Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആദിവാസി യുവതിയുടെയും കുഞ്ഞിന്റെയും മരണം; മൃതദേഹത്തോട് അധികൃതര്‍ കാണിച്ചത് കടുത്ത അനാദരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2016, 12:31 am IST
in Kannur

മരിച്ച ആദിവാസി യുവതി മോഹിനി

ഇരിട്ടി: ആദിവാസി യുവതിയും കുഞ്ഞും കാട്ടില്‍ മരിക്കാനിടയായ സംഭവത്തില്‍ അധികൃതര്‍ അതിര്‍ത്തിത്തര്‍ക്കത്തിന്റെ പേരില്‍ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പരക്കെ പ്രതിഷേധം. പ്രസംഗത്തിലും വാക്കിലും ആദിവാസിപ്രേമം വിളമ്പി നടക്കുന്നവര്‍ അത് പ്രവര്‍ത്തിയില്‍ കാണിക്കാത്തതാണ് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.

വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രണ്ടരയോടെ പ്രസവത്തെത്തതുടര്‍ന്ന് മരിച്ച അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കാട്ടിനുള്ളിലെ ഈറ്റയും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് നിര്‍മ്മിച്ച കുടിലിന്റെ മണ്‍തറയില്‍ കിടന്നത് ഇരുപതു മണിക്കൂറോളമാണ്. പ്രായമായ അമ്മൂമ്മയും ഭര്‍ത്താവ് രാജേഷും മൃതദേഹത്തിന് കാവലിരുന്നു. മരണം സംഭവിച്ച ഉടന്‍തന്നെ കര്‍ണ്ണാടകത്തിന്റെ അധീനതയിലുള്ള മാക്കൂട്ടത്തെ വനപാലകരെയും പോലീസിനെയും അറിയിച്ചിരുന്നെങ്കിലും അവരാരും ഇന്നലെ ഉച്ചക്ക് 12 മണിയോടെ മൃതദേഹം മാറ്റുന്നതുവരെ അവിടെ എത്തിയില്ല. ആരോഗ്യവകുപ്പും ഇവരെ തിരിഞ്ഞ് നോക്കിയില്ല.

അതേസമയം കേരളത്തിലെ അടുത്ത പോലീസ് സ്‌റ്റേഷനായ ഇരിട്ടിയിലെ പോലീസ് അധികാരികളെ വിവരമറിയിച്ചെങ്കിലും അവര്‍ അതിര്‍ത്തിയുടെ കാര്യം പറഞ്ഞ് കൈമലര്‍ത്തുകയായിരുന്നു. ഒടുവില്‍ ഏതാനും നാട്ടുകാരുടെ സഹായത്തോടെ ആംബുലന്‍സ് വിളിച്ചു മൃതദേഹം മരിച്ച മോഹിനിയുടെ അമ്മ ലീല താമസിക്കുന്ന ആറളം പുനരധിവാസ മേഖലയിലെ പതിമൂന്നാം ബ്ലോക്കിലെത്തിച്ചു സംസ്‌കരിക്കുകയായിരുന്നു.

ആറളം ആദിവാസി മേഖലയില്‍ നിന്നുള്ളവരായിട്ടുപോലും അമ്മയും ചോരക്കുഞ്ഞും മരിച്ച് ഇരുപതു മണിക്കൂറോളം കാട്ടില്‍ കിടന്നിട്ടും ആദിവാസി പ്രേമം പ്രസംഗിച്ചുനടക്കുന്ന ആരും തന്നെ അവിടെയെത്താത്തത് ഇവരുടെ കാപട്യം വിളിച്ചോതുന്നതാണ്. എല്ലാവരും അവഗണിച്ചപ്പോള്‍ ഒടുവില്‍ അമ്മയുടെയും ചോരക്കുഞ്ഞിന്റെയും മൃതദേഹം ആദിവാസികള്‍ തന്നെ പായയില്‍ പൊതിഞ്ഞുകെട്ടി തോളത്തിലേറ്റി കാട്ടിലൂടെ രണ്ടു കിലോമീറ്ററോളം നടന്ന് വനത്തിനു പുറത്ത് എത്തിക്കുകയായിരുന്നു. ഇവിടെ എത്തിച്ച ശേഷവും ഏറെ നേരം മൃതദേഹം വനത്തിനോട് ചേര്‍ന്ന മണ്‍ റോഡില്‍ കിടത്തേണ്ടി വന്നു.

ആറളം ഫാമില്‍ അമ്മയോടൊപ്പം താമസിച്ചുവന്നിരുന്ന മോഹിനി രാജേഷിനെ വിവാഹം കഴിച്ച ശേഷം ഒരുമാസം മുന്‍പാണ് മാക്കൂട്ടത്തേക്ക് വന്നത്. മാക്കൂട്ടം കോളനിയില്‍ ആയിരുന്നു രാജേഷിന്റെ വീട്. മാക്കൂട്ടം വന മേഖലയില്‍ നിന്നും വനത്തിലെ വിവിധ വസ്തുക്കള്‍ ശേഖരിച്ചു വില്‍പ്പന നടത്തിയായിരുന്നു രാജേഷിന്റെ ജീവിതം. ഇതുപോലെ തന്നെയാണ് ഈ കോളനിയിലെ പലരും ഇവിടെ ജീവിക്കുന്നത്. വനത്തിനുള്ളില്‍ ഇതിനായി ഇവര്‍ കുടിലുകള്‍ കെട്ടുകയും താമസിക്കുകയും ചെയ്തു വരുന്നുണ്ട്. രാജേഷ് മോഹിനിയെ വിവാഹം ചെയ്തതോടെ അവരെ കാട്ടിനുള്ളില്‍ കെട്ടിയ കുടിലിലേക്ക് കൊണ്ട് വരികയായിരുന്നു. അതേസമയം ഇവരുടെ വിവാഹം എന്ന് പറയുന്നതിന് ആധികാരികമായ യാതൊരുവിധ രേഖകളും ഉണ്ടാവുകയില്ല. ഇവരുടെ കോളനികളില്‍ നിന്നും തനിക്കു ഇഷ്ടപ്പെടുന്നവരെ പ്രായം പോലും നോക്കാതെ കൂടെ കൊണ്ടുവരികയും ഒന്നിച്ചു താമസിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇതുപോലുള്ള ഒരു വിവാഹം മാത്രമായിരുന്നു ഇവരുടെതും എന്നാണു അറിയാന്‍ കഴിയുന്നത്. ആറളം ആദിവാസി കോളനിയിലെ ഒരു യുവതിയും കുഞ്ഞും ചികിത്സകിട്ടാതെ മരിച്ചിട്ടും അതിര്‍ത്തിത്തര്‍ക്കം പറഞ്ഞും ആരില്‍ നിന്നും പരാതി ലഭിച്ചില്ലെന്ന് പറഞ്ഞും കയ്യൊഴിഞ്ഞ കേരളത്തിലെ അധികാരികളുടെ നടപടിയില്‍ രോഷം ഉയരുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

Cricket

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

Kerala

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

Kerala

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

Kerala

സംസ്ഥാനത്ത് ലീഗ് ഭരണം വന്നാൽ മാറാട് ആവർത്തിക്കും; ബിജെപിയുടേത് മികച്ച പ്രകടനം : വെള്ളാപ്പള്ളി നടേശൻ

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ മഹാദേവ ക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ന്നു; മഹാന്മാരെ ജാതിയുടെ പേരില്‍ വിഭജിക്കുന്നവര്‍ മഹാപാപികള്‍: യോഗി ആദിത്യനാഥ്

ബംഗാളിൽ സർക്കാർ മാറിയാൽ ഇവിടെ പൊറോട്ട അടിക്കുന്ന ബംഗാളികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുങ്ങും ; സന്തോഷ് പണ്ഡിറ്റ്

മൂന്ന് കൊലപാതക കേസിലെ പ്രതിയെ പട്ടാപ്പകൽ വെടിവെച്ച് കൊന്ന് യുപി പോലീസ് ; അക്രമികൾക്ക് യോഗിയുടെ മുന്നറിയിപ്പ്

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.