Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഏനാത്ത് പാലത്തിന് ബലക്ഷയം സംഭവിച്ചിട്ട് ഇന്ന് രണ്ട് മാസം. യാത്രാ ദുരിതത്തിന് അറുതി വരുത്താന്‍ സംവിധാനമായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2017, 07:40 pm IST
inPathanamthitta

ഏനാത്ത്: ഏനാത്ത് പാലത്തിന് ബലക്ഷയം സംഭവിച്ചിട്ട് ഇന്ന് രണ്ട് മാസം. പാലം തകരാറിലായി രണ്ട് മാസം കഴിഞ്ഞിട്ടും ജനങ്ങളുടെ യാത്രാ ദുരിതത്തിന് അറുതി വരുത്താന്‍ സംസ്ഥനസര്‍ക്കാര്‍ സംവിധാനമൊരുക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്ന് തുടങ്ങി.

യാത്രാസൗകര്യംഒരുക്കാനായി ആറ്റിന്റെ ഇരുവശങ്ങളിലും കെഎസ്ടിപിയുടെ ചുമതലയില്‍ അബര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിച്ച് നല്‍കിയാല്‍ ഉടന്‍ ബെയ്‌ലി പാലം നിര്‍മ്മിക്കുമെന്ന് പാലതകരാറിലായതിന് പിന്നെലെ കരസേന ഉറപ്പ് നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെടാത്തതുകാരണം നിര്‍മ്മാണം നീളുകയാണ്. ആറ്റിന്റെ ഒരു കരയില്‍(കുളക്കടഭാഗം) മാത്രമാണ് അബര്‍ട്ട്‌മെന്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മറുകരയില്‍ക്കൂടി നിര്‍മ്മിച്ചെങ്കില്‍ മാത്രമേ കരസേന ബെയ്‌ലി പാലം നിര്‍മ്മാണം ആരംഭിക്കുകയുള്ളൂ. 150 അടി നീളത്തിലും 10.9 അടി വീതിയിലുമുള്ള ബെയ്‌ലി പാലമാണ് ഇവിടെ നിര്‍മ്മിക്കുന്നത്.

കരസേന ഇതിന് സജ്ജമാണെങ്കിലും ബെയ്‌ലി പാലം വേണോ വേണ്ടയോ എന്ന കാര്യത്തില്‍ തര്‍ക്കങ്ങള്‍ അണിയറയില്‍ നടക്കുന്നതായും ആക്ഷേപമുയരുന്നു. പാലത്തിന്റെ ബലക്ഷയം മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുംവരെയുള്ള യാത്രാദുരിതത്തിന് അറുതിയുണ്ടാക്കാനാണ് ബെയ്‌ലി പാലം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെകൂടി താല്പര്യത്തോടെ സൈന്യം തയ്യാറായത്.അതേസമയം സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ സില്‍ക്കിനെ ഉപയോഗിച്ച് സ്റ്റീല്‍ പാലം നിര്‍മ്മിക്കാനാണ് സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ താത്പര്യം ഉണ്ടായിരുന്നതത്രേ.

ബലക്ഷയം സംഭവിച്ച പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ ഒട്ടും വേഗത്തില്ല നടക്കുന്നത്. ആറ് മാസം കൊണ്ട് ബലക്ഷയം മാറ്റി പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന വകുപ്പ്മന്ത്രി ജി. സുധാകരന്റെ പ്രസ്താവനക്ക് ഏറെ നാണക്കേടുണ്ടാക്കുംവിധമാണ് ഒച്ചിഴയും വേഗത്തിലുള്ള നിര്‍മ്മാണ ജോലികള്‍. വേനല്‍ക്കാലം മാറി മഴവരുന്നതോടെ പാലത്തില്‍ വെള്ളത്തിന്റെ ഒഴുക്ക് കൂടും. ഇത് തുടര്‍നിര്‍മ്മാണ ജോലികളെ തടസപ്പെടുത്തും. എന്നാല്‍ സംസ്ഥാന ധനവകൂപ്പ് വേണ്ടത്ര ഫണ്ട് അനുവദിക്കാത്തതുകൊണ്ടാണ് നിര്‍മ്മാണം ഇഴയുന്നതെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന സൂചന.

ഇതിനിടെ അബട്ട്‌മെന്റിന്റെ നിര്‍മ്മാണം വിലയിരുത്തലിനായി കരസേനയുടെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസംവീണ്ടും എത്തി. സെക്കന്തരാബാദ് റെജിമെന്റിലെ കേണല്‍ നീരജ് റാത്തൂറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് എത്തിയത്. അബട്ട്‌മെന്റിന്റെ നിര്‍മ്മാണത്തില്‍ സംതൃപതി അറിയിച്ചു. മറുകരയിലെ അബട്ട്‌മെന്റുകൂടി പൂര്‍ത്തിയായെങ്കിലേ സൈന്യത്തിന്റെ എഞ്ചിനീയറിങ് വിഭാഗം നിര്‍മ്മാണം ആരംഭിക്കുകയുള്ളൂയെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്തയാഴ്ച രണ്ടാമത്തെ അബര്‍ട്ട്‌മെന്റും പൂര്‍ത്തിയാകുമെന്നാണ് കെഎസ്ടിപി ഉദ്യോഗസ്ഥര്‍ കേണല്‍ നീരജ് റാത്തൂരിന് ഉറപ്പ് നല്‍കിയത്. ഏപ്രില്‍ ആദ്യവാരത്തില്‍ ബെയ്‌ലി പാലം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.