Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വെളളായണി ക്ഷേത്രത്തിലെ ഉത്സവം അലങ്കോലമാക്കാന്‍ ആസൂത്രിത നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2017, 11:04 pm IST
in Thiruvananthapuram

വിഴിഞ്ഞം: പുരാതന കാലമായി ആചരിച്ചു വരുന്ന വെളളായണി ദേവീക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവം അലങ്കോലപ്പെടുത്താന്‍ ആസൂത്രിത ശ്രമം തുടരുന്നു. സംസ്ഥാന ഭരണത്തിന്റെ തണലിലാണ് ഉത്സവത്തിന്റെ പ്രാധാന്യം തകര്‍ക്കാനുള്ള ശ്രമം നടക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രപരിസരത്ത് സ്ഥാപിച്ചിരുന്ന ദേവീരൂപം ആലേഖനം ചെയ്ത കൊടിതോരണങ്ങള്‍ പോലീസ് അഴിച്ചു മാറ്റിയിരുന്നു.ഉത്സവം അവസാനിക്കാന്‍ ഇനിയും ദിവസങ്ങള്‍ അവശേഷിക്കേ ക്ഷേത്ര ഗോപുരത്തിന് മുകളില്‍ നാട്ടിയിരുന്ന കൊടി അഴിച്ചു മാറ്റാനുള്ള പോലീസിന്റെ ശ്രമം സ്ഥലത്ത് സംഘര്‍ഷാവസ്ഥ സംജാതമാക്കുകയായിരുന്നു. കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചു കൊണ്ട് അലങ്കാരഗോപുരത്തിന് മുകളില്‍ കയറി കൊടി അഴിച്ചുമാറ്റാനുള്ള നടപടികളിലേക്ക് പോലീസ് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വന്‍ ഭക്തജന സംഘം പരിസരത്ത് തമ്പടിക്കുകയായിരുന്നു.തുടര്‍ന്ന് ക്ഷേത്ര ഉപദേശകസമിതിയുടേയും ഹിന്ദു ഐക്യവേദിയുടേയും നേതൃത്വത്തില്‍ നേമം പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.തുടര്‍ന്ന് പ്രവര്‍ത്തകര്‍ കരമന കളിയിക്കാവിള റോഡും ഉപരോധിച്ചു.പോലീസിനെ മുന്‍നിറുത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത്. സിപിഎമ്മിന്റെ ഉന്നത നേതൃത്വമാണ് ഇത്തരം ഗൂഢനീക്കങ്ങള്‍ക്ക് പിന്നിലുള്ളത്.

ഇത്തവണത്തെ ഉത്സവം ആരംഭിച്ച ശേഷം സിപി എമ്മിന്റെ നേതൃത്വത്തില്‍ എസ്ഡിപിഐ,എന്‍ഡിഎഫ് തുടങ്ങിയ മതതീവ്രവാദ സംഘടനകളുടെ പിന്‍തുണയോടെയാണ് ഉത്സവമേഖലയില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമം നടന്നിരുന്നു.എന്നാല്‍ വിശ്വാസികളുടേയും ഹിന്ദു സംഘടകളുടേയും സമയോചിതമായ ഇടപെടല്‍ മൂലം ശ്രമം പാളിപ്പോകുകയായിരുന്നു.തുടര്‍ന്ന് ക്ഷേത്ര മാഹാത്മ്യവും ഉത്സവ പ്രാധാന്യവും തകര്‍ക്കുന്ന രീതിയില്‍ കുപ്രചരണങ്ങളും ഉണ്ടായി.ഉത്സവം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു.ഉത്സവ കമ്മിറ്റി തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ അലങ്കോലപ്പെടുത്താന്‍ വേണ്ടി രഹസ്യ കമ്മിറ്റികള്‍ പോലും പലയിടത്തും നടന്നിരുന്നു.ചില ഇടത് രാഷ്‌ട്രീയ സംഘടനകളില്‍ നുഴഞ്ഞ് കയറിയിട്ടുള്ള തീവ്രവാദ സംഘടനാ പ്രവര്‍ത്തകരാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍.കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാത്ത സാധാരണ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മുന്നില്‍ നിറുത്തി സംഘര്‍ഷത്തിന് മുതിരുന്നത്.

ക്ഷേത്ര തിരുമുടിയുടെ ചിത്രം ആലേഖനം ചെയ്ത കൊടി, തോരണങ്ങള്‍ മാറ്റണമെന്നായിരുന്നു ഇടത് പ്രവര്‍ത്തകരുടെ പ്രധാന ആവശ്യം.ഉത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ചിരിക്കുന്ന പന്തലുകളുടെ തൂണുകളില്‍ ചുവന്ന കൊടി കെട്ടിയാണ് പ്രകോപനം ആരംഭിച്ചത് ക്ഷേത്ര കോമ്പണ്ടിലെ തൂണുകളില്‍ ചെങ്കൊടി കെട്ടും എന്ന് വെല്ലുവിളിച്ച് കൊണ്ട് ഒരു വിഭാഗം ക്ഷേത്രപരിസരത്ത് തടിച്ച് കൂടിയത് മുന്‍പ് വലിയ സംഘര്‍ഷ സാധ്യത ഉണ്ടാക്കിയിരുന്നു.

ഭക്തജനങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തി സാമുദായിക ലഹള ഉണ്ടാക്കാനാണ് ശ്രമം.അതു വഴി എന്നെന്നേക്കുമായി ക്ഷേത്ര ഉത്സവം നിറുത്തിക്കാനുള്ള രീതിയിലുള്ള നാടകങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്.കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഈ പ്രദേശത്ത് സംഘടിതമായ ഹിന്ദു മുന്നേറ്റം ഉണ്ടായിരുന്നു. ഇത് പലരുടേയും ഉറക്കം കെടുത്തുന്നു എന്നതാണ് യഥാര്‍ത്ഥ്യം .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: കുട്ടിയേയും ഫോണിലെ മറ്റ് പരിചയക്കാരെയും നിരന്തരം ശല്യം ചെയ്ത ലോണ്‍ ആപ്പ് നടത്തിപ്പുകാരെ പിടികൂടി

Article

ഭയപ്പെട്ട കാട്ടില്‍ ഇളകിയതെല്ലാം പുലി

Editorial

കോണ്‍ഗ്രസ് ‘മുഖ്യമന്ത്രിമാര്‍’ തമ്മിലടി തുടങ്ങി

Main Article

‘ദു’വിശേഷം എഴുത്തച്ഛനെതിരെയും

India

ട്ടിനുള്ളിൽ പുലി കയറി; മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ജഗത് ഗുരു ശ്രീശങ്കരന്‍: ഏകത്വദര്‍ശനത്തിന്റെ ദീപ്തസ്തംഭം

അഷ്ടലക്ഷമി സങ്കല്പവും അഷ്ടഐശ്വര്യങ്ങളും

കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന കനകധാരായജ്ഞം

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കനകധാരായജ്ഞത്തിന് തുടക്കമായി

യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ നേരിട്ടെത്തണമെന്ന് ഉത്തരവ്

ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍: 11 മുതല്‍ 3 മണി വരെ വെയില്‍ ഏല്‍ക്കരുത്; ധാരാളം വെള്ളം കുടിക്കണം

തീരുമാനമാകുംവരെ മുഖ്യമന്ത്രി ചര്‍ച്ചയാകാം: കെ. സുധാകരന്‍

ശ്രീകൃഷ്ണ ഭഗവാനെ അവഹേളിച്ച് ഹോട്ടല്‍ പരസ്യം; പ്രതിഷേധം വ്യാപകം; ഹോട്ടല്‍ ഉടമകളിലൊരാളെ അറസ്റ്റ് ചെയ്തു

ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ കണ്ടെതിനെ തുടര്‍ന്ന് ലീക്ക് പ്രൂഫ് പശ കൊണ്ട് ഒട്ടിച്ച നിലയില്‍

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍

വിശ്വാസക്കാര്യം പരിഗണിക്കുമ്പോള്‍ മനസാക്ഷി വഴികാട്ടണം: സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.