Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാലാ നഗരസഭ ഷോപ്പിങ് കോംപ്ലക്‌സ്: നിരാഹാര സമരം എന്തിനുവേണ്ടിയെന്ന് ചെയര്‍പേഴ്‌സണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2017, 10:20 pm IST
in Kottayam

പാലാ: പാലാ നഗരസഭയുടെ ദളിത് വിരുദ്ധ നിലപാടിനെതിരെ സമരം ചെയ്ത കൗണ്‍സിലര്‍ നിരാഹാരം നടത്തിയതെന്തിനെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണി.

ആദ്യം പറഞ്ഞ കാര്യം വെറും വെള്ളപേപ്പറില്‍ എഴുതിവാങ്ങുന്നതിന് വേണ്ടിയായിരുന്നോ പി.കെ മധു നാലുദിവസം നിരാഹാരം കിടന്നതെന്ന് ചെയര്‍പേഴ്‌സണ്‍ ചോദിക്കുന്നു. മാര്‍ക്കറ്റ് കോംപ്ലക്‌സില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന് മുറി അനുവദിച്ചതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പോരായ്‌മകള്‍ ഉണ്ടെങ്കില്‍ അത് സ്‌പെഷ്യല്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്യാമെന്നും സൂപ്പര്‍ മാര്‍ക്കറ്റിന് മുന്‍വശത്തല്ലാത്ത എന്ന പരാമര്‍ശം കൊണ്ട് ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍ അത് തിരുത്താന്‍ തയ്യാറാണെന്നും തുടക്കം മുതലേ താന്‍ പരസ്യമായി പറഞ്ഞിരുന്നതാണെന്നും ചെയര്‍പേഴ്‌സണ്‍ ചൂണ്ടിക്കാട്ടുന്നു. മധുവിന്റെ ആവശ്യം ചര്‍ച്ച ചെയ്യുന്നതിനായി സ്‌പെഷ്യല്‍ കൗണ്‍സില്‍ വിളിക്കും എന്നതല്ലാതെ ഒരു ഉറപ്പും ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ ആര്‍ക്കും നല്കിയിട്ടില്ലെന്നും ലീനാ സണ്ണി പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടി നേതൃത്വം എടുക്കുന്ന ഏതു തീരുമാനത്തെയും പിന്തുണയ്‌ക്കും. കൗണ്‍സിലിലെ നാലുപേര്‍ ഒഴികെ എല്ലാവരും കൂട്ടായി തീരുമാനിച്ചതാണ് ഇക്കാര്യമെന്നും ചെയര്‍പേഴ്‌സണ്‍ പറയുന്നു.

മാര്‍ക്കറ്റ് കോംപ്ലക്‌സ് ഒരു വ്യാപാരസമുച്ചയമായി മാറ്റാന്‍ കൗണ്‍സിലിലെ ഭൂരിപക്ഷത്തിന്റെ ആഗ്രഹം ഇല്ലാതാക്കാന്‍ ആദ്യം മുതല്‍ ശ്രമമുണ്ടായിരുന്നു. മുന്‍പ് മാര്‍ക്കറ്റിംഗ് കമ്പനി നടത്തിയവര്‍ കൗണ്‍സില്‍ നോട്ടീസ് നല്‍കുന്നതിന് മുന്‍പ്തന്നെ മുഴുവന്‍ കെട്ടിയടച്ച് ആകര്‍ഷണമല്ലാതാക്കിയിരുന്നു. ഇത് ലേലത്തില്‍ ആരും പിടിക്കരുതെന്ന ഗൂഢാലോചനയാണോ എന്നു സംശയിക്കുന്നതായും ചെയര്‍പേഴ്‌സണ്‍ പറയുന്നു.

കൊട്ടാരമറ്റത്തെയും തെക്കേക്കരയിലെയും നഗരസഭാ വക ഷോപ്പിംഗ് കോംപ്ലക്‌സ് ലേലം ചെയ്തപ്പോള്‍ താഴത്തെ നിലയിലെ ഏറ്റവും മൂല്യം കുറഞ്ഞ മുറി പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന് നീക്കിവച്ചപ്പോള്‍ ആ കൗണ്‍സിലിലെ അംഗമായിരുന്ന പി.കെ മധു പ്രതികരിക്കാതിരിക്കുകയും ഇപ്പോള്‍ മാര്‍ക്കറ്റ് കോംപ്ലക്‌സിലെ മൂന്നാം നിലയിലെയും താഴത്തെ നിലയിലെയും മുറികള്‍ അനുവദിച്ച് അര്‍ഹമായ പരിഗണന നല്കിയപ്പോള്‍ അതിനെതിരെ തെറ്റിദ്ധാരണ ഉണ്ടാക്കിയത് എന്തിനാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ലീനാ സണ്ണി പറയുന്നു.

അതുകൊണ്ടുതന്നെ മധുവിന്റെ സമരത്തിന് നഗരസഭയിലെ പിന്നാക്കക്കാരുടെ പിന്തുണ ലഭിച്ചില്ലെന്നും ചെയര്‍പേഴ്‌സണ്‍ പറയുന്നു. കേരളാകോണ്‍ഗ്രസ് എം ടിക്കററില്‍ ജയിച്ച പി.കെ മധുവിന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ പാര്‍ട്ടി നേതൃത്വത്തോട് പറയാതെ പെടെന്ന് നിരാഹാര സമരം നടത്തിയതില്‍ പാര്‍ട്ടി നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ചെയര്‍പേഴ്‌സന്റെ പ്രസ്താവന തുടരുന്നു.

മധു നിരാഹാര സമരം തുടങ്ങുന്നതിന് മുമ്പുതന്നെ താഴത്തെ നിലയില്‍ ഏറ്റവും മൂല്യമുള്ള ഒരു മുറി മുന്‍വശത്തായും സൂപ്പര്‍ മാര്‍ക്കറ്റിനായി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് ഒഴിച്ച് മൂല്യമുള്ള മൂന്ന് മുറിയും അനുവദിച്ചിരുന്നതാണെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍
Kerala

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍
Football

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

പുതിയ വാര്‍ത്തകള്‍

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ഒന്നരവയസ്സുകാരന്റെ കൊലപാതകം; കുട്ടിയുടെ അമ്മൂമ്മ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.