Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഏനാത്ത് പാലങ്ങള്‍ നിരവധി: ബലപ്പെടുത്തല്‍ നടപടികള്‍ പോലും നീളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2017, 01:52 pm IST
in Kollam

കൊട്ടാരക്കര: ബന്ധപ്പെട്ടവര്‍ നിരന്തരം പാലങ്ങളെ പറ്റി പ്രഖ്യാപിക്കുന്നതല്ലാതെ ഉള്ള പാലങ്ങളുടെ ബലപ്പെടുത്തല്‍ നടപടികള്‍ പോലും കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ആക്ഷേപം. പാലത്തിന് ബലക്ഷയമുണ്ടായി ഒരുമാസമായിട്ടും നടപടികള്‍ വേഗത്തിലാക്കാന്‍ കഴിയാത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കല്ലടയാറ്റില്‍ വെള്ളം കുറവുള്ള ഈ സമയത്ത് നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിച്ചാല്‍ ബലപ്പെടുത്തല്‍നടപടികള്‍ പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍ പൂര്‍ത്തിയാക്കാമെന്ന് വിദഗ്ദര്‍ ചൂണ്ടികാണിക്കുന്നു. ഒരു മാസമായി മണ്ണ് പരിശോധനയാണെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ ഇത് നിര്‍മ്മാണം നീട്ടികൊണ്ട് പോകാന്‍ പറയുന്ന കാരണമാണെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. മണ്ണ് പരിശോധന ഇന്നത്തെ അത്യാധുനികയന്ത്ര സഹായത്തോടെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാവുന്ന ഒന്നാണ്. അത് അനന്തമായി നീട്ടികൊണ്ടുപോകുന്ന പ്രക്രിയയല്ല. സമാന്തര പാലത്തിന്റെ നിര്‍മ്മാണം സ്റ്റീല്‍ ഉപയോഗിച്ച് ഉടന്‍ ആരംഭിക്കുമെന്ന് പറയുന്നതല്ലാതെ അതിലും അന്തിമതീരുമാനം വന്നിട്ടില്ല. അതിനിടയില്‍ പട്ടാളം ബെയ്‌ലി പാലം നിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറാണന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരിന് ഇതില്‍ താല്‍പര്യമില്ല. എന്താണ് കാരണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നുമില്ല. ഇങ്ങനെ പാലങ്ങള്‍ നിരവധി പ്രഖ്യാപനത്തില്‍ ഏനാത്തുണ്ടെങ്കിലും ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് അക്കരെയിക്കരെ കടക്കണമെങ്കില്‍ 24 കിലോമീറ്റര്‍ അധികം യാത്ര ചെയ്യേണ്ടുന്ന അവസ്ഥയിലാണ്. ഭരണസിരാകേന്ദ്രത്തിലേക്കടക്കം ദിവസേന ഇതുവഴി യാത്ര ചെയ്തിരുന്ന ലക്ഷകണക്കിന് ആളുകളുടേയും അവശ്യം ഇതു തന്നെയാണ്. എന്നാല്‍ ഇതൊന്നും സര്‍ക്കാര്‍ ഇതുവരെ കാര്യമാക്കിയിട്ടില്ല. എന്നും പ്രഖ്യാപനങ്ങളും ഉന്നതതല സംഘങ്ങളും എത്തുന്നതല്ലാതെ നിര്‍മ്മാണത്തില്‍ കാര്യമായ പുരോഗതി ഇതുവരെ കാണാനില്ല. തങ്ങളുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സമരത്തിന് ഒരുങ്ങിയപ്പോള്‍ സമാന്തരപാലം പ്രഖ്യാപനം നടത്തി എന്നല്ലാതെ ജനപ്രതിനിധികള്‍ താല്‍പര്യമെടുത്ത് ഉദ്യോസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്നാണ് ആക്ഷേപം. ബലക്ഷയമുള്ള രണ്ട് തൂണുകള്‍ ആറ് മാസത്തിനകം മാറ്റിസ്ഥാപിക്കാനായിരുന്നു ഉന്നതതലയോഗത്തില്‍ ധാരണ. ബലക്ഷയമുള്ള രണ്ടും മൂന്നും തൂണുകളാണ് പൂര്‍ണ്ണമായും മാറ്റിസ്ഥാപിക്കുന്നത്. ജനുവരി 10ന് വൈകിട്ട് ആറിനായിരുന്നു ഭാരം കയറ്റിയ വാഹനം കടന്നുപോയതിന് തൊട്ടുപിന്നാലെ പാലത്തിന്റെ ഒരുവശം ചരിഞ്ഞത്.

പാലത്തെ ബീമുകളുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ ബെയറിംഗ് തെന്നിമാറിയെന്നായിരുന്നു ആദ്യനിഗമനം. പാലത്തിന്റെ മുകള്‍ഭാഗത്ത് വിള്ളലുണ്ടാവുകയും കൈവരികള്‍ അടര്‍ന്ന് മാറുകയുമായിരുന്നു. ബ്രിഡ്ജ് എക്‌സ്‌പെര്‍ട്ടുകളും മുങ്ങല്‍വിദഗ്ദരും നടത്തിയ പരിശോധനയിലാണ് പാലത്തിന്റെ അപകടാവസ്ഥ വ്യക്തമാകുന്നത്. 1998ല്‍ ഉദ്ഘാടനം ചെയ്തത പാലമാണ് അപകടത്തിലായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

Kerala

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

Kerala

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

Kerala

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

Mollywood

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

സൗജന്യമായി മത്സ്യം നല്‍കിയില്ല: വയോധികനെ മര്‍ദിച്ച പ്രതി പിടിയില്‍

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.