Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കോന്നിയിലെ വിദേശമദ്യഷോപ്പ് : ജനകീയ സമരത്തില്‍ സിപിഎമ്മിന് അടവുനയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2017, 08:59 pm IST
in Pathanamthitta

പത്തനംതിട്ട: കോന്നിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യഷോപ്പ് മാങ്കുളം ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനെതിരെ നടക്കുന്ന ജനകീയ സമരത്തില്‍ സിപിഎമ്മിന് അടവുനയം.

ഏഴുദിവസമായി തുടരുന്ന സമരത്തിന്റെ തുടക്കം മുതല്‍ സിപിഎം നേതാക്കളാരും തന്നെ രംഗത്ത് എത്തിയിരുന്നില്ല. കോണ്‍ഗ്രസിന്റെ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളാണ് പ്രദേശവാസികളുടെ സമരത്തിന് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് എംഎല്‍എ അടൂര്‍ പ്രകാശ് സമരത്തില്‍ സജീവമായി. ഇതോടെ ഇതൊരു കോണ്‍ഗ്രസ് രാഷ്‌ട്രീയ സമരമായി വരുത്തി തീര്‍ക്കാനാണ് സിപിഎം നേതാക്കള്‍ ശ്രമിച്ചത്. ഇവര്‍ സമരം പൊളിക്കാന്‍ രഹസ്യ നീക്കങ്ങള്‍ നടത്തുന്നതായു നാട്ടുകാര്‍ ആരോപിക്കുന്നു.

മദ്യഷാപ്പ് മാറ്റിസ്ഥാപിച്ച മാങ്കുളം ജംഗ്ഷനില്‍ പ്രദേശവാസികള്‍ നടത്തുന്ന റോഡ് ഉപരോധ മടക്കമുള്ള സമര പരിപാടിയില്‍ സിപിഎം അനുഭാവികളായവരും സജീവമാണ്. എന്നാല്‍ പ്രാദേശിക വികാരം ഭയന്ന് ഇവരെ പിന്‍തിരിപ്പിക്കാന്‍ സിപിഎം നേതൃത്വത്തിന് ഇടപെടാനുമാകുന്നില്ല. ഈ സാഹചര്യത്തില്‍ നേതൃനിരയിലുള്ളവര്‍ സമരപ്പന്തലില്‍ എത്തുന്നില്ലെങ്കിലും അണികള്‍ സമരത്തിന് സഹായവുമായി സജീവമാണുതാനും. എംഎല്‍എ കടിഞ്ഞാണ്‍ ഏറ്റടുത്ത സമരം വിജയിച്ചാല്‍ അത് സിപിഎമ്മിന് പ്രാദേശികമായി ക്ഷീണമാണുതാനും. പക്ഷെ സംസ്ഥാന ഭരണം കയ്യാളുന്ന സിപിഎമ്മിന് ബിവറേജസ് കോര്‍പ്പറേഷന്റെ നീക്കത്തിനെതിരെ സമരം ചെയ്യാനും പരിമിതികളുണ്ട്. സമരം ഏഴു ദിവസം പിന്നിടുമ്പോള്‍ വിജയിക്കുക എന്നത് എംഎല്‍എക്കും കോണ്‍ഗ്രസിനും അഭിമാന പ്രശ്‌നമായി മാറിയിരിക്കുന്നു. മദ്യഷാപ്പ് അവിടെ നിന്നും മാറ്റിയാല്‍ പ്രദേശത്ത് കുറെക്കുടി സ്വാധീനം ഉറപ്പിക്കാനാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ.

സമരം തുടരുന്നതിനിടെ ഇന്നലെ മദ്യശാല തുറന്നെങ്കിലും സമരക്കാരുടെ എതിര്‍പ്പ് കാരണം വില്‍പ്പന നടത്താനായില്ല. സമരക്കാരെത്തുന്നതിന് മുന്‍പ് ഏഴു മണിയോടെ മാനേജര്‍ അടക്കം ആറു ജീവനക്കാരും കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചിരുന്നു. അടുര്‍ ഡിവൈഎസ്പി എസ്.റഫീക്കിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും സ്ഥലത്തെത്തി. വിവരമറിഞ്ഞ് സ്ത്രീകളടക്കം നാട്ടുകാര്‍ സംഘടിച്ചെത്തിയെങ്കിലും കെട്ടിടത്തിന് സമീപത്തേക്ക് കടക്കാന്‍ പോലീസ് അനുവദിച്ചില്ല. തുടര്‍ന്ന് ചൈനാമുക്ക് ളാക്കൂര്‍ റോഡ് രണ്ടിടങ്ങളില്‍ സമരക്കാര്‍ ഉപരോധിച്ചു. വെയിലിനു പരിഹാരമായി റോഡിനു കുറുകെ ടാര്‍പ്പോളിനും വലിച്ചുകെട്ടി സമരം കുടുതല്‍ ശക്തമാക്കി. സമരപ്പന്തലില്‍ ഇരിക്കുന്നവര്‍ക്ക് കുടിവെള്ളവും ആഹാരവും തയ്യാറാക്കി നല്‍കാന്‍ നാട്ടുകാരുടെ സംഘം സജീവമായി. ഇതിനിടെ ഉപരോധവും മറികടന്ന് ചിലര്‍ മദ്യം വാങ്ങാന്‍ ശ്രമിച്ചത് സമരക്കാരെ പ്രകോപിപ്പിച്ചു. പോലിസ് ഇടപെട്ട് അന്തരീക്ഷം ശാന്തമാക്കുകയായിരുന്നു. ഒരാഴ്ചയായി തുടരുന്ന റോഡ് ഉപരോധം ഉപജീവനമാര്‍ഗ്ഗം തടയുന്നതായി പരാതിയുമായി ഒരു സംഘം ഓട്ടോറിക്ഷാ തൊഴിലാളികളും സമരപ്പന്തലിലെത്തി, പോലീസ് ഉദ്യോഗസ്ഥര്‍ ഇവരേയും പിന്‍തിരിപ്പിക്കുകയായിരുന്നു.

ബിവറേജസ് കോര്‍പ്പറേഷന്‍ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരമാണ് ഷോപ്പ് തുറന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനമായ ഇത് തുറന്നു പ്രവര്‍ത്തിക്കാന്‍ സംരക്ഷണം നല്‍കാന്‍ നിര്‍ദ്ദേശമുള്ളതായി പോലീസ് ഉദ്യോഗസ്ഥരും പറഞ്ഞു. എന്നാല്‍ സമരക്കാരെ പ്രകോപിക്കേണ്ട എന്നു കരുതിയാണ് മദ്യം വാങ്ങാന്‍ എത്തുന്നവരെ പോലീസ് പിന്‍തിരിപ്പിക്കുന്നതു.

എക്‌സൈസ് മന്ത്രിയെ പലതവണ ഫോണില്‍ ബന്ധപ്പെട്ടതായും, മദ്യഷോപ്പ് ഇവിടെ നിന്നും മാറ്റുമെന്ന് ഉറപ്പു നല്‍കിയതായും അടൂര്‍ പ്രകാശ് എംഎല്‍എ പറഞ്ഞു. ഷോപ്പ് മാറ്റുന്നതു വരെ പ്രക്ഷോഭം തുടരാനാണ് സമരസമിതിയുടെ തീരുമാനം. ഡ്രൈഡേയായ ഇന്നും സമരം തുടരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

Football

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

Football

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

Cricket

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

Cricket

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

പുതിയ വാര്‍ത്തകള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.