Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഏനാത്ത് പാലങ്ങള്‍ നിരവധി: ബലപ്പെടുത്തല്‍ നടപടികള്‍ പോലും നീളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2017, 01:52 pm IST
in Kollam

കൊട്ടാരക്കര: ബന്ധപ്പെട്ടവര്‍ നിരന്തരം പാലങ്ങളെ പറ്റി പ്രഖ്യാപിക്കുന്നതല്ലാതെ ഉള്ള പാലങ്ങളുടെ ബലപ്പെടുത്തല്‍ നടപടികള്‍ പോലും കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ആക്ഷേപം. പാലത്തിന് ബലക്ഷയമുണ്ടായി ഒരുമാസമായിട്ടും നടപടികള്‍ വേഗത്തിലാക്കാന്‍ കഴിയാത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കല്ലടയാറ്റില്‍ വെള്ളം കുറവുള്ള ഈ സമയത്ത് നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിച്ചാല്‍ ബലപ്പെടുത്തല്‍നടപടികള്‍ പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍ പൂര്‍ത്തിയാക്കാമെന്ന് വിദഗ്ദര്‍ ചൂണ്ടികാണിക്കുന്നു. ഒരു മാസമായി മണ്ണ് പരിശോധനയാണെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ ഇത് നിര്‍മ്മാണം നീട്ടികൊണ്ട് പോകാന്‍ പറയുന്ന കാരണമാണെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. മണ്ണ് പരിശോധന ഇന്നത്തെ അത്യാധുനികയന്ത്ര സഹായത്തോടെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാവുന്ന ഒന്നാണ്. അത് അനന്തമായി നീട്ടികൊണ്ടുപോകുന്ന പ്രക്രിയയല്ല. സമാന്തര പാലത്തിന്റെ നിര്‍മ്മാണം സ്റ്റീല്‍ ഉപയോഗിച്ച് ഉടന്‍ ആരംഭിക്കുമെന്ന് പറയുന്നതല്ലാതെ അതിലും അന്തിമതീരുമാനം വന്നിട്ടില്ല. അതിനിടയില്‍ പട്ടാളം ബെയ്‌ലി പാലം നിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറാണന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന് ഇതില്‍ താല്‍പര്യമില്ല. എന്താണ് കാരണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നുമില്ല. ഇങ്ങനെ പാലങ്ങള്‍ നിരവധി പ്രഖ്യാപനത്തില്‍ ഏനാത്തുണ്ടെങ്കിലും ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് അക്കരെയിക്കരെ കടക്കണമെങ്കില്‍ 24 കിലോമീറ്റര്‍ അധികം യാത്ര ചെയ്യേണ്ടുന്ന അവസ്ഥയിലാണ്. ഭരണസിരാകേന്ദ്രത്തിലേക്കടക്കം ദിവസേന ഇതുവഴി യാത്ര ചെയ്തിരുന്ന ലക്ഷകണക്കിന് ആളുകളുടേയും അവശ്യം ഇതു തന്നെയാണ്. എന്നാല്‍ ഇതൊന്നും സര്‍ക്കാര്‍ ഇതുവരെ കാര്യമാക്കിയിട്ടില്ല. എന്നും പ്രഖ്യാപനങ്ങളും ഉന്നതതല സംഘങ്ങളും എത്തുന്നതല്ലാതെ നിര്‍മ്മാണത്തില്‍ കാര്യമായ പുരോഗതി ഇതുവരെ കാണാനില്ല. തങ്ങളുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സമരത്തിന് ഒരുങ്ങിയപ്പോള്‍ സമാന്തരപാലം പ്രഖ്യാപനം നടത്തി എന്നല്ലാതെ ജനപ്രതിനിധികള്‍ താല്‍പര്യമെടുത്ത് ഉദ്യോസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്നാണ് ആക്ഷേപം. ബലക്ഷയമുള്ള രണ്ട് തൂണുകള്‍ ആറ് മാസത്തിനകം മാറ്റിസ്ഥാപിക്കാനായിരുന്നു ഉന്നതതലയോഗത്തില്‍ ധാരണ. ബലക്ഷയമുള്ള രണ്ടും മൂന്നും തൂണുകളാണ് പൂര്‍ണ്ണമായും മാറ്റിസ്ഥാപിക്കുന്നത്. ജനുവരി 10ന് വൈകിട്ട് ആറിനായിരുന്നു ഭാരം കയറ്റിയ വാഹനം കടന്നുപോയതിന് തൊട്ടുപിന്നാലെ പാലത്തിന്റെ ഒരുവശം ചരിഞ്ഞത്.

പാലത്തെ ബീമുകളുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ ബെയറിംഗ് തെന്നിമാറിയെന്നായിരുന്നു ആദ്യനിഗമനം. പാലത്തിന്റെ മുകള്‍ഭാഗത്ത് വിള്ളലുണ്ടാവുകയും കൈവരികള്‍ അടര്‍ന്ന് മാറുകയുമായിരുന്നു. ബ്രിഡ്ജ് എക്‌സ്‌പെര്‍ട്ടുകളും മുങ്ങല്‍വിദഗ്ദരും നടത്തിയ പരിശോധനയിലാണ് പാലത്തിന്റെ അപകടാവസ്ഥ വ്യക്തമാകുന്നത്. 1998ല്‍ ഉദ്ഘാടനം ചെയ്തത പാലമാണ് അപകടത്തിലായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പുതിയ വാര്‍ത്തകള്‍

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.