Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആദിവാസി യുവതിയുടെയും കുഞ്ഞിന്റെയും മരണം; മൃതദേഹത്തോട് അധികൃതര്‍ കാണിച്ചത് കടുത്ത അനാദരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2016, 12:31 am IST
in Kannur

മരിച്ച ആദിവാസി യുവതി മോഹിനി

ഇരിട്ടി: ആദിവാസി യുവതിയും കുഞ്ഞും കാട്ടില്‍ മരിക്കാനിടയായ സംഭവത്തില്‍ അധികൃതര്‍ അതിര്‍ത്തിത്തര്‍ക്കത്തിന്റെ പേരില്‍ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പരക്കെ പ്രതിഷേധം. പ്രസംഗത്തിലും വാക്കിലും ആദിവാസിപ്രേമം വിളമ്പി നടക്കുന്നവര്‍ അത് പ്രവര്‍ത്തിയില്‍ കാണിക്കാത്തതാണ് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.

വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രണ്ടരയോടെ പ്രസവത്തെത്തതുടര്‍ന്ന് മരിച്ച അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കാട്ടിനുള്ളിലെ ഈറ്റയും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് നിര്‍മ്മിച്ച കുടിലിന്റെ മണ്‍തറയില്‍ കിടന്നത് ഇരുപതു മണിക്കൂറോളമാണ്. പ്രായമായ അമ്മൂമ്മയും ഭര്‍ത്താവ് രാജേഷും മൃതദേഹത്തിന് കാവലിരുന്നു. മരണം സംഭവിച്ച ഉടന്‍തന്നെ കര്‍ണ്ണാടകത്തിന്റെ അധീനതയിലുള്ള മാക്കൂട്ടത്തെ വനപാലകരെയും പോലീസിനെയും അറിയിച്ചിരുന്നെങ്കിലും അവരാരും ഇന്നലെ ഉച്ചക്ക് 12 മണിയോടെ മൃതദേഹം മാറ്റുന്നതുവരെ അവിടെ എത്തിയില്ല. ആരോഗ്യവകുപ്പും ഇവരെ തിരിഞ്ഞ് നോക്കിയില്ല.

അതേസമയം കേരളത്തിലെ അടുത്ത പോലീസ് സ്‌റ്റേഷനായ ഇരിട്ടിയിലെ പോലീസ് അധികാരികളെ വിവരമറിയിച്ചെങ്കിലും അവര്‍ അതിര്‍ത്തിയുടെ കാര്യം പറഞ്ഞ് കൈമലര്‍ത്തുകയായിരുന്നു. ഒടുവില്‍ ഏതാനും നാട്ടുകാരുടെ സഹായത്തോടെ ആംബുലന്‍സ് വിളിച്ചു മൃതദേഹം മരിച്ച മോഹിനിയുടെ അമ്മ ലീല താമസിക്കുന്ന ആറളം പുനരധിവാസ മേഖലയിലെ പതിമൂന്നാം ബ്ലോക്കിലെത്തിച്ചു സംസ്‌കരിക്കുകയായിരുന്നു.

ആറളം ആദിവാസി മേഖലയില്‍ നിന്നുള്ളവരായിട്ടുപോലും അമ്മയും ചോരക്കുഞ്ഞും മരിച്ച് ഇരുപതു മണിക്കൂറോളം കാട്ടില്‍ കിടന്നിട്ടും ആദിവാസി പ്രേമം പ്രസംഗിച്ചുനടക്കുന്ന ആരും തന്നെ അവിടെയെത്താത്തത് ഇവരുടെ കാപട്യം വിളിച്ചോതുന്നതാണ്. എല്ലാവരും അവഗണിച്ചപ്പോള്‍ ഒടുവില്‍ അമ്മയുടെയും ചോരക്കുഞ്ഞിന്റെയും മൃതദേഹം ആദിവാസികള്‍ തന്നെ പായയില്‍ പൊതിഞ്ഞുകെട്ടി തോളത്തിലേറ്റി കാട്ടിലൂടെ രണ്ടു കിലോമീറ്ററോളം നടന്ന് വനത്തിനു പുറത്ത് എത്തിക്കുകയായിരുന്നു. ഇവിടെ എത്തിച്ച ശേഷവും ഏറെ നേരം മൃതദേഹം വനത്തിനോട് ചേര്‍ന്ന മണ്‍ റോഡില്‍ കിടത്തേണ്ടി വന്നു.

ആറളം ഫാമില്‍ അമ്മയോടൊപ്പം താമസിച്ചുവന്നിരുന്ന മോഹിനി രാജേഷിനെ വിവാഹം കഴിച്ച ശേഷം ഒരുമാസം മുന്‍പാണ് മാക്കൂട്ടത്തേക്ക് വന്നത്. മാക്കൂട്ടം കോളനിയില്‍ ആയിരുന്നു രാജേഷിന്റെ വീട്. മാക്കൂട്ടം വന മേഖലയില്‍ നിന്നും വനത്തിലെ വിവിധ വസ്തുക്കള്‍ ശേഖരിച്ചു വില്‍പ്പന നടത്തിയായിരുന്നു രാജേഷിന്റെ ജീവിതം. ഇതുപോലെ തന്നെയാണ് ഈ കോളനിയിലെ പലരും ഇവിടെ ജീവിക്കുന്നത്. വനത്തിനുള്ളില്‍ ഇതിനായി ഇവര്‍ കുടിലുകള്‍ കെട്ടുകയും താമസിക്കുകയും ചെയ്തു വരുന്നുണ്ട്. രാജേഷ് മോഹിനിയെ വിവാഹം ചെയ്തതോടെ അവരെ കാട്ടിനുള്ളില്‍ കെട്ടിയ കുടിലിലേക്ക് കൊണ്ട് വരികയായിരുന്നു. അതേസമയം ഇവരുടെ വിവാഹം എന്ന് പറയുന്നതിന് ആധികാരികമായ യാതൊരുവിധ രേഖകളും ഉണ്ടാവുകയില്ല. ഇവരുടെ കോളനികളില്‍ നിന്നും തനിക്കു ഇഷ്ടപ്പെടുന്നവരെ പ്രായം പോലും നോക്കാതെ കൂടെ കൊണ്ടുവരികയും ഒന്നിച്ചു താമസിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇതുപോലുള്ള ഒരു വിവാഹം മാത്രമായിരുന്നു ഇവരുടെതും എന്നാണു അറിയാന്‍ കഴിയുന്നത്. ആറളം ആദിവാസി കോളനിയിലെ ഒരു യുവതിയും കുഞ്ഞും ചികിത്സകിട്ടാതെ മരിച്ചിട്ടും അതിര്‍ത്തിത്തര്‍ക്കം പറഞ്ഞും ആരില്‍ നിന്നും പരാതി ലഭിച്ചില്ലെന്ന് പറഞ്ഞും കയ്യൊഴിഞ്ഞ കേരളത്തിലെ അധികാരികളുടെ നടപടിയില്‍ രോഷം ഉയരുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

Kerala

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

Entertainment

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

Kerala

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

Kerala

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

പുതിയ വാര്‍ത്തകള്‍

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

‘എനിക്ക് മതം മാറേണ്ട ആവശ്യമില്ല , എന്റെ ഹിന്ദു വിശ്വാസത്തിൽ ഞാൻ സന്തുഷ്ടയാണ് ‘ ; യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ പറയുന്നു

തിരു.കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം: ഉത്തരവിട്ട് ഹൈക്കോടതി

‘എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

പോലീസ് വാഹനമിടിച്ച്‌ ചികിത്സയിലിരുന്ന 16കാരന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു; അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് പുതുജീവനേകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.