Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കരിങ്ങാലി പുഞ്ച അധികൃതരുടെ അനാസ്ഥ വിനയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2017, 08:23 pm IST
in Pathanamthitta

പന്തളം: അപ്പര്‍ കുട്ടനാടിന്റെ ഭാഗമായ കരിങ്ങാലി പുഞ്ചയിലെ ആയിരക്കണക്കിനു ഹെക്ടര്‍ പാടശേഖരങ്ങള്‍ അധകൃതരുടെ അനാസ്ഥ കാരണം തരിശായി മാറുന്നു.

പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായാണ് പതിനായിരത്തിലേറെ ഹെക്ടര്‍ വിസ്തൃതിയിലുള്ള കരിങ്ങാലി പുഞ്ച വ്യാപിച്ചു കിടക്കുന്നത്. പുഞ്ചയുടെ ഭാഗമായ, പന്തളം നഗരസഭയിലെ പൂഴിക്കാട് 24, 29 ഡിവിഷനുകളില്‍പ്പെടുന്നതാണ് ചിറമുടി, കണ്ടന്‍ചാത്തന്‍, കതിരക്കോട്, ഏലകളിലെ 300 ഏക്കറോളം വരുന്ന പാടശേഖരങ്ങള്‍ ഈ വര്‍ഷവും കൃഷിയിറക്കാതെ തരിശായി ഇട്ടിരിക്കുകയാണ്. സ്വന്തമായി നിലമില്ലാത്തവര്‍ പാട്ടത്തിനെടുത്തും മുന്‍ കാലങ്ങളില്‍ കൃഷി ചെയ്തിരുന്നു. എന്നാല്‍കഴിഞ്ഞ 2 വര്‍ഷമായി കര്‍ഷകര്‍ പൂര്‍ണ്ണമായും തരികൃഷിയില്‍ നിന്നും പൂര്‍ണമായി വിട്ടുനില്ക്കുകയാണ്. കൃഷി ഉപജീവനമാര്‍ഗ്ഗമായി കണ്ടിരുന്ന കര്‍ഷകരും കര്‍ഷകത്തൊഴിലാളകളും ഇന്ന് കൃഷിയ്‌ക്കിറങ്ങിയാലുണ്ടാകാവുന്ന സാമ്പത്തിക നഷ്ടം ഭയപ്പെടുന്നതാണ് ഇവരെ പിന്തിരിപ്പിക്കുന്നത്.

തൊഴിലാളികളുടെ ദൗര്‍ലഭ്യം, അമിതായ കൂലിച്ചെലവ്, കാലാവസ്ഥാ വ്യതിയാനം എന്നിവ മാത്രമല്ല, കീടനാശിനിയുടെയും രാസവളത്തിന്റെയും എന്നിവയുടെ അമിതമായ വിലക്കയറ്റവും, ഉല്പാദിപ്പിക്കുന്ന നെല്ലിന് ന്യായവില ലഭിക്കാതിരിക്കുകയും ചെയ്യുന്നതും കൃഷിക്കു വിനയായിരിക്കുന്നു. വരമ്പുവെട്ട്, നിലമൊരുക്കല്‍, വിത്ത്, വളം, നടീല്‍, കീടനാശിനി, കളനീക്കം ചെയ്യല്‍, കൊയ്‌ത്ത്, മെതി എന്നിവയ്‌ക്കെല്ലാംകൂടി 25,000ത്തോളം രൂപയാണ് ഒരേക്കര്‍ കൃഷി ചെയ്യാനായി ചിലവു വരുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ 25 മുതല്‍ 30 മേനി വിളവാണ് ലഭിച്ചിരുന്നത്.

അപ്പര്‍ കുട്ടനാടിന്റെ ഭാഗമായ കരിങ്ങാലി പുഞ്ച മുമ്പ് ആലപ്പുഴ ജില്ലയിലായിരുന്നു ഉള്‍പ്പെട്ടിരുന്നത്. പത്തനംതിട്ട ജില്ല രൂപീകരിച്ചപ്പോള്‍ പന്തളത്തെ ആലപ്പുഴ ജില്ലയില്‍ നിന്നും മാറ്റി പത്തനംതിട്ട ജില്ലയിലുള്‍പ്പെടുത്തിയതോടെ പുഞ്ചയുടെ ഏറിയ ഭാഗവും പത്തനംതിട്ട ജില്ലയിലായെങ്കിലും കുറെ ഭാഗം ആലപ്പുഴ ജില്ലയിലാണ്. പത്തംതിട്ടയിലുള്‍പ്പെടുന്ന കരിങ്ങാലി പുഞ്ചയെ അപ്പര്‍കുട്ടനാടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ അപ്പര്‍കുട്ടനാടിന്റെ ആനുകൂല്യങ്ങള്‍ കരിങ്ങാലി പാടശേഖരത്തിലെ പന്തളം നഗരസഭാ പ്രദേശത്തെ കര്‍ഷകര്‍ക്കു ലഭിക്കാറുമില്ല. 10 കിലോ നെല്ലിന് 123 രൂപയ്‌ക്കാണ് സപ്ലൈകോ കഴിഞ്ഞ തവണ എടുത്തെങ്കിലും പണം യഥാ സമയം കര്‍ഷകര്‍ക്കു കിട്ടുകയുമില്ല. ഒരേക്കറില്‍ നിന്നും നാലുകെട്ട് കച്ചി വരെ ലഭിക്കും. ഒരുകെട്ടു കച്ചിക്ക് 150 രൂപയാണ് വില.

കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പല പദ്ധതികളും പ്രഖ്യാപിക്കുമെങ്കിലും കര്‍ഷകര്‍ക്കു അതിന്റ പൂര്‍ണ്ണമായ പ്രയോജനം ലഭിക്കാറില്ല. കര്‍ഷകര്‍ക്കു നല്കുന്നത് നാമമാത്രമായ സഹായം മാത്രം. അടിസ്ഥാന സൗകര്യങ്ങളായ തോട് പുനരുദ്ധാരണവും, മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകുന്നതിനും വേനല്‍ക്കാലത്തു ലഭിക്കുന്നതിനും വേണ്ട സഹായങ്ങള്‍ ചെയ്യുന്നില്ല. ഇത്തരം കാരണങ്ങളാണ് കൃഷി ഉപേക്ഷിക്കാന്‍ കര്‍ഷകരെ നിര്‍ബ്ബന്ധിതരാക്കിയിരിക്കുന്നത്. പൂട്ട്, നടീല്‍, കൊയ്‌ത്തുമെതി യന്ത്രങ്ങള്‍ കൃഷി വകുപ്പിനുണ്ടെങ്കിലും അവയും സമയത്ത് കര്‍ഷകനു ലഭിക്കാത്തതും പ്രശ്‌നമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമ്മയെ കൊലപ്പെടുത്തിയതിന് നിയമ വിദ്യാര്‍ഥിനി കസ്റ്റഡിയില്‍; അച്ഛന്റെ മരണത്തിലും ആയുഷിക്ക് പങ്ക്?

New Release

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ട്രെയ്‌ലർ പുറത്ത്

Kerala

“തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം”; ദേവസ്വം ബോർഡിന് കത്ത് നല്‍കി കണ്ഠരര് രാജീവര്

Kerala

“കമ്മീഷണർ എന്നെ പറ്റിച്ചിട്ടില്ല, അന്വേഷണം നടക്കട്ടെ”; നടി അൻസിബയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്; 300 ഓളം ജീവനക്കാര്‍ ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

സർക്കാർ പരിപാടികളിൽ ആദ്യം സംസ്ഥാന ഗീതം, പിന്നെ വന്ദേമാതരം, അവസാനം ദേശീയ ഗാനം: പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി കേന്ദ്രം

ഒന്നിലധികം വിവാഹം കഴിച്ചവർക്ക് ഇനി വീട്ടിലിരിക്കാം ; ജോലിയിൽ നിന്ന് പുറത്താക്കും ; സർക്കാർ ആനുകൂല്യങ്ങളും നൽകില്ല : പ്രഖ്യാപിച്ച് ഹിമന്ത സർക്കാർ

സോഷ്യൽ മീഡിയ ലോകത്തെ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ! ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24ന്

എല്‍ നിനോ: അടുത്ത വര്‍ഷം മത്തിയുടെ ലഭ്യത കുറയും- സിഎംഎഫ്ആര്‍ഐ

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.