള്ള കച്ചവടമാണ് നടക്കുന്നത്.ഈ കേസിലും സമാനമായ തട്ടിപ്പാണ് നടന്നിട്ടുള്ളത് എന്ന് സംശയിക്കുന്നതായും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ദത്ത് നല്‍കുന്നതിന് മുന്‍പായി പാലിക്കേണ്ട നിയമ നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ല. ശിശുക്ഷേമ സമിതി ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ടും നടപടി സ്വീകരിക്കുന്നില്ല. പരാതിക്കാരി നേരിട്ട് ശിശുക്ഷേമ സമിതിക്ക് മുന്നില്‍ പരാതിയുമായെത്തിയിട്ടും നടപടി ഉണ്ടായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

Kerala

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

Kerala

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.