Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പെരുവണ്ണാമൂഴി – കുറ്റ്യാടി ജലസേചന പദ്ധതി കനാലിന്റെ ഭാഗമായ പാലത്തിന് വിള്ളല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2017, 10:46 pm IST
in Kozhikode

പേരാമ്പ്ര: പെരുവണ്ണാമൂഴി – കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകര കനാലിന്റെ ഭാഗമായ ചവറംമൂഴിയിലെ ജാനകിക്കാട് നീര്‍പ്പാലത്തിനു വന്‍വിള്ളലും ജലച്ചോര്‍ച്ചയും. കുറ്റ്യാടിപ്പുഴക്ക് കുറുകെ സുമാര്‍ 80 മീറ്റര്‍ നീളത്തിലാണ് നീര്‍പ്പാലം. പേരാമ്പ്ര മണ്ഡലത്തിലെ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിനെയും നാദാപുരം മണ്ഡലത്തിലെ മരുതോങ്കരയെയും തമ്മില്‍ ബന്ധിപ്പിച്ചാണ് നീര്‍പ്പാലം സ്ഥാപിച്ചിരിക്കുന്നത്.

കാലപ്പഴക്കം കാരണം പാലത്തിന്റെ പല ഭാഗങ്ങളിലും വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. ഇതില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ അധീനതയില്‍ വരുന്ന പാലം ഭാഗത്ത് മുന്‍ വര്‍ഷമുണ്ടായ ദ്വാരം വലുതായി ഭയാനകമായ രീതിയില്‍ വെള്ളം ഇപ്പോള്‍ പുഴയിലേക്കു കുതിച്ചു ചാടുകയാണ്. നീര്‍പ്പാലത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ വരും വര്‍ഷം കനാലു തുറക്കുന്നതിനു മുമ്പ് നടപടി സ്വീകരിക്കുമെന്നു അധികൃതര്‍ അന്നു പറഞ്ഞിരുന്നെങ്കിലും ഫണ്ടില്ലെന്ന് പറഞ്ഞ് ഒരു കാര്യവും ഇക്കുറിയും ചെയ്തില്ല.

കനാല്‍ തുറന്നു ജലം പാഞ്ഞെത്തിയ സമര്‍ദ്ദത്തില്‍ നീര്‍പ്പാലത്തിലെ ദ്വാരം വീണ്ടും വലുതാകുകയായിരുന്നു. നീര്‍പ്പാലത്തിലൂടെ ചെറുവാഹനങ്ങള്‍ക്കു സഞ്ചരിക്കാന്‍ അനുമതിയുണ്ടെങ്കിലും ലോറി അടക്കമുള്ള വലിയ വാഹനങ്ങള്‍ പ്രവേശിക്കുന്നത് മുമ്പേ നിരോധിച്ചതാണ്. അതേ സമയം കരിങ്കല്ലു കയറ്റിയ ടിപ്പര്‍ ലോറികള്‍ ഇടതടവില്ലാതെ ഓടുന്നതും നീര്‍പ്പാലത്തിന്റെ ബലക്ഷയത്തിനു കാരണമാകുന്നുണ്ട്.

മരുതോങ്കര ഗ്രാമപഞ്ചായത്തിലെ വന്‍കിട ക്വാറിയില്‍ നിന്നുള്ള കരിങ്കല്ലാണ് പാലത്തിലൂടെ ടിപ്പറുകളില്‍ കടന്നു പോകുന്നത്. ഇത് നിയന്ത്രിക്കാന്‍ നടപടിയുണ്ടാകാത്തതില്‍ ദുരൂഹതയുണ്ട്. പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന ഭാഗമാണിത്.

സ്‌കൂള്‍ കുട്ടികളടക്കം നിരവധി പേര്‍ പാലത്തിലൂടെ വാഹനങ്ങളിലും അല്ലാതെയും നിത്യവും യാത്ര ചെയ്യുന്നുണ്ട്. ജില്ലയിലെ അറിയപ്പെടുന്ന ഇക്കോ ടൂറിസം മേഖലയായ ജാനകിക്കാട്ടിലേക്കു സന്ദര്‍ശകരെത്തുന്നതും നീര്‍പ്പാലത്തിലൂടെയാണ്. ചങ്ങരോത്ത് ഹോളി ഫാമിലി യുപി സ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളുമെല്ലാം നീര്‍പ്പാലത്തിന്റെ ശോച്യാവസ്ഥയില്‍ ആശങ്കാകുലരാണ്.

തകര്‍ച്ചാഭീഷണിയുള്ള നീര്‍പ്പാലത്തിനു പകരം മരുതോങ്കര ചങ്ങരോത്ത് ഗ്രാമപഞ്ചായത്തുകളെ ബന്ധപ്പെടുത്തി ചവറംമൂഴിയില്‍ പുതിയ പാലം നിര്‍മ്മിക്കണമെന്ന ആവശ്യവും ശക്തമാണ്.

മുന്‍ സര്‍ക്കാറിന്റെ ഭരണകാലത്തു ഇതിനുള്ള ചില നീക്കങ്ങള്‍ നടന്നെങ്കിലും ഫലവത്തായില്ല. ഇതേ ആവശ്യം ഉന്നയിച്ചു കഴിഞ്ഞ ആഗസ്തില്‍ ചങ്ങരോത്ത് ഹോളിഫാമിലി യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ലീഡര്‍ വന്ദന മേരിയുടെ നേതൃത്വത്തില്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ആയിഷക്കു നിവേദനം നല്‍കിയിരുന്നു. മന്ത്രി ടി.പി. രാമകൃഷ്ണനും മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിക്കും ഇതേ ആവശ്യം ഉന്നയിച്ചു നിവേദനം നല്‍കാന്‍ കുട്ടികള്‍ തീരുമാനിച്ചിട്ടുണ്ടെന്നു പ്രധാനാദ്ധ്യാപകന്‍ ടി.ജെ. കുര്യാച്ചന്‍ പറഞ്ഞു. അതേസമയം നീര്‍പ്പാലം ബലപ്പെടുത്തി സുരക്ഷിതമാക്കിയില്ലെങ്കില്‍ വടകരക്കാരുടെ വെള്ളംകുടി മുട്ടുമെന്നതില്‍ സംശയമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

Kerala

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)
Kerala

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

പുതിയ വാര്‍ത്തകള്‍

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.