Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കിയാല്‍ നിലപാടുമാറ്റി : സമരവുമായി ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2017, 09:44 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ സ്ഥലമേറ്റെടുപ്പ് സമയത്ത് കിയാല്‍ പ്രദേശവാസികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ അട്ടിമറിച്ചെന്നാരോപിച്ച് ആക്ഷന്‍ കൗണ്‍സില്‍ കലക്‌ട്രേറ്റ് ഉപരോധിച്ചു. മട്ടന്നൂര്‍ വിമാനത്താവളത്തിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് നൂറ്റിഎഴുപത്തിയെട്ടുപേര്‍ക്കാണ് അവരുടെ സ്ഥലവും വീടും നഷ്ടപ്പെട്ടത്. സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് മാന്യമായ നഷ്ടപരിഹാരവും പകരം വീട് വെക്കാനുള്ള സംവിധാനവും വിമാനത്താവളത്തില്‍ സ്ഥിരനിയമനവും നല്‍കുമെന്ന് കിയാല്‍ ഉറപ്പ് നല്‍കിയിരുന്നതായി കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നു. എന്നാല്‍ പ്രദേശത്തിന്റെ വികസനത്തിന് വേണ്ടി സ്വന്തം കിടപ്പാടം വരെ ഉപേക്ഷിച്ചവരെ വഞ്ചിക്കുന്ന നിലപാടാണ് കിയാല്‍ സ്വീകരിച്ചതെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. വിമാനത്താവളത്തില്‍ ജോലി ലഭിക്കുന്നതിനു വേണ്ടി ഇന്റര്‍വ്യൂവിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് കഴിഞ്ഞദിവസം കിയാല്‍ അധികൃതര്‍ ഫോണ്‍ ചെയ്തിരുന്നു. രേഖാമൂലം അയക്കുന്നതിന് പകരം ഫോണ്‍ ചെയ്തായിരുന്നു വിവരമറിയിച്ചത്. അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ അഭിമുഖത്തിന് ഹാജരാകാന്‍ നിരവധിപ്പേര്‍ കണ്ണൂരിലെ സ്വകാര്യ ഹോട്ടലിലെത്തുകയും ചെയ്തു.

എയര്‍ ഇന്ത്യയും സിങ്കപ്പൂര്‍ കമ്പനിയും ചേര്‍ന്ന സ്വാകാര്യ ഏജന്‍സിയാണ് അഭിമുഖം നടത്തിയത്. ഗ്രൗണ്ട് ഹാന്റിലിങ് വിഭാഗത്തിലേക്ക് പതിനായിരം രൂപ ശമ്പള വ്യവസ്ഥയില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനമെന്ന് അഭിമുഖം നടക്കുന്ന സമയത്താണ് എയര്‍ ഏഷ്യ അധികൃതര്‍ വ്യക്തമാക്കിയത്. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. അഭിമുഖസമയത്ത് കിയാല്‍ അധികൃതര്‍ ആരും സ്ഥലത്തുണ്ടായിരുന്നില്ല. എന്നാല്‍ സ്ഥിരനിയമനമാണ് വേണ്ടതെന്ന് അഭിമുഖത്തിനെത്തിയവര്‍ വ്യക്തമാക്കിയപ്പോള്‍ തങ്ങള്‍ സ്വകാര്യ ഏജന്‍സിയാണെന്നും കരാറടിസ്ഥാനത്തില്‍ മാത്രമേ നിയമനം നടത്താന്‍ സാധിക്കുകയുള്ളു എന്നുമായിരുന്നു കമ്പനി അധികൃതര്‍ വ്യക്തമാക്കിയത്. കിയാല്‍ നേരിട്ടാണ് അഭിമുഖം നടത്തുന്നതെന്ന വിശ്വാസത്തിലാണ് അംഗങ്ങള്‍ അഭിമുഖത്തിനെത്തിയത്. എന്നാല്‍ അഭിമുഖം ആരംഭിച്ചതിന് ശേഷമാണ് സ്വകാര്യ ഏജന്‍സിയാണ് അഭിമുഖം നടത്തുന്നതെന്ന് വ്യക്തമായത്. തുടര്‍ന്ന് അംഗങ്ങള്‍ ബഹളം വെച്ചതിനാല്‍ അഭിമുഖം നിര്‍ത്തിവെച്ചു. കിയാല്‍ അധികൃതര്‍ സ്ഥലത്തെത്തിയശേഷമാണ് ഹോട്ടലിന് മുന്നിലുള്ള പ്രതിഷേധം അവസാനിച്ചത്. തുടര്‍ന്ന് അഭിമുഖത്തിനെത്തിയവര്‍ കലക്‌ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. വിമാനത്താവളം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായില്ലെങ്കിലും കിയാല്‍ അഭിമുഖം നടത്തി നിരവധിപ്പേര്‍ക്ക് ഇവിടെ ജോലി നല്‍കിയിട്ടുണ്ട്. കോഴിക്കോടും കോട്ടയത്തും ഇന്റര്‍വ്യു നടത്തി സ്വന്തക്കാരെ തിരുകിക്കയറ്റിയെന്നാണ് ആരോപണം. എന്നാല്‍ വിമാനത്താവളത്തിന് വേണ്ടി കിടപ്പാടം വരെ നഷ്ടപ്പെട്ട ഒരാള്‍ക്ക് പോലും കിയാല്‍ ജോലി നല്‍കിയിട്ടില്ല. സ്വകാര്യ ഏജന്‍സികള്‍ വഴി അഭിമുഖം നടത്തി കരാര്‍ അടിസ്ഥാനത്തില്‍ കുറഞ്ഞ വേതനത്തിന് ജോലി നല്‍കി ബോധപൂര്‍വ്വം ദ്രോഹിക്കാനുള്ള നീക്കമാണ് കിയാല്‍ നടത്തുന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം. സമരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മണിക്ക് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ കിയാല്‍ ഓഫീസ് ഉപരോധിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

Kerala

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

India

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

India

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

News

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

പുതിയ വാര്‍ത്തകള്‍

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

റിപ്പോര്‍ട്ടര്‍ ടി വി അടക്കമുള്ള ചാനലുകള്‍ക്കെതിരെയുള്ള ദിലീപിന്‌റെ ഹര്‍ജിയില്‍ പൊലീസിന് അന്ത്യശാസനം

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

മോദി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ വൈദ്യുതീകരിച്ചുവെന്ന് ശ്ലാഘിച്ച് ഷ്നീഡര്‍ ഇലക്ട്രികിലെ വൈസ് പ്രസിഡന്‍റ് ആലിസ് വില്യംസ്

മഹാരാഷ്‌ട്രയിൽ മൂന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 65 കാരനായ ഭീംറാവു കാംബ്ലെയ്‌ക്ക് വധശിക്ഷ; വിധി വന്നത് 60 ദിവസത്തിനുള്ളിൽ 

രാമക്ഷേത്ര സംഭാവനകൾ മോഷ്ടിച്ച പ്രതികൾ രക്ഷപെടരുത് ; കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്ക് അഞ്ച് ലക്ഷം പിഴ

കോണ്‍ഗ്രസ് എസും എന്‍സിപി സെക്യുലറും ലയിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.