Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മാര്‍ക്‌സിസ്റ്റ് ക്രൂരതക്കെതിരെ മാതൃവിലാപംചിതാഭസ്മ യാത്രകള്‍ക്ക് വികാരനിര്‍ഭരമായ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2017, 09:51 pm IST
in Palakkad

പാലക്കാട്: മാര്‍ക്‌സിസ്റ്റ് ക്രൂരതക്കെതിരെ സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശവുമായി ബിജെപി സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിലുള്ള ചിതാഭസ്മ നിമജ്ജനയാത്രക്ക് തുടക്കമായി.

ഏറെ വികാരനിര്‍രമായ അന്തരീക്ഷത്തിലായിരുന്നു യാത്ര തുടങ്ങിയത്. പ്രിയതമ ഇനിയില്ലെന്ന കാര്യം ഇതുവരെയും ഉള്‍കൊള്ളാന്‍ കഴിയാത്ത ഭര്‍ത്താവ് കണ്ണന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. മക്കളായ അശ്വിന്‍, അക്ഷയ കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യ സരിത മക്കളായ അശ്വതി,അരുണ്‍ എന്നിവരെ ആശ്വസിപ്പിക്കുവാന്‍ അവിടെ ഉണ്ടായിരുന്നവര്‍ക്കായില്ല. അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികള്‍ക്കുമുന്നില്‍ ഒരുതുള്ളി കണ്ണുനീര്‍ പൊഴിക്കുവാനേ കഴിഞ്ഞുള്ളു.

അവസാനമായി മകള്‍ക്ക് യാത്ര നല്‍കുമ്പോള്‍ വിമലാദേവിയുടെ അമ്മരാജമ്മ ആറുമുഖം വിങ്ങിപ്പൊട്ടുകയായിരുന്നു. ഏതൊരമ്മക്കും ഈഗതി വരരുത് എന്ന് മാത്രമാണ് അവര്‍ക്ക് പറയാനുണ്ടായത്.

സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട നൂറകണക്കിനാളുകള്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തി.

കഴിഞ്ഞ ഡിസംബര്‍ 28നാണ് സിപിഎമ്മുകാര്‍ രാധാകൃഷ്ണന്റെ വീടിനു തീയിട്ടത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാധാകൃഷ്ണന്‍ ജനുവരി ആറിനും വിമല 16നുമാണ് മരിച്ചത്. ചിതാഭസ്മവും വഹിച്ചുകൊണ്ട് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് കലശവാഹനങ്ങള്‍ സ്റ്റേഡിയം സ്റ്റാന്റിന് സമീപമെത്തിയത്.

ആവേശോജ്ജ്വലമായ വികാരനിര്‍ഭരമായ മുദ്രാവാക്യം വിളികളുമായാണ് കലശങ്ങള്‍ വേദിയിലെത്തിച്ചത്.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേഖരനാണ് ആദര്‍ശത്തിന്റെ തിരിനാളം പകര്‍ന്നു നല്‍കിയത്.

മാര്‍ക്‌സിസ്റ്റ് പൈശാചികതയുടെ ആക്രമണങ്ങളെയും അധമപ്രവര്‍ത്തനങ്ങളെയും നിശേഷം തുടച്ചുനീക്കി ദേശീയതയുടെ ഉജ്ജ്വലമുന്നേറ്റം സാധ്യമാക്കാന്‍ സദാസന്നദ്ധമാകുമെന്ന് വിമലാദേവിയുടെ ഒരിക്കലുമണയാത്ത് ചിതാഗ്നിക്കുമുന്നില്‍ പ്രതിജ്ഞചെയ്തുകൊണ്ടാണ് യാത്രക്ക് തുടക്കമായത്.

പിണറായി വിജയന്‍ പ്രസംഗത്തിലും പ്രവൃത്തിയിലും മുഖ്യമന്ത്രി പദവിയുടെ ഔന്നത്യം കാത്തുസൂക്ഷിക്കണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. പിണറായി മംഗലാപുരത്ത് പോയപ്പോള്‍ തടയുമെന്ന് ആര്‍എസ്എസുകാര്‍പറഞ്ഞിട്ടില്ല. ആയിരക്കണക്കിന് പോലീസുകാരുടെ വലയത്തിനുള്ളില്‍ പ്രസംഗിക്കുന്നത് മഹത്വമൊന്നുമല്ല.

സംസ്ഥാനത്തെ കൊലപാതക രാഷ്‌ട്രീയത്തിനെതിരായിട്ടുള്ള ഒരുപ്രതിഷേധം മാത്രമാണ് ബിജെപിപ്രകടിപ്പിച്ചത്. ചെയ്യാത്ത കാര്യവും പറയാത്ത കാര്യവും ആവര്‍ത്തിച്ച് മേന്മനടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.ഹര്‍ത്താലില്‍ ആര്‍എസ്എസിന് യാതൊരു പങ്കും ഇല്ലെന്നിരിക്കെ എന്തിന്റെ പേരിലാണ് അപഹസിച്ചതെന്ന് കുമ്മനം ചോദിച്ചു.

അണികളെ കയറൂരിവിട്ട് കൊലപാതക പരമ്പരഉണ്ടാക്കാനാണ് സിപിഎമ്മിന്റെ ശ്രമമെങ്കില്‍ അത് നടക്കില്ല.

നേതാക്കളായ എം.ഗണേശന്‍,ജി.കാശിനാഥ്, എന്‍.ശിവരാജന്‍, എം.ടി.രമേഷ്, അഡ്വ.ബി.ഗോപാലകൃഷ്ണന്‍, സി.കൃഷ്ണകുമാര്‍, വി.വി.രാജേഷ്, വി.കെ.സജീവന്‍,പി.വേണുഗോപാല്‍, രാധാമണി,എം.മോഹനന്‍,വെള്ളിയാങ്കുളംപരമേശ്വരന്‍,ബിന്ദു,റീബ,ദീപ,ശോഭാരാജന്‍,

അഡ്വ.ഇ.കൃഷ്ണദാസ്,എന്‍.ഷണ്‍മുഖന്‍,സി.രവീന്ദ്രന്‍, സി.ബാലചന്ദ്രന്‍,പ്രൊഫ.വി.ടി.രമ,പ്രമീളശശിധരന്‍, കെ.ജി.പ്രദീപ് കുമാര്‍,പി.സത്യഭാമ,പി.ഭാസി,അജിതാമേനോന്‍,ചെല്ലമ്മ,പി.സ്മിതേഷ്, എ.കെ.ഓമനക്കുട്ടന്‍,പി.രാജീവ്,ഇ.പി.നന്ദകുമാര്‍,കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

ചിതാഭസ്മനിമജ്ജന യാത്രക്ക് ഇന്ന്‌രാവിലെ പത്തു മണിക്ക് കൊല്ലങ്കോട് ഗായത്രി മൈതാനത്തില്‍ ബിജെപി നെന്മാറ മണ്ഡലംകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കും. മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുമംഗല അദ്ധ്യക്ഷത വഹിക്കും.മഹിളാ മോര്‍ച്ചസംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് നയിക്കുന്ന യാത്രയില്‍ ബിജെപിസംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍, ജില്ലാ ജന.സെക്ര കെ. ജി.പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിക്കും.

ശോഭാസുരേന്ദ്രന്‍ നയിക്കുന്ന യാത്രക്ക് ഒറ്റപ്പാലത്തും പട്ടാമ്പിയിലും സ്വീകരണം നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.എം ശ്രീ പദ്ധതി നടപ്പാക്കരുത് ; അറബിക് സർവകലാശാല സ്ഥാപിക്കണം : വിഡി സതീശന് മുന്നിൽ കർശന നിർദേശങ്ങളുമായി സമസ്ത

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

India

ദൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവം : ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

Football

18കാരനായ സ്പെയിന്റെ യമാല്‍ 28കാരനായ ഫ്രാന്‍സിന്റെ എംബാപ്പെയെ ലോകകപ്പ് സെമിയില്‍ നേരിടുമ്പോള്‍…

പുതിയ വാര്‍ത്തകള്‍

ഫുട്ബോള്‍ പരിശീലകന്‍ നിബ്രാസിനെതിരെ പുതിയ പീഡന കേസ്, പിന്നാലെ സ്‌കൂള്‍ കൗണ്‍സിലറെ കത്തിക്കുമെന്ന് ബന്ധുക്കള്‍

ആദ്യം മസ്ജിദ് വന്നു , പിന്നെ മദ്രസയും , പിന്നാലെ പ്രദേശത്തിന്റെ പേര് ഇസ്ലാംപൂരെന്നാക്കി മാറ്റി : 2011 ൽ, 25 മുസ്ലീം കുടുംബങ്ങൾ ഇന്ന് 300 കുടുംബങ്ങൾ

വിദ്യാര്‍ത്ഥികളെ അപമാനിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

അഡ്വ കെ ആര്‍ സുനില്‍ ഹൈക്കോടതിയിലെ ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല, ശബരിമല താന്ത്രിക ചുമതല രാഷ്‌ട്രീയ വിഷയമല്ല- രാജീവ് ചന്ദ്രശേഖര്‍

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ ചൊവ്വാഴ്ച ചോദ്യം ചെയ്യും

മന്ത്രി സി പി ജോണ്‍ സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തി,സ്വകാര്യ ബസുകളിലും സ്ത്രീ സൗജന്യ യാത്ര നടപ്പാക്കി പണം സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യം

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.