Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആവശ്യപ്പെട്ട റേഷന്‍ മുഴുവന്‍ നല്‍കിയിട്ടും കുറ്റം കേന്ദ്രത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2017, 10:06 pm IST
in Kerala

തിരുവനന്തപുരം: റേഷന്‍ വിതരണത്തിന് സംസ്ഥാനം ആവശ്യപ്പെട്ട ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായി നല്‍കിയിട്ടും കുറ്റം കേന്ദ്ര സര്‍ക്കാരിന്. അതാത് മാസത്തിനു മുമ്പേ എഫ്‌സിഐ ഗോഡൗണുകളില്‍ റേഷന്‍ എത്തിച്ചെങ്കിലും സ്വന്തം പാര്‍ട്ടിയിലെ യൂണിയന്‍ തൊഴിലാളികള്‍ അട്ടിക്കൂലി ചോദിച്ചതോടെ റേഷന്‍ വിതരണം താളം തെറ്റി. ഒരു മാസം പൂര്‍ത്തിയാകുമ്പോഴാണ് ആ മാസത്തെ റേഷന്‍ എടുത്ത് മാറ്റുന്നത്. ഇത്തരത്തില്‍ നീങ്ങിയാല്‍ റേഷന്‍ വിതരണം പാടെ താളം തെറ്റി രണ്ട് മാസത്തിലൊരിക്കലാകും.

ജനുവരില്‍ അനുവദിക്കേണ്ട 33294 മെട്രിക് ടണ്‍ റേഷനും സംസ്ഥാനത്തിന് നല്‍കിക്കഴിഞ്ഞു. മൊത്ത വിതരണക്കാര്‍ ലോഡൊന്നിന് അഞ്ഞൂറ് രൂപ മുതല്‍ 1700 രൂപ വരെ അട്ടിക്കൂലി നല്‍കിയായിരുന്നു റേഷന്‍ ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്തിരുന്നത്. എഫ്‌സിഐയില്‍ നിന്നും നല്‍കുന്ന വേതനത്തിനു പുറമെയാണ് ഈ അനധികൃത അട്ടിക്കൂലി. ഇത്തരത്തില്‍ ഒരു ദിവസം ഒരു ഗോഡൗണില്‍ നിന്ന് 50000 രൂപവരെ വേതനത്തിനു പുറമെ അധികം ലഭിച്ചിരുന്നു. ഭക്ഷ്യ ഭദ്രതാ നിയമത്തില്‍ ഇടനിലക്കാരില്ലാതെ എഫ്‌സിഐയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ സാധനങ്ങള്‍ വാങ്ങി റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ.

അട്ടിക്കൂലി നല്‍കാന്‍ സര്‍ക്കാരിന് പറ്റില്ല. മുമ്പ് അട്ടിക്കൂലി തുക വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ സമരം ചെയ്തപ്പോള്‍ കൂലി കൂടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇടനിലക്കാരായവരാണ് ഇപ്പോള്‍ ഭരണത്തില്‍. ചര്‍ച്ചക്കുപോയ കളക്ടര്‍ ഉള്‍പ്പെടെയുള്ളവരെ മുമ്പ് തടഞ്ഞു വച്ചിട്ടുണ്ട്. അതിനാല്‍ അട്ടിക്കൂലി നല്‍കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് പറയാനും സാധിക്കുന്നില്ല.

അട്ടിക്കൂലി നല്‍കാം എന്ന നിബന്ധനയോടെയാണ് ഇപ്പോള്‍ റേഷന്‍ നീക്കം നാമമാത്രമായി നടന്നുവരുന്നത്. ഓരോ ഗോഡൗണുകളില്‍ നിന്നും 100 ലോഡ് അരി നീക്കം ചെയ്യേണ്ടിടത്ത് 30 ലോഡ് അരിയാണ് നീക്കം ചെയ്യുന്നത്. അട്ടിക്കൂലി നല്‍കേണ്ടിവന്നാല്‍ സര്‍ക്കാരിന്റെ ഏകദേശ കണക്കെടുപ്പില്‍ 50 ലക്ഷം രൂപ പ്രതിമാസം നീക്കി വയ്‌ക്കേണ്ടതായി വരും. നിയമം ലംഘിച്ച് തങ്ങളുടെ പാര്‍ട്ടിക്കാര്‍ക്ക് അട്ടിക്കൂലി നില്‍കാനാവുമോ എന്നത് ധനകാര്യ വകുപ്പിന്റെ പരിശോധനയിലാണ്.

ഭക്ഷ്യഭദ്രതാനിയമം നടപ്പിലായതോടെ കേരളത്തിന് 14.25 ലക്ഷം മെട്രിക്ടണ്‍ റേഷന്‍ വിഹിതമാണ് ലഭിക്കുന്നത്. നിയമം നടപ്പാകുന്നതിന് മുമ്പ് ലഭിച്ചിരുന്നത് 15.91 ലക്ഷം മെട്രിക് ടണ്‍ആയിരുന്നു. അധികം ലഭിച്ചിരുന്ന റേഷന്‍ അരി അനര്‍ഹരുടെ കൈകളിലാണ് എത്തിയിരുന്നത്. അനര്‍ഹരെ ഒഴിവാക്കാന്‍ നടത്തിയ പരിശോധനയില്‍ സൗജന്യ നിരക്കില്‍ അരി ലഭിക്കേണ്ട 94 ലക്ഷം ഗുണഭോക്താക്കള്‍ ഉണ്ടായിരുന്നിടത്ത് 1.54 ലക്ഷം ആയി. പട്ടികയില്‍ അറുപത് ശതാമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടും പരിശോധന കൂടാതെ കേന്ദ്ര സര്‍ക്കാര്‍ യഥാസമയം അരി നല്‍കി.

ഇതിന്പുറമെ അധികമായി ലഭിച്ചുകൊണ്ടിരുന്ന 20000 മെട്രിക് ടണ്‍ റേഷന്‍ വിഹിതം വെട്ടിക്കുറച്ചു എന്നാണ് ഭരണപക്ഷത്തിന്റെ പരാതി. അരി, ഗോതമ്പ് എന്നിവയുടെ ഉല്‍പ്പാദനമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രം നല്‍കുന്ന റേഷന്‍ വിഹിതം പൂര്‍ണ്ണമായും എടുക്കാറില്ല. ഈ വിവരം അര്‍ദ്ധ വാര്‍ഷിക കണക്കെടുപ്പിന് മുമ്പ് സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ അറിയിക്കും. ഇത്തരത്തിലുള്ള അരി കേരളം പോലുള്ള ഉല്‍പ്പാദനം കുറഞ്ഞ സംസ്ഥാനങ്ങള്‍ക്ക് നല്‍കും.

ഭക്ഷ്യ ഭദ്രതാനിയമം നടപ്പാക്കാന്‍ സംസ്ഥാനം കാലതാമസം വരുത്തിയതിനാല്‍ ഇത്തരത്തില്‍ ലഭിക്കുന്ന അരിയുടെ വിഹിതം യഥാസമയം ആവശ്യപ്പെടാന്‍ സംസ്ഥാനത്തിന് കഴിഞ്ഞില്ല.

നിയമം നടപ്പാക്കി കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് വിഹിതം പങ്കുവച്ച് കഴിഞ്ഞു. ഈ ഇനത്തില്‍ കിട്ടിയിരുന്ന റേഷന്‍ ഉല്‍പ്പന്നങ്ങളായിരുന്നു തെരഞ്ഞെടുത്ത വിദ്യാലയങ്ങള്‍, മറ്റ് സന്നദ്ധ സേവാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് നല്‍കിയിരുന്നത്. അധികമായി ലഭിച്ചിരുന്ന റേഷന്‍ കിട്ടാതായതോടെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് അരി നല്‍കാന്‍ സാധിക്കുന്നില്ല. യഥാസമയം അപേക്ഷ നല്‍കാത്തതിന് ഇത്തരം സ്ഥാപനങ്ങളിലും കേന്ദ്രം അരിനല്‍കുന്നില്ലാ എന്ന കുറ്റമാണ് സംസ്ഥാന സര്‍ക്കാരിന്റേത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

Kerala

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Article

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

പുതിയ വാര്‍ത്തകള്‍

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

ലോകകപ്പിന് ശേഷം മെസി കളത്തിലിറങ്ങി

ആലപ്പുഴയില്‍ നടന്ന ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് ടീം കിരീടം ഏറ്റുവാങ്ങിയപ്പോള്‍

പ്രൊവിഡന്‍സും കുന്നംകുളം ഗവ. വൊക്കേഷണല്‍ സ്‌കൂളും ജേതാക്കള്‍

കർണ്ണാടകത്തിലെ പോലീസ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പരീക്ഷ എഴുതിയില്ല, തെറ്റുപറ്റിയെന്ന് പിന്നീട് കുറ്റസമ്മതം

ശ്രീലങ്കന്‍ പര്യടനത്തിന് ബുംറ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.