Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നിയമങ്ങള്‍ കാറ്റില്‍പറത്തി അന്യസംസ്ഥാന എഞ്ചി. കോളേജ് ബസ്സുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2017, 11:41 pm IST
in Thiruvananthapuram

ശിവാകൈലാസ്

വിളപ്പില്‍: അന്യസംസ്ഥാന എഞ്ചിനീയറിംഗ് കോളേജുകളുടെ ബസ്സുകള്‍ കാണുമ്പോള്‍ ജനം പ്രാണഭയത്തോടെ ഓടിമാറുന്നത് പതിവ് കാഴ്ചയാകുന്നു. വഴിമാറിക്കോ, ബ്രേക്കില്ലാത്ത തമിഴന്റെ ബസ്സുവരുന്നുവെന്ന് വഴിയാത്രക്കാരോട് നാട്ടുകാര്‍ വിളിച്ചുപറയുന്നത് നാട്ടിന്‍പുറങ്ങളിലെ പുതിയ ശൈലി. നിയമങ്ങള്‍ കാറ്റില്‍പറത്തി നിരത്ത് കയ്യടക്കി ഇവ തലങ്ങുംവിലങ്ങും പായുമ്പോള്‍ നിയമപാലകര്‍ നോക്കുകുത്തികളാകുന്നു.

കാട്ടാക്കട താലൂക്കിലെ വിളപ്പില്‍, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, മലയിന്‍കീഴ് പഞ്ചായത്തുകളിലൂടെയാണ് അന്യസംസ്ഥാന എഞ്ചിനീയറിംഗ് കോളേജുകളുടെ ബസ്സുകള്‍ ഏറ്റവുമധികം മത്സര ഓട്ടം നടത്തുന്നത്. പൊതുവെ വീതികുറഞ്ഞ ഗ്രാമീണ റോഡുകളില്‍ സ്വകാര്യ കോളേജുകളുടെ വോള്‍വോ ബസ്സുകളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ നിരത്തിലൂടെ പോകുന്ന മറ്റ് വാഹനങ്ങളെയും വഴിയാത്രക്കാരെയും ഭീതിയിലാഴ്‌ത്തിയാണ് മരണപാച്ചില്‍ നടത്തുന്നത്. ഫിറ്റ്‌നസും പെര്‍മിറ്റും ഇല്ലാത്ത വാഹനങ്ങളാണ് സ്വകാര്യ കോളേജുകള്‍ക്കുവേണ്ടി ഓടുന്നവയില്‍ ഭൂരിഭാഗവും. പുലര്‍ച്ചെ അഞ്ചിന് കുട്ടികളെ കുത്തിനിറച്ച് ഗ്രാമ പാതകളിലൂടെ കുതിക്കുന്ന ഈ ബസ്സുകള്‍ക്ക് കോളേജ് അധികൃതര്‍ അനുവധിച്ചിരിക്കുന്നത് ചുരുങ്ങിയ സമയമാണ്. സമയം തെറ്റിയാല്‍ ഡ്രൈവറുടെ പണി തെറിക്കും. അതുകൊണ്ടുതന്നെ മാനേജ്‌മെന്റിന്റെ മിടുക്കനായ ഡ്രൈവര്‍ സര്‍ട്ടിഫിക്കേറ്റിന് പൊതുനിരത്ത് മത്സരക്കളമാക്കുകയാണിവര്‍.

മൂന്ന് വര്‍ഷം മുന്‍പ് കാട്ടാക്കട കുളത്തുമ്മല്‍ സ്‌കൂളിനു മുന്നില്‍ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന പിഞ്ചുകുഞ്ഞിനെയും പിതാവിനെയും കുരുതികൊടുത്താണ് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് ബസ് അതിന്റെ സംഹാര യാത്ര ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഒരു ബൈക്ക് യാത്രികനെ വിളപ്പില്‍ശാല കുണ്ടാമൂഴിയില്‍ ഇടിച്ചുതെറിപ്പിച്ചതാണ് ഏറ്റവും ഒടുവിലത്തെ അപകടം. കൈകാലുകള്‍ക്കും തലയ്‌ക്കും ഗുരുതര പരിക്കേറ്റ പാറശാല സ്വദേശിയായ യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടത്തിന് കാരണമായ തമിഴ്‌നാട്ടിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് ബസ് ഇപ്പോള്‍ വിളപ്പില്‍ശാല പോലീസിന്റെ കസ്റ്റഡിയിലാണ്.

പോലീസ് പെട്രോളിംഗ് ആരംഭിക്കുന്നതിനു മുന്‍പ് അതിര്‍ത്തി കടക്കുന്ന ഇത്തരം ബസ്സുകള്‍ മതിയായ രേഖകളില്ലാതെയാണ് ഓടുന്നത്. മിക്ക ബസ്സുകളിലും ക്ലീനര്‍മാര്‍ ഉണ്ടാകാറില്ല. ഡ്രൈവര്‍മാരില്‍ ഭൂരിഭാഗവും മലയാളികളായതിനാല്‍ കേരളത്തില്‍ വച്ചുണ്ടാകുന്ന ചെറിയ തട്ടും മുട്ടുമൊക്കെ ഇവര്‍തന്നെ ഒതുക്കുകയാണ് രീതി. അപകടങ്ങളില്‍ കേസ് എടുത്തിട്ടുള്ളത് വളരെ ചുരുക്കം ചിലതിനു മാത്രമാണ്. ഇവിടെയുള്ള കോളേജ് ഉടമയുടെ ഏജന്റുകള്‍ ഇടപെട്ട് നിയമനടപടികളില്‍ പെടാതെ ബസ്സുകളെ ഊരിയെടുക്കുകയാണ് പതിവ്. റോഡിലൂടെ പോകുന്ന ബൈക്ക് യാത്രികന് പിന്നാലെ പാഞ്ഞ് പെറ്റി എഴുതുന്ന നിയമ പാലകര്‍ ഇടയ്‌ക്ക് ഇത്തരം വലിയ വാഹനങ്ങളെ പരിശോധനകള്‍ക്ക് വിധേയമാക്കാറില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

Kerala

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

Astrology

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
Varadyam

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ
Varadyam

വ്യത്യസ്തനായൊരു സുദേഷ്ണ

പുതിയ വാര്‍ത്തകള്‍

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.