Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മക്കള്‍ തിലകത്തിന് 100

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 04:23 pm IST
inEntertainment

ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ സിനിമയുടെ പ്രാധാന്യം ആദ്യമായി രേഖപ്പെടുത്തിയ എംജിആര്‍ എന്ന എംജി രാമചന്ദ്രന്റെ നൂറാം ജന്മദിനമായിരുന്നു ഇന്നലെ. മലയാളിയായ എംജിആര്‍ സിനിമയിലൂടെ തമിഴകം കീഴടക്കി പതിറ്റാണ്ടോളം മുഖ്യമന്ത്രിയായത് ചരിത്രത്തിലെ അവിസ്മരണീയ ഏടുകളാണ്. തികച്ചും യാദൃശ്ചികമായാണ് അദ്ദേഹം സിനിമയിലേയ്‌ക്ക് കടന്നു വരുന്നത്.

പാലക്കാട് ജില്ലയിലെ വടവനൂരിലെ മരുവൂര്‍ ഗോപാലമേനോന്റെ മകനായ അദ്ദേഹം ജനിച്ചത് ശ്രീലങ്കയിലാണെങ്കിലും പിന്നീട് തമിഴ്‌നാട്ടിലെയ്‌ക്ക് ചേക്കേറുകയായിരുന്നു. പിതാവിന്റെ ജോലിയുനമായി ബന്ധപ്പെട്ടാണ് തമിഴ്‌നാട്ടിലേയ്‌ക്കെത്തുന്നത്. കേവലം മൂന്നാം ക്ലാസ് വിദ്യാഭ്യാസമാണ് രാമചന്ദ്രന് നേടാന്‍ കഴിഞ്ഞത്. പിന്നീട് നാടകത്തില്‍ തല കാണിച്ചെങ്കിലും അതിലും കൂടുതല്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയിരിക്കെയാണ് അവിചാരിതമായി സിനിമയിലേയ്‌ക്കുള്ള രംഗപ്രവേശം. കലൈഞ്ചര്‍ കരുണാനിധി തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ച രാജേശ്വരി എന്ന സിനിമയിലൂടെയാണ് എംജിആറിന്റെ രംഗപ്രവേശം. അവിടെ നിന്ന് കുറച്ച് കാലം എംജിആര്‍-കരണാനിധി കൂട്ടുക്കെട്ട് തമിഴ് സിനിമാ ലോകത്തെ അടക്കി ഭരിച്ചു.

ഇതിനിടെ ശിവാജി ഗണേഷന്‍ എത്തിയതോടെ തമിഴ് സിനിമ ഇരുവരിലും കേന്ദ്രീകരിച്ചു. അഭിനയ പ്രതിഭയായ ശിവാജി ഗണേഷന്‍ നടികര്‍ തിലകമായപ്പോള്‍ ജനമനസ്സില്‍ പ്രതിഷ്ഠ നേടിയ എംജിആര്‍ മക്കള്‍ തിലകമായി. ഇരുവരും ഒരു സിനിമയില്‍ മാത്രമേ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളു. ഇവരുടെ പേരില്‍ അണികള്‍ തെരുവില്‍ ഏറ്റുമുട്ടിയപ്പോല്‍ ഇനി ഒന്നിച്ച് അഭിനയിക്കേണ്ടെന്ന് രണ്ട് പേരും ചേര്‍ന്ന് തീരുമാനിച്ചു. അത് അവസാന നിമിഷം വരെ പാലിക്കുകയും ചെയ്തു.

1967ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഭരണം അവസാനിപ്പിച്ച് അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ദ്രാവിഡ കഴകം തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തുന്നതിന് സുപ്രധാന പങ്ക് വഹിച്ചത് എംജിആറാണ്. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം അണ്ണാദുരൈ മരിച്ചതോടെ ദ്രാവിഡ കഴകം രണ്ട് ചേരിയായി മാറി. എംജിആറിന്റേയും കരുണാനിധിയുടേയും. 1972ലെ തെരഞ്ഞെടുപ്പില്‍ എംജിആര്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായതോടെ ഒരു പുതിയ താരോദയ രാഷ്‌ട്രീയം രൂപംകൊള്ളുകയായിരുന്നു. കരുണാനിധിയുടെ രചനയും എംജിആറിന്റെ സംഭാഷണവും തമിഴ് മക്കളെ കോരിതരിപ്പിച്ചു. എംജിആര്‍ തനിക്കൊരു വെല്ലുവിളിയാകുമെന്ന് കരുണാനിധി ഒരിക്കലും കരുതിയിരുന്നില്ല. എന്തായാലും തമിഴ്‌നാട് പിന്നീട് എംജിആറിന്റെ കൂടെയായിരുന്നു. ഭരണത്തില്‍ വലിയ ജനപ്രിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലെങ്കിലും തമിഴ്‌നാട്ടുകാരുടെ ധീരപുരുഷനായി മാറി അദ്ദേഹം.

ചികിത്സാര്‍ത്ഥം അമേരിക്കയിലെ ആശുപത്രിയില്‍ കിടന്നപ്പോള്‍ രക്തം നല്‍കാനെത്തിയത് ആയിരങ്ങളാണ്. ആശുപത്രി വിട്ട ശേഷം പിന്നീട് നടത്തിയ പൊതുസമ്മേളനങ്ങളില്‍ ജനങ്ങളെ അഭിസംബോധന ചെയ്തത് എന്‍ രക്തത്തിന്‍ രക്തമാന മക്കളെ എന്ന് പറഞ്ഞ് കൊണ്ടാണ്. മുഖ്യമന്ത്രി പദവിയിലിക്കെ 39 കൊല്ലം മുമ്പാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. തമിഴ്‌നാടിന് വേണ്ടി എന്ത് ത്യാഗവും ത്യജിക്കാന്‍ അദ്ദേഹം തയ്യാറായതിന്റെ തെളിവാണ് ഇന്നും മറീന ബീച്ചിലേയ്‌ക്ക് ഒഴുകുന്ന ജനക്കൂട്ടം.

സംഘടന കരുണാനിധിയോടൊപ്പമായിരുന്നെങ്കിലും ജനം എംജിആറിനൊപ്പമായിരുന്നു. ആശയമില്ലെങ്കിലും വ്യക്തിപ്രഭാവത്തിന് മുന്‍തൂക്കം നല്‍ികിയ തമിഴ്‌നാട് രാഷ്‌ട്രീയത്തിന്റെ തുടക്കവും ഇവിടെ നിന്നായിരുന്നു. അഞ്ച് പതിറ്റാണ്ട് മുമ്പ് കോണ്‍ഗ്രസിന്റെ ഭരണം അവസാനിപ്പിച്ചതും എംജിആറിന്റെ നേതൃത്വത്തിലുള്ള ദ്രാവിഡ കഴകം ആണെന്ന് പറഞ്ഞാല്‍ തെറ്റില്ല.

ലോകത്തിലാദ്യമായി ഒരു സിനിമാനടന്‍ മുഖ്യമന്ത്രിയായത് തമിഴ്‌നാട്ടിലാണ്. പിന്നീട് എന്‍പി രാമറാവു ആന്ധ്രയിലും മുഖ്യമന്ത്രിയായി. എംജിആറിന്റെ നൂറാം ജന്മദിനം തമിഴ്‌നാട്ടിലെങ്ങും വിപുലമായാണ് ആഘോഷിച്ചത്. അതോടൊപ്പം പാലക്കാടും. എംജിആര്‍ മണ്ട്രങ്ങളാണ് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിച്ചത്. ജന്മദിനത്തോടനുബന്ധിച്ച് കേന്ദ്രം അദ്ദേഹത്തിന്റെ തപാല്‍ സ്റ്റാമ്പിറക്കിയതും ശ്ലാഘനീയമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

India

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

Spiritual

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

Kerala

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.