Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വേനല്‍ മഴ നനഞ്ഞ് അപ്പര്‍കുട്ടനാട്: നിരണത്ത് നെല്‍ച്ചെടി വെള്ളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2017, 08:54 pm IST
in Pathanamthitta

നിരണം: ശക്തമായി പെയ്യുന്ന വേനല്‍ മഴ അപ്പര്‍കുട്ടനാട്ടിലെ നെല്‍കര്‍ഷരെ ആശങ്കയിലാഴ്‌ത്തുന്നു. കൊയ്‌ത്തിന് പാകമായ പാടശേഖരങ്ങളില്‍ മഴവെള്ളം കെട്ടിക്കിടക്കുകയാണ്. അടുത്ത ആഴ്ച കൊയ്തു നടക്കേണ്ട നിരണം, കടപ്ര പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ നെല്ല് മുഴുവനും വീണ് വെള്ളത്തില്‍ കിടക്കുകയാണ്.

കഴിഞ്ഞ ് ദിവസങ്ങളിലായി ശക്തമായ മഴയും കാറ്റുമാണ് ഇവിടെ ഉണ്ടായത്. നിരണം പഞ്ചായത്തിലെ ഇടയോടി ചെമ്പ്, ഇരതോട്, നിരണത്തു തടം, തുടങ്ങിയ പാടശേഖരങ്ങളിലും കടപ്ര പഞ്ചായത്തിലെ ചേന്നങ്കരി, അയ്യങ്കോനാരി, പരുത്തിക്കല്‍ പാടശേഖരങ്ങളിലും നല്ലൊരു ഭാഗവും നെല്ല് വീണു പോയി. വീശിയടിക്കുന്ന കാറ്റാണ് നെല്ല് വീഴുന്നതിന് കാരണമാകുന്നത്

വിളവ് പാകമായ ഏക്കര്‍ കണക്കിന് പാടശേഖരങ്ങളാണ് ഇപ്പോഴും കൊയ്‌ത്തു കാത്തുകിടക്കുന്നത്.വേങ്ങല്‍ പാടം, കൈപ്പാല പടിഞ്ഞാറ്, പാരൂര്‍ കണ്ണാട്. പാണാകേരി, പടവിനകം തുടങ്ങിയ പാടശേഖരങ്ങളില്‍ എല്ലാം വേനല്‍മഴയെ തുടര്‍ന്ന് വെളളക്കെട്ട് ഉണ്ട് മഴയെത്തുടര്‍ന്ന് പാകമായ നെല്‍ചെടികളെല്ലാം ചരിഞ്ഞ് കിടക്കുന്ന നിലയിലാണ്.വീണ് കിടക്കുന്ന നെല്ല് കിളിര്‍ക്കാന്‍ സാദ്ധ്യതയുണ്ട്.കൊയ്‌ത്ത് യന്ത്രങ്ങള്‍ പാടശേഖരങ്ങളില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ ഇറക്കാന്‍ കഴിയില്ല.

കൊയ്ത് യന്ത്രം കൊണ്ടാണെങ്കിലും അനുബന്ധ തൊഴിലിന് തൊഴിലാളികളുടെ ക്ഷാമവുമുണ്ട്.കൃഷിയിറക്കാന്‍ താമസിച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണം എന്ന് കര്‍ഷകര്‍ തന്നെ പറയുന്നു..കഴിഞ്ഞ വര്‍ഷം വേനല്‍മഴക്ക് മുന്‍പ് തന്നെ കൊയ്ത് ഇവിടെ പൂര്‍ത്തികരിച്ചിരുന്നു.കൃഷി വിളവെടുക്കാന്‍ പാകമായിട്ടും അര്‍ഹമായ ആനൂകൂല്യങ്ങള്‍ നല്‍കാന്‍ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല.

അപ്പര്‍കുട്ടനാട് ഉള്‍പ്പെടെ താലൂക്കിലെ പാടശേഖരങ്ങളില്‍ കൃഷിയിറക്കിയവര്‍ക്കാണ് ഇവ കിട്ടാനുള്ളത്. കൂലി, വളം, കീടനാശിനി തുടങ്ങിയവയ്‌ക്കുളള സബ്‌സിഡി എന്നിവയൊക്കെയാണ് ലഭിക്കാനുള്ളത്. നെല്‍ച്ചെടിക്ക് നാല്പത്തിയഞ്ചുദിവസം പ്രായമായി. മിക്കയിടത്തും രണ്ടാം വളവുമിട്ടു. ഇത്രമായിട്ടും ആനുകൂല്യങ്ങളുടെ പ്രഖ്യാപനം മുറപോലെ നടന്നതല്ലാതെ സഹായം എങ്ങുമെത്തിയില്ല.സുസ്ഥിര നെല്‍വികസന പദ്ധതി, ആര്‍.കെ.വി.വൈ. എന്നിവപ്രകാരമാണ് സര്‍ക്കാര്‍ നെല്‍കൃഷിക്ക് സഹായങ്ങള്‍ നല്‍കുന്നത്. ഇതില്‍ ഉഴവുകൂലി ഹെക്ടറിന് ആറായിരംരൂപ വീതമാണ് കൊടുക്കേണ്ടത്. മിക്കവരും ട്രാക്ടര്‍ ഉപയോഗിച്ച് ഏക്കറുക്കണക്കിന് പാടശേഖരങ്ങള്‍ ഉഴവുനടത്തിയത് കടം വാങ്ങിയാണ്. മണിക്കൂറിന് എണ്ണൂറുരുപ വരെ കൂലി നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഉല്പാദന ബോണസ്സും നല്‍കിയിട്ടില്ല. ഹെക്ടറിന് ആയിരം രൂപയാണ് നല്‍കുന്നത്. നോട്ടുപ്രതിസന്ധി കൂടി വന്നതോടെ കര്‍ഷകരുടെ കാര്യം കഷ്ടത്തിലായി. പാടത്തെ പണിക്കായി തൊഴിലാളികളെ ഒന്നോ രണ്ടോ ദിവസമേ നിര്‍ത്താന്‍ കഴിയൂ.

പതിനഞ്ചും ഇരുപതും പേരുവരെ ഇതിനായി നിര്‍ത്തേണ്ടി വരുന്നുണ്ട്. ഇവര്‍ക്കു കൂലി കൊടുക്കുന്നതിന് ബാങ്കില്‍നിന്ന് പിന്‍വലിക്കാവുന്ന പിരിധി തുകയുടെ ഇരട്ടിവരെ കൊടുക്കേണ്ടിവരും. നിലവിലെ സാഹചര്യത്തില്‍ ഇത് ബുദ്ധിമുട്ടായി മാറുന്നു. നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം, കവിയൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷകരാണ് സര്‍ക്കാര്‍ സഹായം കാത്തുകഴിയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സനെ തോല്‍പിച്ചതോടെ സ്വന്തം നാട്ടുകാരുടെ മുന്‍പില്‍ തലയുയര്‍ത്താനാവാതെ മാഗ്നസ് കാള്‍സന്‍….

India

വിവേക് വാധ്വ പറയുന്നു ഇന്ത്യ അടിപൊളിയാണ്…ഇനി അമേരിക്ക ഉപേക്ഷിച്ച് പോരൂ

Mollywood

പ്രണവ് മോഹന്‍ലാല്‍ ജര്‍മ്മനിയില്‍ ബീറ്റ്സും മിക്സിങ്ങും പഠിക്കുന്നു

Kerala

നടന്‍ ജോഗിയുടെ ഭാര്യയുടെ പോരാട്ടത്തിന്റെ കഥ ആര്‍ക്കും പ്രചോദനമാകും

Spiritual

അശ്വത്ഥാമാവ് ഭീമസേനനെതിരെ വിട്ട നാരായണാസ്ത്രത്തിന്റെ കഥ

പുതിയ വാര്‍ത്തകള്‍

ഡി.കെ. ശിവകുമാര്‍ വരുന്നതോടെ ഇനി കോഫി ഡേ ഓഹരി വാങ്ങി കീശ നിറയ്‌ക്കുവിന്‍ എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരം, ഓഹരിവില കുതിച്ചു

ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് അഡ്വാൻസ്ഡ് എക്സ്റ്റെൻഡഡ് റേഞ്ച് ; ഇന്ത്യയുടെ ലക്ഷ്യം ചൈന തന്നെ ; ബാലികതനിൽ കരുത്ത് തെളിയിച്ച് വജ്രായുധം

ഡെലീഷ്യ സമീര്‍ (ഇടത്ത്) ഇഷ മറിയം ഹാരിസ് (വലത്ത്)

.ഡെലീഷ സമീര്‍ എന്ന.പ്ലസ് ടു പെണ്‍കുട്ടി പറയുന്നു (പറയിക്കുന്നു) ‘നമ്മുടെ ഡെമോക്രസി ഫെയില്‍ ആയി’..ഇഷ മറിയം ഹാരിസിന് പിന്നാലെ മറ്റൊരാള്‍

ചൈന അറ്റ്​ലസ് ഡ്രോൺ സ്വാം’ ഇറക്കിയേക്കുമെന്ന് റിപ്പോർട്ട് ; മറുപടിയായി ഹൈ-പവർ മൈക്രോവേവുമായി ഇന്ത്യ ; വെടിമരുന്നും മിസൈലുമില്ലാതെ ശത്രുവിനെ തകർക്കാം

ഗൂഗിളിന്‍റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സായ ജെമിനി (വലത്ത്) സാധാരണക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി ജെമിനി പറയുന്നത് ഭീമമായ അബദ്ധങ്ങള്‍ (ഇടത്ത്)

ഗൂഗിള്‍ സെര്‍ച്ച് പൂര്‍ണ്ണമായും മാറുകയാണ്…

ധന സമ്പാദനത്തിന്.ഈ ഋഗ്വേദ മന്ത്രം

തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)

ജ്യോതിഷം എഴുതിയ മുരുകന്റെ ക്ഷേത്രങ്ങളില്‍ ചെയ്യേണ്ട പ്രധാനവഴിപാടുകൾ

എച്ച് ഡിഎഫ് സി എംഡി ശശിധര്‍ ജഗദീശന്‍ (ഇടത്ത്)

അഴിമതി ആരോപണത്തിന്റെ കരിനിഴലില്‍ എച്ച് ഡിഎഫ് സി; ബാങ്ക് സിഇഒ ശശിധറിനെതിരെയും ചില കണ്ടെത്തലുകള്‍, വിദേശനിക്ഷേപകര്‍ വിറ്റൊഴിയുന്നു

അസിം പ്രേംജിയുടെ മകന്‍ റിഷാദ് പ്രേംജി

എഐയിലേക്ക് ശ്രദ്ധതിരിച്ച വിപ്രോയ്‌ക്ക് മുന്നേറ്റം, വിപ്രോയെ സഹായിക്കുന്നത് എജന്‍റിക് എഐ കമ്പനി

ബംഗ്ലാദേശി കുടിയേറ്റക്കാർ അതിർത്തി കടന്ന് തിരിച്ചുപോകുന്നു : ബിജെപിയുടെ നുഴഞ്ഞുകയറ്റ വിരുദ്ധ നീക്കം ബംഗാളിനെ മാറ്റിമറിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.