Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറ് മാസത്തിനിടെ ഫയര്‍ സര്‍വീസ് അസോസിയേഷന്റെ രണ്ട് വാര്‍ഷികസമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2017, 01:21 am IST
in Kerala

തിരുവനന്തപുരം: ആറുമാസത്തിനിടെ കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്റെ രണ്ട് വാര്‍ഷികസമ്മേളനം; ലക്ഷ്യം 74 ലക്ഷംരൂപ പിരിക്കലെന്നാണ് ആരോപണം. ആക്ഷേപമുയര്‍ന്നിട്ടും ആഭ്യന്തരവകുപ്പിന് അനക്കമില്ല.

2016 സപ്തംബര്‍ അഞ്ചിന് എറണാകുളത്ത് കേരള ഫയര്‍ സര്‍വീസ് അസോസിയേഷന്‍ സംസ്ഥാനകമ്മിറ്റി ഓഫീസിലാണ് 34-ാം വാര്‍ഷികസമ്മേളനം നടന്നത്. ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിന്റെ ചുവടുപിടിച്ച് അസോസിയേഷന്റെ തലപ്പത്ത് ഭാരവാഹിമാറ്റവും അന്ന് നടന്നു.

കോണ്‍ഗ്രസ് അനുകൂല ഭാരവാഹികളെയാണ് കാലാവധിതികയും മുമ്പ് മാറ്റി സിപിഎം അനുകൂല ഭാരവാഹികള്‍ ചുമതലയേറ്റത്. ഈ സമ്മേളനം നടന്ന് ആറുമാസം തികയുമ്പോഴേക്കും തിരുവനന്തപുരത്ത് വിജെടി ഹാളില്‍ 35-ാം വാര്‍ഷികസമ്മേളനം സംഘടിപ്പിക്കുകയാണ്.

34-ാം വാര്‍ഷികസമ്മേളനം വന്‍വിവാദത്തിലാണ് കലാശിച്ചത്. 3,700 ജീവനക്കാര്‍ 2,000 രൂപവീതം നല്‍കണമെന്ന അസോസിയേഷന്റെ സര്‍ക്കുലറാണ് വിവാദമായത്. എറണാകുളത്തെ ആസ്ഥാനത്തിനു പുറമെ തിരുവനന്തപുരത്ത് രണ്ടാമതൊന്നുകൂടി സ്ഥാപിക്കാനെന്ന പേരിലായിരുന്നു പിരിവിന് നീക്കം.

മാധ്യമങ്ങളില്‍ വാര്‍ത്ത വരുകയും ഭൂരിപക്ഷം ജീവനക്കാരും വിയോജിക്കുകയും ചെയ്തതോടെ അസോസിയേഷന്‍ ഭാരവാഹികള്‍ താത്കാലികമായി പിന്‍മാറി. എന്നാല്‍ സംഘടനയ്‌ക്കും പാര്‍ട്ടിക്കും ആഭ്യന്തരവകുപ്പിനും സര്‍ക്കാരിനും ഇത് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.

ഇതിനുപുറമെ ഡിസംബര്‍ 21 മുതല്‍ 25 വരെ ശബരിമല മണ്ഡലകാലവും ക്രിസ്തുമസ് അടക്കമുള്ള ആഘോഷങ്ങളും നടക്കുന്ന തീയതികളില്‍ 200 ജീവനക്കാരെ അവധി എടുപ്പിച്ച് തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ സംഘടനാ ക്ലാസിനെത്തിച്ചതും അസോസിയേഷന്റെ മുഖം വികൃതമാക്കി.

അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറിയായ ആര്‍. അജിത്കുമാറിന്റെ നിര്‍ബന്ധബുദ്ധിയാണ് ഇതിനു പിന്നിലെന്നും ആരോപണമുയര്‍ന്നിരുന്നു. പരിപാടിയില്‍ ഡിജിപി ഹേമചന്ദ്രന്‍ പങ്കെടുക്കുമെന്ന് പ്രചരിപ്പിച്ചിരുന്നെങ്കിലും ഉണ്ടായില്ല.

മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും ചിത്രങ്ങളോടൊപ്പം സംസ്ഥാനസെക്രട്ടറിയുടെയും ചിത്രം വച്ച ഫ്‌ളക്‌സ് അടിച്ചാണ് 35-ാം വാര്‍ഷികസമ്മേളനത്തിന്റെ പ്രചാരം നടത്തുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും അസോസിയേഷന്റെ നടപടിയെ പിന്തുണയ്‌ക്കുന്നെന്ന് ജീവനക്കാരെ ബോധ്യപ്പെടുത്താനാണിതെന്നും ഒരുവിഭാഗം ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ആറ്റിങ്ങല്‍ ടൗണില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സിലാകട്ടെ സംഘടനയുടെ പേരുപോലും തെറ്റിച്ചാണ് അച്ചടിച്ചിരിക്കുന്നത്.

ഇംഗ്ലീഷില്‍ കെഎഫ്എസ്എ എന്നതിന് കെഎസ്എഫ്എ എന്നാണ് അച്ചടിച്ചിരിക്കുന്നത്. തലസ്ഥാനനഗരത്തില്‍ ഫ്‌ളക്‌സുകള്‍ ഉയര്‍ന്നിട്ടില്ലെങ്കിലും ജില്ലയുടെ പ്രാന്തപ്രദേശങ്ങളില്‍ വാര്‍ഷികസമ്മേളനത്തിന്റെ ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചുകഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.