Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തെരുവയില്‍ തളിര്‍ത്ത ജീവിതങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2016, 04:32 pm IST
in Vicharam

അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പഠിച്ച കാലത്ത് വായന ജ്വരമായിരുന്നു. കിട്ടുന്നതെന്തും വായിക്കും. സാധനങ്ങള്‍ പൊതിഞ്ഞുകൊണ്ടുവരുന്ന കടലാസുകളിലെ തലകെട്ടുകള്‍ ആദ്യം വായിക്കും. വലുപ്പമുള്ള അക്ഷരങ്ങളോടായിരുന്നു പ്രിയം. ആഴ്‌ച്ചപതിപ്പുകള്‍ വിലയ്‌ക്കുവാങ്ങുന്നതിനായി മുടങ്ങാതെ കൂലിപ്പണിക്കുപോകുമായിരുന്നു.

നിട്ടംമാനിക്കുന്നുകളിലും തൃശ്ശിലേരി, മൊട്ട, ചേക്കോട്ട് ഭാഗങ്ങളിലെല്ലാം തെരുവ പുല്ലിന്റെ കൃഷി ഉണ്ടായിരുന്നു. പുല്ല് മുറിക്കുന്നതിനും ചുമക്കുന്നതിനും എന്നെപ്പോലെയുള്ള കുട്ടികളായിരുന്നു അധികവും. ഏതാണ്ട് ഒരടി നീളത്തിലാണ് തെരുവപുല്ല് മുറിച്ചെടുക്കുക. ഇളംപുല്ലില്‍നിന്നാണ് തൈലം ഏറെ ലഭിക്കുക. അതുകൊണ്ടുതന്നെ മൂപ്പെത്തുന്നതിനുമുന്‍പ് പുല്ല് ചെത്തും.

മൂര്‍ച്ചകൂട്ടി തിളങ്ങുന്ന അരിവാളും എല്ലാവര്‍ക്കും സ്വന്തമായി ഉണ്ടായിരുന്നു. പുല്ല് ഒരു കൈപ്പിടിയില്‍ ഒതുക്കി പുല്ലുകൊണ്ടുതന്നെ ചുറ്റികെട്ടുകയാണ് പതിവ്. കെട്ടിയ പുല്ലുകള്‍ വെയിലേറ്റുവാടുന്നതിന് മുന്‍പ് ചുമന്ന് വാറ്റുപുരയില്‍ എത്തിക്കും. കോളനിപരിസരങ്ങളിലായി പതിനാറോളം വാറ്റുപുരകളുണ്ടായിരുന്നു. വയനാടിന്റെ സമ്പദ്‌വ്യവസ്ഥയുടെ ചൂണ്ടുപലകയായിരുന്നു വാറ്റ് പുരകള്‍. രാവും പകലും വാറ്റുപുരകള്‍ സജീവമാണ്. അര മീറ്റര്‍ ഉയരത്തില്‍ കല്ലുകൊണ്ട് വട്ടത്തില്‍ കെട്ടി ഉണ്ടാക്കുന്ന കല്ലടുപ്പിന് മുകളിലാണ് രണ്ട് മീറ്ററോളം നീളമുള്ള ചെമ്പ് സ്ഥാപിക്കുക. ചെമ്പിന്റെ അഗ്രഭാഗത്തുനിന്നും പത്തോളം വളവുകളുള്ള സ്പ്രിംങ് മാതിരിയുള്ള ഇരുമ്പ് പൈപ്പ് വീപ്പയിലെ വെള്ളത്തിലൂടെ പുറത്തേക്കിടും. ഇതില്‍നിന്നാണ് തൈലം ശേഖരിക്കുക.

ചെമ്പിന്റെ അടപ്പ് തുറന്ന് അതില്‍ തെരുവപുല്ലിട്ട് പച്ചചാണകം ഉപയോഗിച്ച് ചെമ്പിന്റെ അടപ്പ് അടച്ച് ആവി പുറത്തുവരാത്ത നിലയിലാക്കും. പിന്നീട് അടുപ്പില്‍ തീ കത്തിക്കും. പുല്ല് വെന്തുകഴിഞ്ഞാല്‍ ആവി പൈപ്പിലൂടെ ഇറങ്ങി വീപ്പയിലെ തണുത്ത വെള്ളത്തില്‍ തണുത്ത് തൈലമായി തൈലചട്ടിയില്‍ വീഴും. തൈലചട്ടി കിണ്ടിപോലെയാണ്. നിറഞ്ഞുപോകില്ല, വാലിലൂടെയാവും വെള്ളം പോവുക. തൈലം എപ്പോഴും കിണ്ടിയുടെ മേല്‍ഭാഗത്തുണ്ടാകും. ചെമ്പിന്റെ തവി ഉപയോഗിച്ചാണ് തൈലം തെപ്പിയെടുക്കുക(ശേഖരിക്കുക). തൈലം വില്‍ക്കുന്നതിനായി എട്ട് കിലോമീറ്ററോളം നടന്ന് മാനന്തവാടിയില്‍ എത്തണം. തൈലം വില്‍ക്കാന്‍ പോകുന്നതും വരുന്നതുമെല്ലാം നാട്ടിലെ ഉത്സവത്തിന് തുല്യമാണ്.

കോളനിയിലെ യുവാക്കളാണ് വാറ്റ് പുരയില്‍ ജോലി ചെയ്തുവന്നത്. രാവും പകലും കഷ്ടപ്പെടാന്‍ വനവാസികളായിരിക്കുമല്ലോ മുന്‍പന്തിയില്‍. രാത്രി ഉറങ്ങാതിരിക്കാന്‍ ഇവര്‍ ചീട്ടുകളിക്കും. പിന്നീട് വാറ്റുപുരകള്‍ കേന്ദ്രീകരിച്ച് പണം വെച്ചുള്ള ചീട്ടുകളിയും വ്യാപകമായിരുന്നു. വാറ്റുപുരയിലെ വീപ്പയിലെ ചൂടുവെള്ളത്തില്‍ കുളിക്കുന്നതും കനലില്‍ പച്ചക്കപ്പയും തോട്ടുമീനും ചുട്ടുതിന്നുന്നതും യുവാക്കള്‍ക്ക് ഹരമായിരുന്നു. വാറ്റികഴിഞ്ഞ തെരുവപുല്ല് കന്നുകാലികള്‍ക്ക് കൊടുക്കുന്ന പതിവും ഉണ്ടായിരുന്നു.

കാലികള്‍ക്ക് ഇത് വല്ലാത്ത പ്രിയമായിരുന്നു. പുല്‍തൈലത്തിന്റെ അംശമുള്ളതിനാല്‍ മൃഗങ്ങള്‍ക്ക് രോഗങ്ങള്‍ വരാറില്ലായിരുന്നു. അതുപോലെ നെല്‍വയലുകളില്‍ വളമായും തെരുവപുല്ല് ഉപയോഗിച്ചുവന്നു. വയനാട്ടില്‍ ഇന്ന് വാറ്റുപുരകള്‍ ഒന്നുപോലുമില്ല. വയനാടിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥക്ക് മാറ്റംവരാനുള്ള ഒരു പ്രധാന കാരണവും വാറ്റുപുരകളുടെ അഭാവമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

Kerala

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

Kerala

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

Kerala

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

പുതിയ വാര്‍ത്തകള്‍

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.